ശബരിമലയിൽ രാഷ്ട്രീയപാർട്ടികൾ ടെൻഷൻ അടിക്കേണ്ട; സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറയേണ്ടത് ഹിന്ദു സ്ത്രീകളും; പാലിയം മോഡൽ ചർച്ചയ്ക്ക് ഹിന്ദു ഐക്യവേദി തയ്യാർ; ഭൂരിപക്ഷ ഹിന്ദു സമൂഹം പറയുന്നത് അംഗീകരിക്കാം; ശശികല ടീച്ചറിന് പറയാനുള്ളത്
കൊച്ചി: ശബരിമലയിലെ സത്രീ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയും ഇടതു സംഘടനകളും ഏറ്റെടുത്തതോടെ ചർച്ചയുടെ ചൂടും വർധിച്ചു. അത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിവച്ചു. റെഡി ടു വെയ്റ്റ് എന്ന ക്യാപെയിൻ ഹാഷ് ടാഗും ഇതിനോടകം തന്നെ സ്വീകാര്യത നേടി. അതിനിടയിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ സുരേന്ദ്രൻ പോലും ഞെട്ടിപ്പോകുന്ന തരത്തിലുള്ള സ്വീകാര്യതയാണ് പോസ്റ്റിന് ലഭിച്ചത്. അതാകട്ടെ സ്വന്തം പാർട്ടിക്കാരിൽ നിന്നല്ല, ഫേസ്ബുക്കിൽ സുരേന്ദ്രനെ നിരന്തരം എതിർക്കുകയും, അദ്ദേഹത്തിന്റെ വാദങ്ങളെ പൊളിച്ചുകാട്ടുകയും ചെയ്യുന്ന ഇടതുപക്ഷ അനുഭാവികളുടെതാണെന്നതാണ് ഏറെ ശ്രദ്ധേയവും രസകരവും.
അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത മറക്കല്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ ആർത്തവം പ്രകൃതി നിയമമാണ്. സെമറ്റിക് മതങ്ങളിലെ പോലെ കടുംപിടുത്തം ഹിന്ദു സമൂഹം ഒരിക്കലും കാണിക്കാറില്ല. മണ്ഡലമകര വിളക്ക് കാലത്തിലെ തിരക്ക് ഒഴിവാക്കാനായി എല്ലാ ദിവസവും നടതുറക്കാമെന്ന അഭിപ്രായവും ഹൈന്ദവ നേതൃത്വം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സുരേന്ദ്രന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ആദ്യമായിട്ടാണ് സുരേന്ദ്രന് ലൈക്ക് ചെയ്യുന്നത്, കന്നികെട്ട് പോലെ സുരേന്ദ്രനുള്ള കന്നി ലൈക്കെന്നും, ഇനി ഉള്ളി സുര എന്ന് വിളിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തും അഭിവാദ്യങ്ങൾ നേർന്നുമൊക്കെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരുന്നു.
അതേസമയം സ്വന്തം പാർട്ടിക്കാർ തന്നെയാണ് സുരേന്ദ്രന്റെ നിലപാടിനെ വിമിർശിച്ചത്. സുരേന്ദ്രൻ പറഞ്ഞത് അദേഹത്തിന്റെ വ്യക്തിപരമായിയുള്ള അഭിപ്രായം മാത്രമാണെന്നാണ് ഹിന്ദു ഐക്യവേദി നേതാവും പ്രസഗികയുമായ ശശികല ടീച്ചർ അഭിപ്രായപ്പെടുന്നത്. സുരേന്ദ്രന്റെ പോസ്റ്റിൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപാടുകളാണ്. അതിൽ പ്രതികരിക്കേണ്ടത് കേരളത്തിലെ സ്ത്രീ ജനങ്ങളാണെന്നും ശശികല ടീച്ചർ പ്രതികരിച്ചു.
അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം കേരളത്തിലെ ഹിന്ദു വിശ്വാസികളായ സ്ത്രീകൾ ചർച്ച ചെയ്താൽ തീർച്ചയായും അതിൽ ഹിന്ദു ഐക്യവേദി അഭിപ്രായം പറയും. ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിവാദങ്ങൾ കത്തിപ്പടരുന്നവ സാഹചര്യത്തിൽ മറുനാടൻ മലയാളിയോടു പ്രതികരിക്കുകയായിരുന്നു ശശി കല ടീച്ചർ.
ശബരിമലയിലെ ആചാരപരിഷ്കരണം ആര് നടത്തണം. എപ്പോൾ നടത്തണം എന്നു തുടങ്ങിയ ചോദ്യങ്ങളാണ് പൊതുവിൽ ഉയർന്നു കേൾക്കുന്നത്. ശബരിമല കേരളിയ ആചാരപ്രകാരം നടന്നു പോകുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ അവിടെ മാറ്റങ്ങൾ തിരുമാനികേണ്ടത് കേരളത്തിലെ ഹിന്ദു വിശ്വാസികളാണ്. എല്ലാപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം എന്നതാണ് വിഷയം. അതിൽ ചർച്ച ചെയ്യേണ്ടതും തീരുമാനം എടുക്കേണ്ടതും സ്ത്രീകളല്ലേ? ശശികല ടീച്ചർ ചോദിക്കുന്നു.
കേരളത്തിലെ പല ക്ഷേത്രങ്ങളും ഉയർത്തികൊണ്ടു വന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം തന്നെ കേരളത്തിലെ എല്ലാ ഹിന്ദു സാമുദായിക സംഘടനകൾക്കും മാതൃവിഭാഗമുണ്ട് നിർണായക പങ്ക്. കേരളത്തിലെ 90 ശതമാനം ക്ഷേത്രങ്ങളിലും മാതൃ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ അവരിൽ നിന്നു ചർച്ച ഉയരുമ്പോഴല്ലേ ഇപ്പോൾ നിലനിൽക്കുന്ന പുകിലിന് പ്രസക്തിയുള്ളത്? അങ്ങനെയാകുമ്പോഴാണ് നാട്ടിൽ ജനാധിപത്യമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് ഓർത്ത് രാഷ്ട്രിയ പാർട്ടികൾ വെറുതെ ടെൻഷൻ അടിക്കണ്ട ആവശ്യമില്ല. കേരളത്തിലെ ഹിന്ദു മതത്തിലെ വനിതാ സംഘടനകൾ ഈ കാര്യം മുന്നോട്ടു വയ്ക്കുകയാണെങ്കിൽ തിർച്ചയായും ഹിന്ദു ഐക്യ വേദി ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന പാലിയം വിളംബരം മോഡൽ ചർച്ച സംഘടിപ്പിക്കുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.
സ്ത്രീകൾ അങ്ങനെയൊരു അഭിപ്രായവുമായി ഹിന്ദു മത വിശ്വാസികളായ കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുന്നോട്ടു വന്നാൽ കേരളത്തിലെ ഹിന്ദു പണ്ഡിതന്മാർ, തന്ത്രിമാർ, ഹിന്ദു സാമുദായിക സംഘടന നേതാകളെയും ഇരുത്തി ചർച്ച സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി ഒരുക്കമാണ്. അത്തരത്തിലൊരു സമവായമാണ് ഈ വിഷയത്തിൽ വേണ്ടത്. അല്ലാതെ കോലാഹലങ്ങൾക്കോ വെക്തിപരമായ അഭിപ്രായങ്ങൾക്കോ ഇവിടെ പ്രസക്തി ഇല്ല. സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഇപ്പോൾ നടക്കുന്ന റെഡി ടു വെയിറ്റ് പോലുള്ള കാബയനുകൾ ഒരു നല്ല അഭിപ്രായ പ്രകടനമാണ്. ഇവിടെ വിവേചനത്തിന്റെ വിഷയമില്ല. ആചാരത്തിന്റെ വിഷയമാണ്്. അതുകൊണ്ട് അതുമായി ബന്ധപ്പെട്ടവർ മുന്നോട്ടുവരട്ടെയെന്നും ശശികല ടീച്ചർ മറുനാടനോടു പറഞ്ഞു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് വഴിയുള്ള അഭിപ്രായത്തെ തള്ളാനോ കൊള്ളാനോ കഴിയുകയില്ല. അത് തികച്ചും സുരേന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായമം മാത്രമാണ്. ഭുരിപക്ഷ ഹിന്ദു സമൂഹം എന്താണ് പറയുന്നത് അതാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായം.അത് ഹിന്ദു സമൂഹത്തിനു ദോഷമായി ബാധിക്കുന്നത് ആണെങ്കിൽ ഒന്നുകൂടി ചർച്ച ചെയ്യേണ്ടി വരും. സുരേന്ദ്രൻ പറഞ്ഞതുപോലെയുള്ള അഭിപ്രായങ്ങൾ വിലയിരുത്തി കേരളത്തിലെ ഹിന്ദു സ്ത്രികൾ ഒരു തിരുമാനം എടുക്കണം. ശശികല ടീച്ചർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍