ശമ്പള വർധന ആവശ്യപ്പെട്ടതിന് പിരിച്ചുവിട്ടത് 11പേരെ; ലീഗ് നിയന്ത്രിക്കുന്ന ആൺ എയ്ഡഡ് സ്ക്കൂളിൽ അമ്പരപ്പിക്കുന്ന തൊഴിൽ ചൂഷണങ്ങൾ; കൊയിലാണ്ടി ഐ സി എസിലെ അദ്ധ്യാപകരുടെ സമരത്തിന് പിന്തുണയേറുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: പത്ത് വർഷത്തോളമായി ജോലി ചെയ്യന്ന അദ്ധ്യാപികയെ ഒരു സുപ്രഭാതത്തിൽ മാനേജ്മെന്റ് പുറത്താക്കി. കാരണം തിരക്കിയപ്പോൾ അദ്ധ്യാപികയ്ക്ക് ശബ്ദം കുറവാണ് എന്നതായിരുന്നു മറുപടി. സ്കൂളിൽ നടന്ന ഒരു പരിപാടിക്ക് മദ്യപിച്ചത്തെി എന്ന കാരണം പറഞ്ഞാണ് രണ്ട് അദ്ധ്യാപകരെ ഇതേ സ്കൂളിൽ നിന്ന് പുറത്താക്കിയത്. പ്രസവാവധിക്കുപോയ അദ്ധ്യാപിക ലീവ് കഴിഞ്ഞ് സ്കൂളിൽ തിരിച്ചത്തെിയപ്പോൾ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ തയ്യറായില്ല. ജോലിയിൽ നിന്ന് പുറത്താക്കി എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
ഇത്തരത്തിൽ 13 അദ്ധ്യാപകരെയാണ് മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന അൺ എയ്ഡഡ് സ്കൂളായ കൊയിലാണ്ടി ഐ സി എസിൽ നിന്ന് പുറത്താക്കിയത്. മൂന്ന് മുതൽ പത്ത് വർഷം വരെ സീനിയോറിറ്റിയുള്ള അദ്ധ്യാപകരോട് ഒരു സുപ്രഭാതത്തിൽ ഇനി സ്കൂളിൽ വരേണ്ടെന്ന് വാക്കാൽ പറയുകയായിരുന്നു. മാനേജ്മെന്റ് കാരണങ്ങൾ പലതും നിരത്തുമ്പോഴും വാസ്തവം അതല്ല എന്ന് എല്ലാവർക്കുമറിയാം. സ്കൂളിൽ നിന്ന് ലഭിക്കുന്ന നാമമാത്രമായ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു എന്നത് മാത്രമാണ് അദ്ധ്യാപകർ ചെയ്ത തെറ്റ്. 11 അദ്ധ്യാപികമാരും രണ്ട് അദ്ധ്യാപകന്മാരുമാണ് ഈ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
കേരളത്തിലെ ഭൂരിഭാഗം അൺ എയ്ഡഡ് സ്കൂളുകളിലും പോലെ ഇവിടെയും ക്രൂരമായ പീഡനങ്ങളാണ് അദ്ധ്യാപകർ അനുഭവിക്കുന്നത്. തുച്ഛമായ വേതനം, അമിതമായ ജോലിഭാരം എന്നിവയെല്ലാം അനുഭവിച്ചാണ് പലരും ഇവിടെ ജോലി ചെയ്യന്നത്. അദ്ധ്യാപകരിൽ കുറച്ച് പേർക്ക് മാത്രമാണ് ഇ എസ് ഐ, പി എഫ് ആനുകൂല്യങ്ങൾ നൽകുന്നുള്ളു. ഇതിൽ തന്നെ സ്കൂൾ അധികൃതർ അടക്കേണ്ട വിഹിതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയാണ് ചെയ്യന്നതെന്നും അദ്ധ്യാപകർ പറയുന്നു. ഇക്കാര്യങൾ ചൂണ്ടിക്കാട്ടി, ചർച്ചകൾ പലവട്ടം നടത്തിയെങ്കിലും മാനേജ്മെന്റ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ല. തുടർന്നാണ് അദ്ധ്യാപകർ സമരം ആരംഭിച്ചത്.
പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട അദ്ധ്യാപിക കൈക്കുഞ്ഞുമായാണ് ഈ സമരത്തിൽ അണി ചേർന്നത്. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് അദ്ധ്യാപകരുടെ തീരുമാനം. അൺ എയ്ഡഡ് സ്കൂൾ ടീച്ചഴേ്സ് യൂണിയൻ ആഭിമുഖ്യത്തിൽ ഐ സി എസ് ഹൈസ്കൂളിലിന് മുന്നിൽ തുടരുന്ന സമരം ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ശക്തമായ ജനകീയ സമരമായി പ്രതിഷേധം മാറുന്നതിനിടെ പിരിച്ചുവിട്ട മുഴുവൻ അദ്ധ്യാപകരെയും തിരിച്ചടെുത്ത് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഉത്തരവ് നൽകിയെങ്കിലും സ്കൂൾ അധികൃതർ അത് നടപ്പാക്കിയിട്ടില്ല. സമരത്തിന് ജനപിന്തുണ വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ലീഗ് ഗുണ്ടകൾ സമര കേന്ദ്രത്തിലത്തെി സമരക്കാരെ അക്രമിക്കാൻ വരെ മുതിർന്നു. നാട്ടുകാരത്തെിയാണ് സമര സമിതി പ്രവർത്തകരെ രക്ഷിച്ചത്.
വിവിധ ജാതിമത സംഘടനകളുടെ നേതൃത്വവത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് അദ്ധ്യാപകർ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് കനത്ത ഫീസ് ഈടാക്കുന്നുണ്ടെങ്കിലും തുച്ഛമായ പ്രതിഫലമായ അദ്ധ്യാപകർക്ക് പല സ്ഥാപനങ്ങളും നൽകുന്നത്. കനത്ത ഫീസിനൊപ്പം വലിയ തലവരിയും പല സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം പല അദ്ധ്യാപകരുടെയും ശമ്പളം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയാണ്. എന്നാൽ അദ്ധ്യാപകർക്ക് കയ്യിൽ കിട്ടുന്നതോ അയ്യായിരം മുതൽ എട്ടായിരം വരെയും. ഇതിൽ കുറഞ്ഞ വേതനം നൽകുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് ധാരാളമുണ്ട്.
നഴ്സറികൾമുതൽ സ്വാശ്രയ കോളെജുകൾവരെ നിരവധി സ്ഥാപനങ്ങൾ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേതോ അതിൽ കൂടുതലോ യോഗ്യതയുള്ളവരാണ് ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ. എന്നാൽ ശമ്പളക്കാര്യത്തിൽ മാത്രം ഇവർ ഏറെ പിന്നിലാണ്. അദ്ധ്യാപകരിൽ നിന്ന് മുൻകൂർ ബ്ളാങ്ക് ചെക്കുകൾ വാങ്ങുന്ന മാനേജ്മെന്റുകൾ എല്ലാ മാസവും സർക്കാർ ശമ്പള സ്കെയിലിന് തുല്യമായ തുക ബാങ്കിൽ നിക്ഷേപിക്കാറുണ്ട്. എന്നാൽ അദ്ധ്യാപരുടെ ചെക്കുകൾ ഉപയോഗിച്ച് വലിയൊരു സംഖ്യ അതിൽ നിന്ന് പിൻവലിക്കുകയും ചെയ്യം. കണക്ക് പ്രകാരം വലിയ ശമ്പളമുണ്ടെങ്കിലും കുറഞ്ഞ തുക മാത്രമായിരിക്കും അക്കൗണ്ടിൽ ബാക്കിയുണ്ടാവുക.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കൊയിലാണ്ടി ഐ സി എസ് ഹൈസ്കൂൾ പേലെ പല അൺ എയ്ഡഡ് വിദ്യാലയങ്ങളും പ്രവർത്തിച്ചുവരുന്നത്. അൺ എയ്ഡഡ് മേഖലയിൽ ഒരു സ്ഥാപനത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ അദ്ധ്യാപകർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് നിബന്ധനയുണ്ട്. ഈ മേഖലയിലെ അദ്ധ്യാപരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സുകുമാരപ്പിള്ള എ എ ബേബി കമ്മീഷൻ റിപ്പോർട്ടിൽ തുല്യ ജോലിക്ക് തുല്യ വേതനം എന്ന ശുപാർശ വച്ചിരുന്നു. സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്ന ശമ്പളവും മറ്റും അൺ എയ്ഡഡ് അദ്ധ്യാപകർക്കും നൽകണമെന്നും റിപ്പോർട്ടിലുണ്ട്. പക്ഷെ ഇതിനൊന്നും ഫലമുണ്ടായില്ല.
സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ശമ്പളം ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഇപ്പോഴും ലഭിക്കുന്നില്ല. ഇൻക്രിമെന്റ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ പോലും വ്യവസ്ഥാപിത രീതിയില്ല ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ എന്തങ്കെിലും കാരണങ്ങൾ ഉണ്ടാക്കി പിരിച്ചുവിടുകയും ചെയ്യം. പല സ്ഥാപനങ്ങളും ഡെപ്പോസിറ്റന്നെ പേരിൽ വലിയൊരു തുക ആദ്യം തന്നെ വാങ്ങിവെക്കുമെന്നും അദ്ധ്യാപകർ പറയുന്നു. പക്ഷെ ഇങ്ങനെ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.
കരാർ തൊഴിലാളികൾക്ക് പോലും പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ നൽകണമെന്നാണെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ സ്ഥിരം തൊഴിലാളികൾക്ക് പോലും ഇതൊന്നും ലഭ്യമാകുന്നില്ല. അദ്ധ്യാപകരെ നാലു വർഷം വരെ സ്ഥിരപ്പെടുത്താതെ നീട്ടിക്കോണ്ടുപോകാറുമുണ്ട്. സ്ഥിരം ജോലി ലഭിച്ചവരെ പോലും ഒരറിയിപ്പുമില്ലാതെ താത്ക്കാലിക ജീവനക്കാരുടെ പട്ടികയിലേക്ക് മാറ്റുകയും ചെയ്യം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി ജോലി ചെയ്യന്ന അദ്ധ്യാപകരാണ് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നത്.
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഉള്ള ജോലിയും നഷ്ടപ്പെടുമോ എന്ന് ഭയന്ന് അദ്ധ്യാപകർ അതൊന്നും പുറത്തു പറയുന്നില്ലന്നെ് മാത്രം. പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട കൊയിലാണ്ടി ഐ സി എസ് സ്കൂൾ അദ്ധ്യാപികയുടേത് ഒരു ഉദാഹരണം മാത്രം. അദ്ധ്യാപകർ ക്ളാസ് മുറിയിൽ ഇരിക്കാതിരിക്കാൻ കസേരകളെല്ലാം പല സ്ഥാപനങ്ങളിലും എടുത്തു മാറ്റി. ടോയ്ലറ്റിൽ പോയാൽ സമയ നഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട് ടോയ്ലറ്റ് സംവിധാനം പോലും നിഷേധിച്ച സ്ഥാപനങ്ങൾ വരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇതിനെതിരെ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ധ്യാപകർ.
ജോലിക്ക് ചേരുമ്പോൾ തന്നെ പല സ്ഥാപനങ്ങളും പല പേപ്പറുകളിലും ഒപ്പിട്ടുവാങ്ങും. പിന്നീട് മാനേജ്മെന്റിന്റെ താൽ്പ്പര്യങ്ങൾക്കനുസരിച്ച് ഇതിൽ പല കാര്യങ്ങളും തിരുത്തുകയും അത് അദ്ധ്യാപകർക്കെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്യം. പതിനായിരത്തിലധികം സ്കൂളുകളാണ് സംസ്ഥാനത്ത് മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും സർക്കാറിന്റെ കൈവശമില്ല.
അതുകൊണ്ട് തന്നെ ചൂഷണത്തിന് ഇരകളാക്കപ്പെടുന്നവരെക്കുറിച്ച് സർക്കാറിന് വലിയ വിവരമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഏതായാലും ഐ സി എസ് സ്കൂളിൽ ആരംഭിച്ച സമരത്തിന്റെ ആവേശത്തിൽ പല സ്ഥാപനങ്ങളിലെയും അദ്ധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്