ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും; പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉയരില്ല; ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല; എന്തെന്നാൽ നിങ്ങളുടെ സ്വത്വം നിങ്ങളെ വേട്ടയാടും; ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണ്; ഇടതുപക്ഷക്കാരനെന്ന നിലയിൽ താൻ പ്രവാചകനെ സ്തുതിക്കുന്നതെങ്ങനെ: ഉമർ ഖാലിദ് വിശദീകരിക്കുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ഉയർന്ന വലിയ ചർച്ചകളിൽ ഒന്നാണ് ജെഎൻയുവിലെ വിദ്യാർത്ഥി നേതാവും, ഇടതുപക്ഷ സഹയാത്രികനുമായ ഉമർ ഖാലിദ് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ട് ട്വീറ്റ് ചെയ്തുവെന്നത്. ഭൗതികവാദത്തിൽ വിശ്വസിക്കുന്ന ഇടതുപക്ഷംപോലും മതത്തെ താലോലിക്കുകയാണെന്ന് പറഞ്ഞ് ഇത് വലിയ വിവാദങ്ങൾ ഇടയാക്കിയിരുന്നു. ഉമർ ഖാലിദിന്റെ യഥാർഥ നിറം പുറത്തായെന്നും ഉള്ളിലെ ഇസ്ലാം വെളിപ്പെടുത്തിയെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ഉമർഖാലിദ് തന്നെ രംഗത്തെത്തിയിരിക്കയാണ്. ഏത് വിശ്വാസവും പിന്തുടരാനുള്ള ഭരണഘടനാപരമായ അനുവാദം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മുസ്ലിം സ്വത്വത്തിൽ നിന്ന് ആ പേരിൽ ജനിച്ചുപോയവർക്ക് മോചനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദ പ്രിന്റിൽ എഴുതിയ ലേഖനത്തിലാണ് ഉമർ ഖാലിദിന് വിവാദം വിശദീകരിക്കുന്നത്. ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
മുസ്ലീങ്ങൾക്കെതിരെ സംഘപരിവാറിന്റെ നേതൃതത്തിൽ വിഷലിപ്തമായ കാമ്പയിൻ നടക്കുന്നതിനോടുള്ള പ്രതികരണമായി ചിലർ ട്വിറ്ററിൽ അനുകമ്പയുടെ പ്രവാചകൻ എന്ന പേരിൽ ഒരു പ്രചാരണം ആരംഭിച്ചതിൽ പങ്കുചേരുകയാണ് ഞാനും ചെയ്തത്. മുഹമ്മദ് നബി പ്രചരിപ്പിച്ച സ്നേഹത്തെയും അനുകമ്പയെയും കുറിച്ചാണ് ഈ ട്വീറ്റുകൾ സംസാരിച്ചത്. അനുകമ്പയുടെ സന്ദേശങ്ങൾ കൂടുതൽ ഉണ്ടാവുന്നതോടൊപ്പം ഇത് ആഗോളതലത്തിൽ ട്രെൻഡു ചെയ്യപ്പെട്ടു. ആളുകൾ പരസ്പരം വിശ്വാസത്തെ അവഹേളിക്കുന്ന, സോഷ്യൽ മീഡിയയിലെ സ്ഫോടനാത്മകമായ ഒരു സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കപ്പെട്ടു. ഞാനും ഇതിൽ പങ്കെടുത്ത് ഒരു കുറിപ്പ് എഴുതി. പക്ഷേ തന്റെ കുറിപ്പിന് നിരവധി പ്രതികരണങ്ങൾ ഉണ്ടായി. പലരും തന്റെ തനിനിറം വെളിപ്പെട്ടെന്നാണ് കാമ്പയിൻ നടത്തിയത്.
ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും. പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉയരില്ല. ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല; എന്തെന്നാൽ നിങ്ങളുടെ സ്വത്വം നിങ്ങളെ വേട്ടയാടും. 2016- ലെ ജെഎൻയു വിവാദത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ എന്നെ മാത്രം പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തി, രണ്ടുതവണ പാക്കിസ്ഥാൻ സന്ദർശിച്ചുവെന്ന് ആരോപിച്ച്. ഒരു ഇടതുപക്ഷക്കാരനെന്ന നിലയിലുള്ള എന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ അത്തരം ചാപ്പകുത്തലുകളിൽ നിന്ന് എന്നെ രക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് വർഷമായി ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിനും ഐസിസുമായി ബന്ധമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടു. ഡൽഹി പൊലീസ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചിട്ടും എന്നോട് അല്ലെങ്കിൽ നജീബിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കാൻ ആരും തുനിഞ്ഞില്ല. എന്നെയും നജീബിനെയും അത്തരം ചാപ്പകുത്തലുകൾക്ക് ഇരയാക്കിയത് ഞങ്ങളുടെ പേരും നഗ്നമായ ഇസ്ലാംഭീതിയും (ഇസ്ലാമോഫോബിയ) അല്ലെങ്കിൽ പിന്നെ എന്തായിരുന്നു?
ഒരു മുസ്ലിമിനെ നല്ല വ്യക്തിയും പുരോഗമന പൗരനുമായി കണക്കാക്കണമെങ്കിൽ ഒരു മുസ്ലിം എല്ലായ്പ്പോഴും സ്വയം അയാളുടെ അല്ലെങ്കിൽ അവളുടെ വിശ്വാസത്തിൽ നിന്ന് അകലം പാലിക്കണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. അത്തരം ബാദ്ധ്യതകൾ ഭൂരിപക്ഷ മതത്തിലെ ആളുകൾക്ക് ബാധകമല്ല അവരുടെ പ്രത്യയശാസ്ത്രം എന്ത് തന്നെയും ആയിക്കൊള്ളട്ടെ. ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും, അതേ പോലെ തന്നെ ഹിന്ദുമതത്തെയോ ഹിന്ദു സ്വത്വത്തെയോ സംരക്ഷിക്കാൻ എടുത്തു ചാടാം. പൊതുസമൂഹത്തിൽ നിന്നും ചോദ്യങ്ങൾ ഒന്നും ഉയരില്ല. ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല. എന്നാൽ കാര്യം എന്തെന്നാൽ ഒരു മുസ്ലിം, അയാൾ മതത്തെ പിന്തുടരുന്ന ആളോ/ ഭാഗികമായി പിന്തുടരുന്ന ആളോ/ പിന്തുടരാത്ത ആളോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സ്വതം കാരണം നിങ്ങൾ അതേ വിനാശകരമായ വിദ്വേഷം ഏറ്റുവാങ്ങുന്നവനാകും.
മുസ്ലിമുകൾ സ്വയം അദൃശ്യരാകണം, കുറഞ്ഞ പക്ഷം അവരുടെ വിശ്വാസത്തിൽ നിന്നെങ്കിലും എന്നുള്ള ചില പുരോഗമനവാദികളിൽ നിന്ന് പോലും ഉണ്ടാകുന്ന പ്രതീക്ഷ നമ്മുടെ ഭരണഘടനയുടെ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണ്. ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണെന്നും അല്ലാതെ ഏതെങ്കിലും ഒരു സമുദായത്തിൽ നിന്നും കിട്ടിയ പാരിതോഷികം അല്ല അതെന്നും നമ്മൾ എല്ലാവരേയും ഓർമ്മിപ്പിക്കേണ്ടതുണ്ട്. -ഉമർ ഖാലിദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍