സർക്കാരിന്റെ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുകൂട്ടം; നേരിടാൻ വനം വകുപ്പ്; കുട്ടംപുഴ ആദിവാസി മേഖലയിൽ സംഘർഷസാധ്യത
പ്രകാശ് ചന്ദ്രശേഖരൻ
കോതമംഗലം: സർക്കാർ വഞ്ചനയ്ക്കെതിരെ സർക്കാർ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുക്കൂട്ടം. നിയമം ലംഘിച്ചാൽ ശക്തമായി നേരിടുമെന്ന് വനംവകുപ്പ്. പുതുവർഷപ്പുലരിയിൽ കുട്ടംപുഴയിലെ ആദിവാസി മേഖലകളിൽ സംഘർഷത്തിന് സാധ്യത.
അധികൃതരുടെ നീതിനിഷേധത്തിനും അവഗണനയ്ക്കുമെതിരെ പന്തപ്രയിൽ കുടിൽ കെട്ടി താമസിച്ചുവരുന്ന ആദിവാസികളാണ് ജനുവരി ഒന്നുമുതൽ ഭൂമികയ്യേറ്റമുൾപ്പെടെയുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ അധികൃതർ മനപ്പൂർവ്വം വീഴ്ചവരുത്തുകയാണെന്നും വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും ആദിവാസി ഊരു മൂപ്പൻ കുട്ടൻ ഗോപാലനും കാണിക്കാരൻ തങ്കപ്പൻ കാമാക്ഷിയും പറഞ്ഞു.
ഊരുക്കൂട്ടം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നുവരികയാണെന്നും വനഭൂമി കയ്യേറുന്നതിനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായി നേരിടുമെന്നുമാണ് ഇക്കാര്യത്തിൽ വനംവകുപ്പധികൃതരുടെ നിലപാട്. തങ്ങളുടെ ആവശ്യത്തിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന നിലപാടിൽ ആദിവാസി ഊരുക്കൂട്ടവും നടപടികൾക്ക് മൂർച്ചകൂട്ടി വനംവകുപ്പും ശക്തമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ പന്തപ്രയിലും സമീപത്തുമുള്ള ആദിവാസി മേഖലകളിലെ സംഘർഷസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് രഹസ്യാന്വഷണ വിഭാഗത്തിന്റെ വലയിരുത്തൽ.ഇതുസംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഉന്നതാധികൃതർക്ക് റിപ്പോർട്ട് നൽകിയതായും സൂനചനയുണ്ട്.
വന്യമൃഗങ്ങളുടെ നിരന്തരശല്യത്തെത്തുടർന്ന് ജനിച്ചുവളർന്ന മണ്ണും ഏക്കറുകണക്കിന് സ്ഥലത്തേ കൃഷികളും ഉപേക്ഷിച്ച് ആത്മരക്ഷാർത്ഥം ഒൻപത് വർഷം മുൻപ് വാരിയത്ത് നിന്നു കൂടിയിറങ്ങിയവരാണ് അവകാശങ്ങൾ നേടിയെടുക്കാൻ ഇപ്പോൾ സമരരംഗത്തിറങ്ങിയിട്ടുള്ളത്. കൃഷിയും ജീവനോപാധികളും താമസിച്ചിരുന്ന കുടിലുകളും കാട്ടാനക്കൂട്ടങ്ങളും കാട്ട്പോത്തുകളും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇവർ കാടിറങ്ങിയത്.110 കുടുംബങ്ങളിൽ നിന്നള്ള 400 ലേറെ പേരാണ് എല്ലാം ഉപേക്ഷിച്ച് മലയിറങ്ങിയത്. ഇവർ പിന്നീട് പൂയംകൂട്ടി പുഴയോരത്തെ കണ്ടംപാറയിൽ കുടിൽ കെട്ടി താമസം ആരംഭിച്ചു. വാരിയത്ത് കൈവശമിരുന്ന അഞ്ച് ഏക്കർ മുതൽ 20 ഏക്കർ വരെയുള്ള കൃഷി ഭൂമിക്ക് പകരമായി വന്യമൃഗശല്യം കുറഞ്ഞ പ്രദേശത്ത് ഭൂമി അനുവദിച്ച് നൽകണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി മണികണ്ഠൻ ചാലിനടുത്ത ചുള്ളി പൂവനിൽ 100 ഏക്കർ സ്ഥലം ഗവൺമെന്റ് സർവ്വേ നടത്തി തിരിച്ചിടുകയും ചെയ്തു .
എന്നാൽ ഈ ഭൂമി പൂർണമായും വനമാണെന്നും അതിനാൽ കൊടുക്കാൻ കഴിയില്ലെന്നും പകരം ഉരുളൻതണ്ണി തേക്ക്പ്ലാന്റേഷനിൽ ഒരു കുടുംബത്തിന് രണ്ട് ഏക്കർ വീതം ഭൂമി നൽകാമെന്നും മറ്റുമുള്ള നിർദ്ദേശവുമായി മലയാറ്റൂർ ഡി.എഫ്.ഒ രംഗത്ത് എത്തിതോടെ ഈ വഴിക്കുള്ള നടപടികൾ സർക്കാർ ഭാഗത്തു നിന്നും മരവിപ്പിച്ചു. ഇതോടെ കാടിറങ്ങിയ 43 കുടുംബങ്ങൾ വാരിയത്തേയ്ക്ക് തിരിച്ചു പോയി. 67 കുടുംബങ്ങൾ കണ്ടംപാറയിൽ താമസം തുടരുകയും വിവിധ സമരമാർഗ്ഗങ്ങളിലൂടെ ഭൂമിനേടിയെടുക്കാൻ ശ്രമം തുടരുകയുമായിരുന്നു.
ഇതിനിടയിൽ കണ്ടംപാറ സന്ദർശിച്ച പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപ്പിലായില്ല.ഇതോടെ വിവിധ മനുഷ്യാവകാശ സംഘടനകൾ ഇടപെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയും 2014 ജൂൺ 20ന് ഇവർക്ക് രണ്ട് മാസത്തിനകം ഭൂമി നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ വനം വകുപ്പ് ഇത് നടപ്പാക്കിയില്ല. കണ്ടൻപാറയിൽ താസച്ചിരുന്ന 67 കുടുംബങ്ങളെ അപകടസാധ്യത കണക്കിലെടുത്ത് ഉരുളൻ തണ്ണി പന്തപ്രയിലെ തേക്ക് പ്ലാന്റേഷനിലെ ആറ് ഏക്കർ സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായ ഏക സർക്കാർ ഇടപെടൽ. കോടതി നടപടികളിൽ നിന്നും തലയൂരുന്നതിന് സർക്കാർ നടത്തി ഈ പറിച്ച് നടീൽ എന്ന് പിന്നീട് വ്യക്തമായി.
സമരങ്ങളെ തുടർന്ന് 2015 മാർച്ച് രണ്ടിന് മുഖ്യമന്ത്രി കോളനി സന്ദർശിച്ചു. മൂന്ന് മാസത്തിനകം ഒരോ കുടുംബത്തിനും രണ്ടേക്കർ സ്ഥലം വീതംഅളന്ന് തിരിച്ചു നൽകുമെന്നും വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായത്തോടൊപ്പം രണ്ട് തേക്ക് മരങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നും നടപ്പിലായില്ല. താസക്കാരായ 22 കുടംബങ്ങൾ ക്ക് കൈവശ വനാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിലും ആധികൃതർ വീഴ്ചവരുത്തിയതായുള്ള ആരോപണവും ശക്തമാണ്.
ട്രൈബൽ വകുപ്പ് ഇതുസംബന്ധിച്ച രേഖകൾ തയ്യാറാക്കി നൽകിയാൽ മാത്രമേ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കു എന്നാണ് വനംവകുപ്പധികൃതരുടെ നിലപാട്.. ഇത് കാരണം ഭൂമി ലഭ്യമാകുന്ന നടപടി നീണ്ടുപോവൂകയാണ്. ഇതിൽ പ്രതിഷേധിച്ച് കോളനിവാസികൾ ഒന്നടങ്കം തദേശ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു.
Stories you may Like
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്
- ഹൈക്കോടതി വിധിയുടെ ലംഘനം: ദേവസ്വം ബോർഡിന് നോട്ടീസ്
- നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് സഹായം എത്തിക്കണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍