എന്റെ പൊന്ന് ഫാസിൽ മോനെ; നിന്റെ ഭീഷണിയെ ഞാൻ ഭയക്കുന്നില്ല; എനിക്ക് വലുത് പാരന്റ്സിന്റെ കണ്ണൂനീർ; പലനാൾ കള്ളൻ ഒരു നാൾ പിഠിക്കപ്പെടും; ദൈവത്തെ ഓർത്ത് ആരും തക്കിട തരികിട സ്ഥാപനത്തിൽ പോയി ജോയിൻ ചെയ്യരുത്; എയിംഫിലിൽ ബിബിഎ പഠിക്കുന്ന യുവതിക്ക് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഫ്ലൈറ്റിനുള്ളിൽ ട്രെയിനിങ്, എയർപോർട്ട് ട്രെയിനിങ്, പഠനം കഴിഞ്ഞാൽ പതിനായിരം രൂപയുടെ ജോലിയും. ഈ മോഹന വാഗ്ദാനത്തിലാണ് എയിംഫിൽ അക്കാദമി പടർന്ന് പന്തലിച്ചത്. എന്നാൽ ഇതെല്ലാം തട്ടിപ്പാണെന്ന് പരാതികൾ ദിനംപ്രതി സജീവമാവുകയാണ്. ഭീഷണിക്ക് മുമ്പിൽ പലരും പേടിച്ചൊളിച്ചു. എന്നാൽ ഡിഫറന്റ് തിങ്കേഴ്സ് ഗ്രൂപ്പ് രംഗത്ത് എത്തിയതോടെ കൂടുതൽ പേർ സത്യം വിവരിച്ച് രംഗത്ത് വരികെയാണ്. എങ്ങനെയാണ് എയിംഫിൽ എയിംകിൽ ആകുന്നതെന്ന് വിശദീകരിക്കുകയാണ് ഇവിടത്തെ തന്നെ വിദ്യാർത്ഥിനി. പത്താംക്ലാസ് സർട്ടിഫിക്കറ്റും പ്ലസ് ടു സർട്ടിഫിക്കറ്റും തിരിച്ചു കൊടുക്കാതെ അഞ്ച് ലക്ഷം രൂപ പിടിച്ചു പറിക്കരുതെന്നാണ്
എയിംഫിൽ ഒരു ഏവിയേഷൻ അക്കാഡമി. തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങൾക്കും ഇങ്ങനെ ഒരു അബദ്ധം നിങ്ങൾക്ക് പറ്റരുത്. എംയിംഫിൽ ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സർട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനാണ് അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സർട്ടിഫിക്കറ്റ് നൽകുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്കോളർഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്സ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നിട്ട് പറയും നാല് ലക്ഷം രൂപയ്ക്ക് പഠിക്കാം. ഒരു ലക്ഷം രൂപ സ്കോളർഷിപ്പുണ്ടെന്ന് പറയുന്നു. ഇതാണ് ഇവിടത്തെ സ്കോളർഷിപ്പ്
എന്റെ മമ്മിയാണ് എന്നിക്ക് വേണ്ടി അഡ്മിഷൻ എടുക്കാൻ എംയിംഫിലിൽ പോയത്. കാര്യങ്ങൾ തിരക്കി വന്ന ശേഷം എന്നും വിളിച്ച് മൂന്ന് വേക്കൻസിയേ ഉള്ളൂവെന്നും എളുപ്പത്തിൽ പണം അടയ്ക്കണമെന്നും സമ്മർദ്ദം ചെലുതി. ഒടുവിൽ 30000 രൂപ അടിച്ചു. ഞാൻ നാട്ടിൽ വന്ന ശേഷം അക്കാഡമിയിൽ പോയി. അവിടെ പോയപ്പോൾ മോക്ക് റൂമിൽ കയറ്റി ഇരുത്തി. അതിന്റെ പുറകിൽ ആരോ എഴുതി വച്ചിരിക്കുന്നു. ഞങ്ങൾ ചതിക്കപ്പെട്ടു. നിങ്ങൾക്ക് എങ്കിലും അബദ്ധം പറ്റരുതെന്ന്. ഇതു കണ്ട ഞാൻ അവിടെ നിന്നിറങ്ങിയപ്പോൾ കാശ് തിരിച്ചു ചോദിച്ചു. റീഫണ്ട് വേണ്ടെന്ന് മതാപിതാക്കൾ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതിനാൽ തരില്ലെന്നും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പഠിക്കാൻ മാറ്റം തന്നു. താലിമാല പണയം വച്ചാണ് പലരും ഫീസ് കൊടുക്കുന്നത്. അതെല്ലാം വെറുതെയാവുകയാണ്.
ഏവിയേഷനിൽ ക്യാബിൻ ക്രൂവാകാൻ പ്ലസ് ടു മാത്രമേ വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ എയിംഫിലിന്റെ തട്ടിപ്പിൽ ചാടരുത്. നങ്ങളുടെ ഭാവി പോകും. ഇപ്പോൾ ഫാസിൽ പറയുന്നു കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമേ പരാതിയുള്ളൂവെന്ന്. അങ്ങനെ അല്ല. പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. എന്റെ ജീവനും ഭീഷണിയുണ്ടാകും. എന്നാൽ എനിക്ക് പ്രധാനം മാതാപിതാക്കളുടെ കണ്ണീരാണ്. അതുകൊണ്ട് തന്നെ ആരും ചതിയിൽ പെടരുതെന്ന സന്ദേശമാണ് യുവതി നൽകുന്നത്. പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്നും യുവതി പറയുന്നു.
വ്യോമയാന മേഖലയിൽ ബി.ബി.എ എം.ബി.എ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് എയിംഫിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതായതോടെയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. ഇത് ഡിഫറന്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് സോഷ്യൽ മീഡിയ സജീവമായി ഏറ്റെടുത്തുത്. ഇതോടെ പ്രതിഷേധവും വ്യാപകമാവുകയാണ്. എയിംഫിലിന് എയിംകിൽ എന്ന വിശേഷണം നൽകുകയാണ് ഈ ഗ്രൂപ്പ്. കാരണം സ്ഥാപനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. ഇതോടെയാണ് എയിംഫിലിന്റെ എയിം കിൽ പദ്ധതിക്കെതിരെ ഡിഫറന്റ് തിങ്കേഴ്സ് പ്രചരണം ശക്തമാക്കിയത്.
സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ മടക്കി നൽകാതെയുമാണ് സ്ഥാപനം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് നീതിയുണ്ടാക്കാൻ ഡിഫറന്റ് തിങ്കേഴ്സ് മുന്നിട്ടുറങ്ങിയത്. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് പ്രശ്നങ്ങൾ അവർ ചർച്ചയാക്കിയത്. ഇതോടെ ഇതിലെ അംഗങ്ങൾക്കെതിരേയും ഭീഷണിയുടെ സ്വരവുമായി എയിംഫിൽ മുതലാളി രംഗത്ത് വന്നതായാണ് ആരോപണം. ഇതാണ് പുതിയ വീഡിയോയിൽ യുവതിയും പങ്കുവയ്ക്കുന്നത്.
ഭാരതീയാർ സർവകലാശാലയുടെ കോഴ്സുകളുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴിക്കോട് മാവൂർ റോഡിലെ സ്കൈ ടവറിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സെന്ററിനെതിരെ 2015-16,2016-17 കാലയളവിൽ മൂന്നുവർഷത്തെ എം ബി എ, ബി ബി എ ഇൻ എയർപോർട്ട് ആൻഡ് എയർലൈൻസ് കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികളാണ് ദുരനുഭവങ്ങളുമായി രംഗത്തെത്തിയത്. ഭാരതീയാർ സർവകലാശാലയുടെ കീഴിൽ മൂന്നുവർഷ കാലയളവുള്ള സെവൻ സ്റ്റാൻ ഏവിയേഷൻ കോഴ്സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് രണ്ട് ലക്ഷത്തിന്റെയും നാല് ലക്ഷത്തിന്റെയും ഇടയിൽ ഫീസ് ഈടാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, യൂനിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ കോഴ്സിന് ഒരു വർഷത്തേക്ക് 5350 രൂപയാണ് ഈടാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
തങ്ങൾക്ക് പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ, നോട്ട്സോ, പരിശീലനമോ ലഭിച്ചിട്ടില്ല. ഒന്നാംവർഷം മൂന്നു ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും ജയിക്കുകയും ചെയ്തവർ സർട്ടിഫിക്കറ്റിനു വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും വിദ്യാർത്ഥികള ഭീഷണിപ്പെടുത്തുകയും ഫീസ് മുഴുവനായി അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ സർവകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഡിജിറ്റോ ടെക്നിക്കൽ ട്രെയിനിങ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫില്ലിന്റെ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം ഉയർത്തിക്കാട്ടിയപ്പോൾ ഭീഷണി ഇരട്ടിച്ചു. പത്തുകൊല്ലമായി സ്ഥാപനം നടത്തുന്നുണ്ട്. അന്നൊന്നും ആരും പ്രശ്നമുണ്ടാക്കാൻ വന്നിട്ടില്ല. ടീച്ചർമാർ കിട്ടുമ്പോൾ വരും. വേണമെങ്കിൽ പഠിച്ചാൽ മതിയെന്നൊക്കെയാണ് ഭീഷണി.
ഈ സാഹചര്യത്തിൽ തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് ഇവരുടെ ആവശ്യം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, കോണ്ടാക്ട്, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തിരിച്ചു ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കിയതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം ജില്ലയിൽ സ്ഥാപനം നടത്താൻ അഫിലിയേഷനുണ്ട്. ഇതിന്റെ മറവിൽ മറ്റ് ജില്ലകളിൽ കോഴ്സ് നടത്തി വരികയായിരുന്നു. 2009 മുതൽ എയിംഫിൽ ഉടമ ഫാസിൽ മുഹമ്മദ് ബഷീർ, എം ഡി വിശ്വരൂപിണി, പ്രിൻസിപ്പൽ ബീജൾ ബിഷാ എന്നിവർക്കെതിരെ കേസുണ്ട്. എന്നാൽ ഉന്നത സ്വാധീനം മൂലം ഇതൊന്നും എവിടേയും എത്തുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്