എനിക്ക് എന്റെ മുറിച്ച സാധനം തിരിച്ചുകിട്ടണം! ഏതെങ്കിലും വക്കീൽ റെഡിയാണെങ്കിൽ ഞാൻ കോടതിൽ പോവും; അമ്പതുവർഷം കഴിഞ്ഞിട്ടും ചേലാകർമ്മത്തിന്റെ വേദന മാറിയിട്ടില്ല; മുസ്ലീങ്ങൾ ഒന്നിലധികം പെണ്ണ്കെട്ടുന്നത് ലൈംഗിക സുഖം നിഷേധിക്കുന്നതുകൊണ്ട്; ചേലാ കർമ്മത്തിനെതിരെ കടുത്ത വിമർശനവുമായി അലിഅക്ബർ വീണ്ടും; കുത്തിയോട്ടവും ചേലാകർമ്മവും അടക്കമുള്ള ബാലപീഡനത്തിനെതിരെ കോഴിക്കോട്ട് നടന്ന സെമിനാർ വൻ വിവാദമാകുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: മതങ്ങളെയും ആചാരങ്ങളെയും വിമർശിക്കുകയെന്നത് സകലർക്കും ഭയമുള്ള കാര്യമാണ്.മതേതര സമൂഹമാണെന്ന് പറയുമ്പോഴും ചേലാകർമ്മവും കുത്തിയോട്ടവും അടക്കമുള്ള മതജന്യമായ ആചാരങ്ങളെ വിമർശിക്കാൻ മടിച്ച് നിൽക്കുന്ന പൊതുസമൂഹത്തെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്നലെ കോഴിക്കോട്ട് നടന്ന 'മതിയാക്കൂ,ആചാരങ്ങളിലെ ബാലപീഡനം' എന്ന സെമിനാർ.എഴുത്തുകാരൻ ആനന്ദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംവിധായകൻ അലിഅക്ബർ അടക്കമുള്ളവർ ചേലാകർമ്മമെന്ന പ്രാകൃത ആചാരത്തെ അതിരൂക്ഷമായാണ് വിമർശിച്ചത്.
അമ്പതുവർഷം കഴിഞ്ഞിട്ടും അഞ്ചാംവയസ്സിൽ നടന്ന ചേലാകർമ്മത്തിന്റെ ഭീതിതമായ ഓർമ്മകൾ മാറിയിട്ടില്ളെന്ന് പറഞ്ഞാണ് അലിഅക്ബർ അനുഭവം വിവിരിച്ചത്.'ഒരു ദിവസം കൂട്ടുകാർ പറഞ്ഞാണ് എന്റെ ചേലാകർമ്മമാണെന്ന് അറിഞ്ഞത്.ഞാൻ പേടിച്ച് ഓടി ഒരു റബ്ബർ കാട്ടിൽ ഒളിച്ചു.എന്നാൽ അയൽവാസികളായ ഏതാനും ദ്രോഹികൾ എന്നെ കണ്ടത്തെി തൂക്കിയെടുത്തുകൊണ്ടുപോയി.എന്റെ കരച്ചിൽകണ്ട് ഉമ്മാക്ക് അലിവ് തോന്നി അവൻ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠൻ വെറുതെ വിട്ടില്ല.ചെലവ് കുറക്കാൻ വേണ്ടി മറ്റ് രണ്ട് സഹോദരന്മാർക്കൊപ്പം എന്നെയും കെട്ടിവലിച്ച് കൊണ്ടുപോയി.എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച് ഓസാൻ മൂർച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുൻഭാഗം അറുത്ത് തള്ളുകയായിരുന്നു.അതിന്റെ വേദന 50 വർഷം കഴിഞ്ഞിട്ടും പോയിട്ടില്ല.'-അലി അക്ബർ പറഞ്ഞു.
ഇപ്പോൾ ഞാൻ പറയുന്നത് എനിക്ക് എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണമെന്നാണ്.കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്.എന്റെ ജേഷ്ഠനും നാട്ടുകാർക്കുമെതിരെ കേസ് എടുക്കാൻവേണ്ടി ഏത് കോടതിയിലും ഞാൻ പോകും. പരാതിക്കാരൻ ഇല്ല എന്ന് പറഞ്ഞ് നിങ്ങൾക്ക് തടിതപ്പാൻ കഴിയില്ല.പക്ഷേ കേസ് ഏറ്റെടുക്കാൻ വക്കീലില്ല.-അലി അക്ബർ ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാർ ഇങ്ങനെ മാറിമാറി പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകർമ്മം വഴിയുള്ള ലൈംഗിക സുഖ നിഷേധമാണെന്നും അലിഅക്ബർ കൂട്ടിച്ചേർത്തു.ഏറ്റവും സെൻസറ്റീവായ അഗ്രചർമ്മം ഛേദിക്കപ്പെടുന്നതോടെ വികാരപരമായ നിർജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.എന്നാൽ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവർ മാറിമാറി പെണ്ണ് കെട്ടുകയാണെന്നും അലി അക്ബർ കൂട്ടിച്ചേർത്തു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ ആനന്ദ് മതത്തിന്റെ പേരിൽ മാത്രമല്ല ശാസ്ത്രം തെറ്റായി വ്യാഖ്യാനിച്ചും ചേലാകർമ്മം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.1971ൽ അമേരിക്കയിലൊക്കെ 90 ശതാമാനം പുരുഷന്മാരും ചേലാകർമ്മത്തിന് വിധേയരായത് ഡോക്ടർമാരുടെ മൗനവും ശാസ്ത്രത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണവും മൂലമാണ്.ഇതുകൊണ്ട് യാതൊരു ഫലവുമില്ല എന്ന തുടർച്ചയായ പഠനങ്ങളുടെയും ബോധവത്ക്കരണത്തെയും തുടർന്ന് ഇപ്പോൾ അമേരിക്കയിൽ പത്തുശതമാനത്തിൽ താഴെയായി ചേലാകർമ്മത്തിന്റെ നിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുർആനിൽ എവിടെയും ചേലാകർമ്മത്തെക്കുറിച്ച് പറയുന്നില്ളെന്നും ഇബ്രാഹീം നബി 80ാംവയസ്സിൽ കോടലികൊണ്ട് ചേലാകർമ്മം ചെയ്തുവെന്ന കഥ പിൽക്കാലത്തുണ്ടായ കെട്ടുകഥ മാത്രമാണെന്ന് തുടർന്ന് സംസാരിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി നേതാവ് ഡോ.ജലീൽ പുറ്റെക്കാട്ട് പറഞ്ഞു.അതിനാൽ ചേലാകർമ്മം അനിസ്ലാമികമാണ്.ചേകന്നുർ മൗലവി ഈ ആശയമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ചേലാകർമ്മംമൂലം എന്തെങ്കിലും ഗുണം ഉണ്ടെന്ന് കണ്ടത്തൊനായിട്ടില്ളെന്ന് ഡോ.കെ.പി മോഹനൻ ചൂണ്ടിക്കാട്ടി.ലൈംഗിക സംവേദനത്വം കുറയുന്നു തുടങ്ങിയ ദോഷവശങ്ങളാണ് ചേലാകർമ്മം മൂലമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബാലാവകാശ നിയമപ്രകാരം കുത്തിയോട്ടവും ചേലാകർമ്മവും ഗരുഡൻതൂക്കവും അടക്കമുള്ള ആചാരങ്ങൾ നിരോധിക്കുകയും കേസ് എടുക്കുയും ചെയ്യാവുന്നതാണെങ്കിലും ഇതിനായി ആരും മുന്നോട്ട് വരുന്നില്ളെന്ന് തുടർന്ന് സംസാരിച്ച നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടു.ഷമ്മാസ് ജംഷീർ,സാമൂഹിക പ്രവർത്തക വി.പി സുഹ്റ,,അഡ്വ.മരിയ വയനാട്,ഷീബാ മുംതാസ്,ചലച്ചിത്ര നിരൂപകൻ റാഫി,എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രസീവ് മുസ്ലിം വിമൺസ് ഫോറം,മൂവ്മെന്റ് എഗൈസ്റ്റ് ചൈൽഡ് അഭ്യൂസ്,മൂവ്മെന്റ് എഗൈസ്റ്റ് സർക്കുംസിഷൻ,സെക്യുലർ സൊസൈറ്റി കോഴിക്കോട് എന്നീ സംഘടനകൾ ചേർന്നാണ് ചടങ്ങ് നടത്തിയത്.ജനാധിപത്യ മഹിളാഅസോസിയേഷൻ നേതാവ് പി.കെ സൈനബ, അന്വേഷി പ്രസിഡന്റ് കെ.അജിത,നോവലിസ്റ്റ് ടി.പി രാജീവൻ എന്നിവർ പരിപാടിക്ക് എത്താമെന്ന് പറഞ്ഞെങ്കിലും മുന്നറിയിപ്പില്ലാതെ പിന്മാറുകയായിരുന്നെന്നും സംഘാടകരിൽ ചിലർ ആരോപിക്കുന്നുണ്ട്.
Stories you may Like
- ചേലാകർമ്മം നടത്തിച്ച മാതാവിന് ബ്രിട്ടനിൽ ഏഴ് വർഷം ജയിൽശിക്ഷ
- ചേലാകർമ്മത്തെ തുടർന്ന് 67 ദിവസം പ്രായമായ കുഞ്ഞ് രക്തം വാർന്ന് മരിച്ചു
- ഏക സിവിൽ കോഡ്; സിപിഎം. സെമിനാറിലേക്ക് സിപിഐ. ഇല്ല
- ഡോക്ടർ പ്രസിദ്ധീകരിച്ച ബുക്കിന് കവചമിട്ടത് മരിച്ച രോഗിയുടെ തൊലി!
- ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍