മൂഡി മോദിയുടെ റേറ്റിങ് കൂട്ടിയതിന് മൂഡി എന്തു പിഴച്ചു? മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതിന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൂഡിയുടെ ഫേസ്ബുക്കിൽ തെറിവിളിയുമായി സഖാക്കൾ; തങ്ങളുടെ പേരിൽ സംഘികൾ നടത്തുന്ന നാടകമെന്ന് ഇടത് സൈബർ പടയാളികളും; മലയാളത്തിലെ കമന്റുകൾ കണ്ട് കാര്യം മനസ്സിലാകാതെ വാപൊളിച്ച് ഐപിഎൽ ടീം കോച്ചും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഓസ്ട്രേലിയയുടെ ഓൾ റൗണ്ടറായിരുന്നു ടോം മൂഡി. കൂറ്റൻ അടികളിലൂടെ ഇന്ത്യൻ ആരാധകരുടെ ചങ്ക് പലപ്പോഴും ഇടിപ്പിച്ച ബാറ്റ്സ്മാൻ. ഗോൾഡൺ ആമുമായി ഇന്ത്യൻ വിക്കറ്റുകളും പിഴതു. ഇതിൽ പലതും ഓസീസ് വിജയത്തിന് കാരണവുമായി. അന്നൊന്നും ഇത്രയേറെ തെറി ടോം മൂഡിയെ ഇന്ത്യക്കാർ വിളിച്ചിട്ടില്ല. ഇപ്പോഴിതാ അറിയാത്ത കാര്യത്തിന് മലയാളിയുടെ സൈബർ പൊങ്കാലയാണ് ടോം മൂഡിക്ക്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടോം മൂഡി ഇപ്പോൾ പരിശീലകന്റെ റോളിലാണ് മുന്നോട്ട് പോകുന്നത്. ഐപിഎൽ ടീമായ സൺറൈസസിന്റെ പരിശീലകൻ. ഇപ്പോൾ തന്റെ ഫെയ്സ് ബുക്കിലെ മലയാളി പോസ്റ്റുകൾ കണ്ട് പകച്ച് ഇരിക്കുകയാണ് ഈ ക്രിക്കറ്റർ.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കരണത്തിന് അന്താരാഷ്ട്ര രംഗത്ത് വലിയ അംഗീകാരമായി ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ആണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയത്. പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറൻസി റേറ്റിങ് ഉയരുന്നത്. പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയർത്താൻ സഹായിച്ചത്. ഇതാണ് ടോം മൂഡിക്ക് തെറിവിളി കിട്ടാനുള്ള കാരണം. ഒക്ടോബർ നാലിന് ക്രിക്കറ്റ് പരിശീലകന്റെ ജന്മദിനമായിരുന്നു. ആശംസ അർപ്പിച്ചവർക്ക് നന്ദി അറിയിച്ച് ടോം മൂഡി ഒരു പോസ്റ്റ് ഇട്ടു. ഇതിന് താഴെയാണ് സൈബർ പൊങ്കാല. മോദിക്ക് മോദി കൂട്ടാൻ മൂഡീസ് റേറ്റിങ് ഉയർത്തിയത് ക്രിക്കറ്റ് പരിശീകനായണെന്ന തരത്തിലാണ് ചീത്ത പറച്ചിൽ. സി.പി.എം സഖാക്കളുടെ പ്രൊഫൈൽ എന്ന് തോന്നിക്കുന്നതിൽ നിന്നാണ് തെറിവിളി കമന്റുകൾ.
അതായത് മൂഡീസും മോദിയും തമ്മിലെ വ്യത്യാസം പോലും അറിയാത്തവരെന്ന തരത്തിലാണ് മൂഡിക്ക് തെറിവിളി വരുന്നത്. എന്നാൽ ഇതുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം സൈബർ പോരാളികൾ പറയുന്നു. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളെ അപാനിക്കുന്നത് സംഘപരിവാറുകാരാണെന്നാണ് സി.പി.എം സൈബർ പടയാളികളുടെ പക്ഷം. എന്നാൽ സഖാക്കളുടെ തെറിവിളിക്ക് താഴെ കമന്റുകളിട്ട് സംഗതി ഉഷാറാക്കുകയാണ് പരിവാറുകാരും. ഏതായാലും ആരാണ് കമന്റിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ടോം മൂഡി ആകെ പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ്. മോദിക്ക് റേറ്റിങ് കൂട്ടി കൊടുക്കാൻ നീയാരാട പട്ടി മൂഡീ..?....., ഡാ നീ ധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ ഇറങ്ങടാ സംഗീ .മോദീന്റെ കാലു നക്കീ-ഇങ്ങനെയൊക്കെയാണ് ടോം മൂഡിയുടെ പ്രൊഫിലിലെ കമന്റുകൾ.
മറ്റ് പ്രധാന കളിയാക്കൽ കമന്റുകൾ ഇങ്ങനെ
- ടാ മൂഡി പരമ നാറി ഈ നരാധമന് ചെയ്ത കൂട്ടുന്നതൊന്നും നിനക്കാറിയേണ്ടല്ലോ സങ്കി മോദിക്ക് റേറ്റിങ് കൂടികൊടുക്കാൻ നീ ആരാടാ പര പൂ മോനെ നാട്ടിലെ ഇവന്റെ ഭരണം കരണം പട്ടിണിയാണ് തനിക്കവിടിരുന്നെഴുതാനും തള്ളി മറിക്കാൻ ചാണക സങ്കികളും
- 2019 ഇലക്ഷൻ നു നിന്റെയൊക്കെ മോദി വിവരം അറിയാൻ ഇരിക്കുന്നതെ ഉള്ളോ കണ്ടോടാ കള്ള____മോനെ moody
- ഡാ പരനാറി മൂഡി.. നീ വർഗീയവാദി മോദിയുടെ കാലുനക്കി അല്ലേ.. നീ എന്ത് കോപ്പിലെ റേറ്റിങ് ആണ് കോപ്പേ കൊടുക്കുന്നത് ?? ഇവിടെ ജനങ്ങൾ ATM ന് മുന്നിൽ വരിനിന്നു കൊതുക് കടിച്ചു ഡെങ്കി വന്ന് മരിച്ചു.. അതൊന്നും കാണാതെ ആണോ ഫാസിസത്തിന് കൂട്ടുനിൽക്കുന്നത് ?? ധൈര്യം ഉണ്ടെങ്കിൽ പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ വന്ന് റേറ്റിങ് കൊടുക്ക്.. പരനാറി നിന്റെ കയ്യും കാലും വെട്ടി എടുക്കും..
- നിന്റെ റേറ്റിങ് ഒന്നും സഖാക്കൾ ഭരിക്കുന്ന കേരളത്തിന് വേണ്ട.. ഞങ്ങൾ ആണ് no1
മൂഡീസ് എന്താണെന്നും മൂഡി ആരാണെന്നും അറിയാവുന്നവർ തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട് തന്നെ ഇടതു പക്ഷക്കാർ ഇത്തരത്തിൽ ഇടപെടൽ നടത്തുകയുമില്ല. ഇത് ബോധപൂർവ്വം കേരളത്തെ കളിയാക്കാനുള്ള ശ്രമമാണ്. മലയാളികളെ മോശക്കാരാക്കുകയും കമ്മ്യൂണിസ്റ്റുകളെ കളിയാക്കലുമാണ് ലക്ഷ്യമെന്നാണ് സിപിഎമ്മുകാർ പറയുന്നത്. ഏതായാലും കമ്മ്യൂണിസ്റ്റുകളെ കളിയാക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ ടോമൂഡിയുടെ പ്രൊഫലിലെ കമന്റുകളിൽ കാണുകയും ചെയ്യാം.
അന്താരാഷ്ട്ര റേറ്റിങ് കമ്പനിയായ മൂടിസ് ഗ്രൂപ്പ് ആണ് ഇന്ത്യൻ കുതിപ്പ് എന്ന വാർത്തയും റേറ്റിംങ്ങും പുറത്ത് വിട്ടത് , നിങ്ങൾ ഇ തെറി വിളിക്കുന്നത് പഴയ ക്രിക്കറ്റ് താരം ടോം മൂടിയെ ആണ് ,മലയാളികളുടെ വില കളയുന്ന കമന്റ് ഇനി ഇടല്ല പ്പീസ്-ഇങ്ങനെയാണ് കളിയാക്കൽ കമന്റുകൾ. സിപിഎമ്മിനെ കളിയാക്കുന്ന ട്രോളുകളും കമന്റുകളായി എത്തുന്നു.
ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകർച്ചയിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളി ആയി മാറിയിരിക്കുകയാണ് മൂഡിയുടെ റേറ്റിങ്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ രണ്ടാം സ്ഥാനത്തുള്ള ഏജൻസിയായാണ് മൂഡിസ് അറിയപ്പെടുന്നത്.
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകർക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിങ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിങ് ഉയർന്നതോടെ കേന്ദ്രസർക്കാരും കോർപറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാർക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. ബി.എ.എ3ൽ നിന്നും ബി.എ,എ2ആയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ റേറ്റിങ് പോസിറ്റിവിൽ നിന്നും സ്റ്റേബിളിൽ എത്തി.
മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യൻ വിപണിക്കും കരുത്തായി. ഇതിന് പിന്നാലെയാണ് ടോ മൂഡിയുടെ പേജിൽ ചീത്തവിളി നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍