ടെക്സ്റ്റൈൽ മേഖലയുടെ അസ്ഥിവാരവും തോണ്ടി...;കെടുകാര്യസ്ഥതയെ തുടർന്ന് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ മുഴുവൻ സ്പിന്നിങ് മില്ലുകളും പൂട്ടി; അരി വാങ്ങാൻ പോലും പണമില്ലാതെ ജീവനക്കാർ; സർക്കാർവിരുദ്ധ സമരത്തിന് ചുക്കാൻ പിടിക്കാൻ ഇടത് തൊഴിലാളി സംഘടനകൾ
അർജുൻ സി വനജ്
കൊച്ചി: കോമളപുരം സ്പിന്നിങ് മില്ലിന്റെ ഫ്യൂസു കൂടി വൈദ്യുതി ബോർഡ് ഊരിയതോടെ ടെക്സറ്റൈൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ സ്പിന്നിങ് മില്ലും നിശ്ചലാവസ്ഥയിലായി. കോർപ്പറേഷനു കീഴിൽ ആകെയുള്ള അഞ്ചു സ്പിന്നിങ് മില്ലിൽ നാലും കഴിഞ്ഞ മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു.
തൊഴിലാളികൾക്ക് കഴിഞ്ഞ 3 മാസത്തെ ശമ്പളവും പൂട്ടിയതിനു ശേഷമുള്ള ദിവസത്തെ ലേ ഓഫ് ആനുകൂല്യവും ഇതുവരെ നൽകിയിട്ടില്ല. ഇതോടെ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ആയിരങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. കോട്ടൺ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം. അതേസമയം, പരുത്തി സീസണിൽ വടക്കേ ഇന്ത്യയിൽനിന്ന് ആവശ്യത്തിനുള്ള പഞ്ഞി കോർപ്പറേഷൻ ശേഖരിച്ചു വയ്ക്കാത്തതാണ് പൊടുന്നനെയുള്ള ഈ ദുരിതത്തിനു കാരണമെന്നാണ് ടെക്സ്റ്റൈൽ മേഖലയിലെ വിദഗ്ദ്ധർ കുറ്റപ്പെടുത്തുന്നത്.
മലബാർ സ്പിന്നിങ് മിൽ, എടരിക്കോട് സ്പിന്നിങ് മിൽ, കോട്ടയം സ്പിന്നിങ് മിൽ, ചെങ്ങന്നൂർ പ്രഭുറാം സ്പിന്നിങ് മിൽ, ആലപ്പുഴ കോമളപുരം സ്പിന്നിങ് മിൽ എന്നിങ്ങനെ അഞ്ചു സ്പിന്നിങ് മില്ലുകളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിക്കാൻ നിശ്ചയിച്ച പിണറായി ഹൈടെക്ക് സ്പിന്നിങ് മിൽ, ഉദുമ സ്പിന്നിങ് മിൽ എന്നിവയുമാണ് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങൾ. രണ്ടായിരത്തോളം തൊഴിലാളികൾ നേരിട്ടും ആയിരത്തിലധികം തൊഴിലാളികൾ അല്ലാതെയും ജോലി ചെയ്തുവന്ന മേഖലയായിരുന്നു ഇത്. പുതുതായി ആരംഭിക്കാൻ ഇരുന്ന പദ്ധതികളിൽ 1000 ത്തോളം തൊഴിലവസരങ്ങളാണ് ഇതിന് പുറമേ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ ഈ മേഖലയുടെ അസ്ഥിവാരവും തോണ്ടിയ അവസ്ഥയാണിപ്പോൾ. അഞ്ച് സ്പിന്നിങ് മില്ലുകളിലുമായി 4 കോടിയിലധികം രൂപയാണ് വൈദ്യുതി ബിൽ അടയ്ക്കാനുള്ളത്. ഈ പണം അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിത്തുടങ്ങിയത് സെപ്റ്റബർ അവസാനവും. കോമളപുരം സ്പിന്നിങ് മില്ലിന് 7 ലക്ഷം രൂപയുടെ മാത്രമാണ് വൈദ്യുതി കുടിശ്ശിക. വിൽപ്പനയ്ക്ക് തയ്യാറായ ഒന്നരക്കോടി രൂപയുടെ നൂലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഇതിനു കൃത്യമായ വിപണി കണ്ടെത്താൻ കഴിയാത്ത ഉദ്യോഗസ്ഥരുടെ ഭാഗത്തെ പരാജയം മറച്ചുവെയ്ക്കാൻ ഫ്യൂസ് ഊരിച്ചതാണെന്നുള്ള ആക്ഷേപവുമുണ്ട്. അതേസമയം, സഹകരണ-സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മില്ലുകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ട്.
2007 മുതൽ കോർപ്പറേഷന്റെ എംഡിയായി തുടരുന്നത് തമിഴ്നാട് സ്വദേശി എം ഗണേശാണ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു കൂടിയായ വ്യക്തിയാണ് കോർപ്പറേഷന്റെ മില്ലുകളിലേക്ക് പഞ്ഞി എത്തിക്കുകയും നൂൽ വാങ്ങിക്കുകയും ചെയ്തിരുന്നത്. അവർ തന്നെ നിശ്ചയിക്കുന്ന വിലയ്ക്കാണ് തമിഴ്നാട് സ്വദേശിയായ ഏജന്റ് നൂല് വാങ്ങുന്നതും പഞ്ഞി വിൽക്കുന്നതുമെന്ന ആരോപണവും ശക്തമാണ്.
എംഡി ഗണേശിനെതിരെ കഴിഞ്ഞ യൂഡിഎഫ് സർക്കാരിന്റെ കാലത്ത 2014 ൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തിന് വലിയ തോതിൽ വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് 2015 മെയ് ഏഴിന് ഇദ്ദേഹത്തിനെതിരെ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടറോട് അന്വേഷണം ശുപാർശ ചെയ്തതാണ്. ആ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഗണേശിന്റെ ഭാര്യയുടെ പേരിൽ തമിഴ്നാട്ടിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ടെന്നും അന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായി ശരാശരി ഒരു മാസം 50 ലക്ഷം രൂപയാണ് ചെലവ്. കോർപ്പറേഷൻ കീഴിലുള്ള മില്ലുകൾ പൂർണ്ണമായും പൂട്ടിയ നിലയ്ക്ക് കോർപ്പറേഷന്റെ ആവശ്യമെന്താണെന്നാണ് എ.ഐ.ടി.യു.സിവിനു കീഴിലുള്ള ടെക്സ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ മോഹൻദാസ് ഉന്നയിക്കുന്ന ചോദ്യം. നേരാംവണ്ണം നടത്താൻ കഴിയില്ലെങ്കിൽ കോർപ്പറേഷൻ പിരിച്ചുവിടണമെന്നും സിപിഐയുടെ തൊഴിലാളി സംഘടന ആവശ്യപ്പെടുന്നു. ഇടതുപക്ഷ അനുഭാവികളായ തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും.
ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നങ്ങളെ മുൻ നിർത്തി ഇടതുതൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളി സംഘടനകളേയും ഏകോപിപ്പിച്ച് ജനുവരി 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്തമാസം നാലിന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനും തൃശ്ശൂർ സിഐടിയു ഓഫീസിൽ ചേർന്ന സമര ആലോചന യോഗത്തിൽ തീരുമാനമായി.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍