മണ്ഡലത്തിൽ ഒരുപോലെ മുഴങ്ങിനിന്നത് വികസനത്തിലെ പോരായ്മ; തകർന്ന റോഡുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും രാഷ്ട്രീയക്കാരെ പഴി പറഞ്ഞ് വോട്ടർമാർ; കോളനികളിലും മറ്റും കാണാനായത് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ; മഴയിൽ വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിൽ ബസ് സ്റ്റാൻഡ്; ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകവും; എറണാകുളത്തെ അഭിപ്രായ സർവേക്കിടെ മറുനാടൻ മലയാളി ലേഖകർ കണ്ട കാഴ്ചകൾ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ/ സുവർണ്ണ പി എസ്
എറണാകുളം: കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ ഇലക്ഷൻ ചൂടിലാണ്. അഞ്ച് മണ്ഡലങ്ങളിൽ ഒന്നായ എറണാകുളത്ത് ഇലക്ഷൻ സർവ്വേയ്ക്കായി എത്തിയ മറുനാടനോട് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പ്രതികരിച്ചത്. ഓരോരുത്തരും അവർ പിന്തുണയ്ക്കുന്ന പ്രസ്ഥാനത്തെ പിന്തുണച്ച് സംസാരിച്ചെങ്കിലും എല്ലാവരിലും ഒരുപോലെ മുഴങ്ങി നിന്ന ഒന്നായിരുന്നു വികസനത്തിൽ ഉണ്ടായ പോരായ്മയും നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും. എറണാകുളത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ കലൂരിൽ നിന്നാണ് സർവ്വേ ആരംഭിച്ചത്. ഭൂരിഭാഗം വോട്ടർമാരും സർവ്വേയോട് സഹകരിച്ചെങ്കിലും ഒരു വിഭാഗം കൂട്ടർ മുഖം തിരിക്കുകയും ചെയ്തു. ഈ നഗരത്തിൽ എറണാകുളത്തുകാരെക്കാൾ പുറത്ത് നിന്നുള്ളവരാണെന്ന് ഉള്ളത് സർവ്വേ മന്ദഗതിയിൽ ആവാൻ കാരണമായി. പുറത്ത് നിന്ന് ജോലിയും മറ്റ് ആവശ്യങ്ങൾക്കുമായി വന്നിരിക്കുന്നതായ ആളുകളെയാണ് ഏറെ കുറെയും കണാൻ കഴിഞ്ഞത് എന്നത് മറ്റൊരു വസ്തുതയാണ്.
സർവ്വേയോട് ചെറിയൊരു വിഭാഗം വിമുഖത കാട്ടിയെങ്കിലും സഹകരിച്ചവരിൽ ഭൂരിഭാഗം ആളുകളും യുഡിഎഫിനും എൽഡിഎഫിനുമാണ് പിന്തുണ അറിയിച്ചത്. എന്തിനാണ് വോട്ട് കൊടുത്തിട്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമോ എന്നാണ് കലൂരിൽ നിന്നുള്ള വോട്ടർമാരിലെ ഒരു വിഭാഗം ഉന്നയിച്ച ചോദ്യം. മാത്രമല്ല ഈ ഒരു ഉപതെരഞ്ഞെടുപ്പ് സർക്കാരിന് എത്ര നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ചോദിച്ചവരും ഉണ്ട്. കലൂരിൽ നിന്നുള്ള മോട്രോ യാത്രക്കാരും സർവ്വേയോട് പ്രതികരിച്ചു. അവിടെ നിന്നും നേരെ എറണാകുളം സൗത്ത് കെഎസ്ആർടിസി സ്റ്റാന്റിലേയ്ക്കും ഉദയാകോളനിയിലേയ്ക്കും പോയി.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറി വൃത്തിഹീനമായി വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയിലായിരുന്നു ബസ് സ്റ്റാൻഡ്. എങ്കിലും അതിനിടയിൽ നിന്നും ആളുകൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഇതേ അവസ്ഥ ഒരുപക്ഷേ ഇതിനേക്കാൾ ശോചനീയമായ അവസ്ഥയിലായിരുന്നു ഉദയാ കോളനിയുടെത്. തിങ്ങിനിറഞ്ഞ് ദ്രവിച്ച് വീഴാറായി നിൽക്കുന്ന കൊച്ചു വീടുകൾ. ഒരു മഴ പെയ്താൽ മുങ്ങി താഴാവുന്നതേയുള്ളൂ ഈ വീടുകളെല്ലാം. ഇലക്ഷന്റെ സമയങ്ങളിൽ മാത്രം തങ്ങളെ തേടി വരുന്ന നേതാക്കളെ കാണുവാൻ കാത്തിരിക്കുന്ന ഒരുപറ്റം നിവാസികളെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എത്തുന്ന നേതാക്കളാണെങ്കിലും അവർക്ക് വോട്ട് നൽകില്ലെന്ന വാശിയൊന്നും ഇവിടുത്ത്കാർക്ക് ഇല്ല. ഇനി ജയിച്ച് വരുന്ന വിഭാഗത്തിൽ നിന്നും എന്തെങ്കിലും തങ്ങൾക്ക് ഉപകാരമാവുന്ന വിധത്തിൽ നടക്കുമെന്ന വിശ്വാസത്തിലാണ് ഉദയ കോളനിയിലെ ആളുകൾ.
എറണാകുളത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകൾ ഒത്തുചേരുന്ന സ്ഥലമാണ് എറണാകുളത്തെ മറൈൻ ഡ്രൈവ്. നേരത്തെ പറഞ്ഞത് പോലെ തന്നെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു കൂടുതലും. എങ്കിലും ചെറിയൊരു വിഭാഗം ആളുകളുടെ പ്രതികരണം ലഭിക്കുകയും ചെയ്തു. അവിടെ നിന്നും അടുത്ത സ്ഥലത്തേയ്ക്ക് യാത്ര ചെയ്യവേ ഒട്ടോ ഡ്രൈവർ ഇപ്പോഴത്തെ സർക്കാരിനെ കുറിച്ചും മുൻ സർക്കാരിനെ കുറിച്ചും വാതോരാതെ സംസാരിക്കുകയായിരുന്നു. പിന്നീട് ദേശാഭിമാനിയിലും പാലാരിവട്ടത്തിന്റെ ചെറിയൊരു ഭാഗത്ത് നിന്നും സർവ്വേ നടത്തി.
ഇങ്ങനെയാണെങ്കിലും കക്ഷിരാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രധാനഘടകമായി വരുന്നത്. ഓരോരുത്തർക്കും അവരവർക്ക് പ്രിയപ്പെട്ട, ഇഷ്ടപെട്ട, വിശ്വസിച്ച പാർട്ടി തന്നെ വിജയിച്ച് കേറണമെന്ന് തന്നെയാണ് ആഗ്രഹവും. അത് അവർ മറുനാടനോട് തുറന്ന് പറയുകയും ചെയ്തു. തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തമാക്കിയ ജനങ്ങൽ ഇലക്ഷന് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. ഇനി ആ ദിവസത്തിലേയ്ക്ക എത്താൻ ആറ്റ്നോറ്റ് ഇരിക്കുകയാണ് ജനങ്ങൾ. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ് എറണാകുളം എന്ന് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചെങ്കിലും ഇത്തവണ എൽഡിഎഫ് തിരിച്ചുപ്ിടിക്കും എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. രാവിലെ തുടങ്ങിയ സർവ്വേ വൈകുന്നേരം വൈകിയാണ് അവസാനിച്ചത്. പ്രായമായവരിൽ നിന്നും ന്യായമായ ചോദ്യങ്ങൾ തന്നെയാണ് ഉയരുന്നത്. ആർക്ക് വേണ്ടി എന്തിന് വേണ്ടി. ഈ ഇലക്ഷനിൽ ആർക്കാണ് ഉപകാരം ഉണ്ടാവുക എന്നിങ്ങനെയുള്ള ജനങ്ങളുടെ പരിദേവനങ്ങൾ അധികാരി വർഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍