റൂട്ട് പെർമിറ്റടക്കം ബസ് വിൽക്കാതിരുന്നാൽ എന്തും ചെയ്യും; ശരണ്യയുടെ 'ബസ് ക്വട്ടേഷൻ' ഫോറൻസിക് പരിശോധനയിൽ ഓട്ടോറിക്ഷാ അപകടമായി; പിള്ളയുടേയും മനോജിന്റേയും പകയിൽ ഒരു വശം തളർന്ന റോബിൻ ഗിരീഷിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ശരണ്യ ബസുപയോഗിച്ച് റൂട്ടിലോട്ടം മാത്രമല്ല നടക്കുന്നത്. മറിച്ച് ഗുണ്ടാ പ്രവർത്തനത്തിനും ഇതിനെ ഉപോയിഗിക്കാം. ബസ് ആയതിനാൽ സെൻട്രൽ ജയിലിൽ പോകേണ്ടിയും വരില്ല. സ്വാധീനമുള്ളതിനാൽ എല്ലാം ഒതുക്കി തീർക്കുകയും ചെയ്യാം. ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവൻ ശത്രുക്കളെ ഒതുക്കാനും ഭീഷണിപ്പെടുത്താനുമെല്ലാം ശരണ്യയെ തന്നെ ഉപയോഗിക്കും. തനിക്ക് വഴങ്ങാത്തവരെ കൈകാര്യം ചെയ്യാനുള്ള ഉത്തമ ആയുധമാണ് ബസ്. ശരണ്യ ബസിലൂടെ ജീവിതം നഷ്ടമായ നിരവധി പേരുണ്ട്. അതിൽ ഒരാളാണ് റോബിൻ ഗിരീഷ്.
ഗിരീഷും മനോജിനെ പോലെ സ്വകാര്യ ബസ് ഉടമയായിരുന്നു. നല്ല ലാഭമുള്ള റൂട്ടിലോടുന്ന ബസിന്റെ ഉടമ. അതുകൊണ്ട് തന്നെ ശരണ്യ മനോജിന്റെ നോട്ടം ആ ബസിലുമെത്തി. ആദ്യം സ്നേഹം, പിന്നെ ഭീഷണി, വഴങ്ങാതെ വന്നപ്പോൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡപദ്ധതിയും. എന്നാൽ തെളിവ് സഹിതം എല്ലാം നിരത്തിയിട്ടും ഒന്നും പൊലീസിന് കണ്ടെത്താനായില്ല. അങ്ങനെ ബസ് അപകടം പോലുമെല്ലാതെ കേസ് വഴിമാറി. ഫോറൻസിക് പരിശോധനയിൽ ശരണ്യ ബസിന്റെ സ്ഥാനത്ത് തെളിഞ്ഞത് ഓട്ടോ റിക്ഷ. അങ്ങനെ എല്ലാവരും രക്ഷപ്പെട്ടു. നാൽപ്പതുകാരനായ ഗിരീഷ് ഇന്നും ദുരിത ജീവിതം തുടരുകയാണ്.
റൂട്ടടക്കം ബസ് വിൽക്കാൻ തയ്യാറാകാത്തതിനാണ് ബസുടമയെ ക്വട്ടേഷൻ സംഘം ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചത്. 2007 മേയിൽ നടന്ന ഈ വധശ്രമക്കേസ് പൊലീസിനെ സ്വാധീനിച്ച് ഇല്ലാതാക്കിയെന്ന് ആക്രമണത്തിനിരയായ ഈരാറ്റുപേട്ടയ്ക്കടുത്ത് പ്ലാശനാലിലെ ബസുടമ പാറക്കൽ റോബിൻ ഗിരീഷ് പറയുന്നു. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയും കുടുംബക്കാരും അനുയായികളും നിയന്ത്രിക്കുന്ന ശരണ്യ ബസ് സർവീസിന് കൂടുതൽ കളക്ഷൻ നേടിയെടുക്കാനാണ് 'റോബിൻ' ബസ് സർവീസ് നടത്തിയ ഗിരീഷിനെ വകവരുത്താൻ ശ്രമിച്ചത്. ദേശാഭിനാമിയും കൈരളിയുമെല്ലാം ഇത് പലപ്പോഴും വാർത്തയാക്കി. രാമപുരത്തെ ആകാശിന്റെ മരണത്തോടെ വീണ്ടും ഗിരീഷിന്റെ ദുരന്ത കഥ ചർത്തയാകുന്നു. എന്നാൽ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതിനാൽ ഇടതുപക്ഷ മാദ്ധ്യമങ്ങളും ഇതൊന്നും ഏറ്റെടുക്കുന്നില്ല.
2007ലെ ശരണ്യ ബസിന്റെ അക്രമത്തിൽ ഗിരീഷിന്റെ വലതുകാലിനും കൈയ്ക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇടയ്ക്കിടെ കഠിനമായ വേദന വരും. വേദന ശമിപ്പിക്കാനായി എപ്പോഴും ഐസ്ബാഗ് കരുതേണ്ട അവസ്ഥയാണെന്ന് റോബിന്. കൊട്ടാരക്കരയിൽനിന്ന് റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ വഴി എറണാകുളത്തേക്ക് പിള്ളയുടെ ശരണ്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. റാന്നി മുതൽ എറണാകുളം വരെയാണ് ഗിരീഷിന്റെ റോബിൻ ബസിന് സർവീസുണ്ടായിരുന്നത്. ഒരേ റൂട്ടിൽ വരുമ്പോൾ സമയത്തെ ചൊല്ലിയുണ്ടായ പകയാണ് ആക്രമണത്തിലെത്തിച്ചത്. ഒരേ പേരിലും കളറിലുമായി ഒറ്റ നോട്ടത്തിൽ തരിച്ചറിയാൻ കഴിയാത്ത നിരവധി ശരണ്യ ബസുകൾ ഓടിച്ചാണ് പിള്ളയുടെ സംഘം മറ്റുള്ളവരെ റൂട്ടിൽനിന്ന് തട്ടിയെടുക്കുക.
ഇവയിൽ പലതിനും പെർമിറ്റ് പോലും ഉണ്ടാകില്ല. ഗതാഗതമന്ത്രിമാരായും മുൻ മന്ത്രിമാരായും ഉദ്യോഗസ്ഥരിലുള്ള സ്വാധീനമാണ് ആ സംഘത്തിന് എന്നും കരുത്ത്. ബസ് ചാർജ് കൂട്ടിയപ്പോൾ ചാർജ് കുറച്ച് വാങ്ങിയതും റോബിനെ ഇവരുടെ കണ്ണിലെ കരടാക്കി. ഗിരീഷിനോട് പിള്ളയും അനന്തരവൻ മനോജ്കുമാറും ബസും റൂട്ടും വിൽക്കുന്നോയെന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. എന്നാൽ , ഗിരിഷ് ബസ് നൽകാൻ തയ്യാറായില്ല. പിന്നെ ഭീഷണിയും വധശ്രമവുമായി. തന്ത്രപരമായി കൊലപ്പെടുത്താൻ നീക്കവും നടത്തി. ഈ ആസൂത്രണത്തിൽ അറിയാതെ ഗിരീഷും പെട്ടുപോയി
2007 മേയിലാണ് ശരണ്യ ബസിടിപ്പിച്ച് ഗിരീഷിനെ കൊല്ലാൻ ശ്രമിച്ചത്. ഈരാറ്റുപേട്ടയിൽ നിർത്തിയിട്ടിരുന്ന ഗിരീഷിന്റെ കാറിൽ ബസ് ഇടിപ്പിച്ചു. നിർത്താതെപോയ ബസിനെ ഗിരീഷ് ബൈക്കിൽ പിന്തുടരുന്നതിനിടെ ബസ് ഡ്രൈവർ ഗിരീഷിനോട് ഓവർടേക്ക് ചെയ്യാൻകൈകൊണ്ട് സിഗ്നൽ നൽകി. ഗിരിഷ് മറികടക്കുന്നതിനിടെ ബസ് വലത്തേക്ക് വെട്ടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് മറിഞ്ഞുവീണു. ഗിരീഷിന്റെ കൈപ്പത്തിയും ഇടുപ്പെല്ലും തകർന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. എല്ലാം പൊലീസിനോട് ഗിരീഷ് വിശദീകരിച്ചു. എന്നാൽ ഒന്നും നടന്നില്ല. മേലുകാവ് പൊലീസ് ഇപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ അരമണിക്കൂറിനുള്ളിൽ തിരുത്തൽ വന്നു. ഫോറൻസിക് വിദഗ്ദ്ധർപോലും അര മണിക്കൂർ കൊണ്ട് സ്ഥലത്തെത്തി. ഗിരീഷിന്റെ ബൈക്ക് ഓട്ടോയിലിടിച്ചതായി റിപ്പോർട്ട് വന്നു. അവസാനം ഗിരീഷിനുള്ള മെഡിക്കൽ ക്ലെയിമും ലഭിക്കാത്ത നിലയിലുള്ള ആസൂത്രണമാണ് സംഘം നടത്തിയത്.
വാളകത്ത് അദ്ധ്യാപകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഗൂഢാലോചനയും പുറത്തുവരാത്തത് ഇത്തരം ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് റോബിൻ വിശദീകരിക്കുന്നത്. ജീവിതമാകെ ആ ദുരന്ത ദിനം തകർത്തെറിയുകയായിരുന്നു. 2007 മെയ് 27നായിരുന്നു അത്. മനോജ് തന്നെ ചതിവിലൂടെ സംഭവ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ബസ് കൊടുക്കാത്തതിലുള്ള പക തന്നെയായിരുന്നു. അപകടമുണ്ടാകുന്നതിന് ഒരു മാസം മുമ്പ് വെട്ടി കൊല്ലാൻ ശ്രമം നടന്നു. ആലുവ-റാന്നി പെർമിറ്റുള്ള ബസിൽ 30 പേരോളം കാഞ്ഞിരപ്പള്ളിയിൽ എത്തി. അത് നാട്ടുകാരുടെ ഇടപെടലോടെ നടന്നില്ല. ഇതിൽ 17 പേരെ പൊലീസ് പിടികൂടി. ഇതോടെയാണ് ബസ് ഉപയോഗിച്ചുള്ള അപകടക്കെണി ഒരുക്കിയത്. നീ ജനിച്ച രേഖ പോലും ഇല്ലാതെ നശിപ്പിക്കും. അതിനുള്ള പ്രാപ്തിയും കഴിവും ഉണ്ടെന്ന് പറഞ്ഞു. അത് പറഞ്ഞ് 15 ദിവസത്തിനകം ബസ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചു-ഗിരീഷ് പറയുന്നു.
പൊലീസിന്റെ തന്റെ മൊഴിയൊന്നും രേഖപ്പെടുത്തിയില്ല. എന്നിട്ടും കള്ളമൊഴി എഴുതിച്ചേർത്ത് ബസ് അപകടം ഓട്ടോറിക്ഷയുടെ തലയിലാക്കി. അതിന് ശേഷം എല്ലാം ഗിരീഷിന്റെ പിഴവാണെന്ന് വരുത്തുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍