ഓടി രക്ഷപ്പെട്ട അച്ഛനേയും കുഞ്ഞിനേയും തൊഴിച്ചിട്ട ചാനൽ ക്യാമറക്കാരിയുടെ പണി തെറിച്ചു; ക്രിമിനൽ കേസിൽ പ്രതിയുമായി; പെട്രോ ജോലി ചെയ്യുന്ന ചാനൽ വംശീയ വാദികളുടെ സങ്കേതം
ഹംഗറി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് അഭയാർത്ഥികളുടെ യാത്ര. ജീവിതം തിരിച്ചുപിടിക്കാനുള്ള അത്തരക്കാരുടെ ശ്രമങ്ങൾ കൈത്താങ്ങാവുകയാണ് സമൂഹം ചെയ്യേണ്ടത്. എന്നാൽ അതിന് വിരുദ്ധമായി ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്നവർ പോലും പ്രവർത്തിക്കുന്നു. ഹംഗറിയിലെ ചാനൽ ക്യാമറക്കാരിയായ പെട്രോ ലാസ്ലോ ചെയ്തത് അതാണ്. അഭയാർത്ഥിയായ അച്ഛനേയും മകളേയും ജോലിക്കിടെ തൊഴിക്കുന്ന ക്യാമറക്കാരിയുടെ ചിത്രവും ദൃശ്യവും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ അവർക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതമാവുകയാണ് അവരുടെ ചാനൽ. അഭയാർത്ഥികൾക്കെതിരെ നിലപാട് എടുക്കുന്ന ജോബിക് പാർട്ടിയുടെ ചാനലിലെ ജീവനക്കാരിയാണ് പ്രതിസ്ഥാനത്തുള്ളത്.
വിഡിയോ പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെട്രയുടെ ഈ ക്രൂരതയിക്കെതിരെ പ്രതിഷേധമുയർന്നു. ഇതേ തുടർന്ന് എൻ1 ടി വി പ്രവർത്തകയായ യുവതിയെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരിയുടെ ഈ ചെയ്തി അംഗീകരിക്കാനാവില്ലെന്ന് എൻ1 ടി വി എഡിറ്റർ ഇൻ ചീഫ് സാബോൾസ് കിസ്ബെർക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചു. ഹംഗറിയിലെ തീവ്ര വലതുപക്ഷക്കാരായ ജോബിക് പാർട്ടിയുടെ ഇന്റർനെറ്റ് അധിഷ്ഠിത ടി വി സ്റ്റേഷൻ ആണ് എൻ1 ടി വി. കാമറവുമണിന്റെ തൊഴിൽ കറാർ ഉടനടി റദ്ദാക്കുമെന്നും അവർ അറിയിച്ചു. ഇതിനൊപ്പം പൊലീസ് ക്രിമിനൽ കേസുമെടുത്തു. അഭിയാർത്ഥി വിരുദ്ധ വാർത്തകൾ നൽകുന്ന ചാനലാണ് എൻ1ടിവി. അതുകൊണ്ട് തന്നെ ഈ സംഭവത്തിൽ പ്രതിഷേധം അതി ശക്തമായി തന്നെ ഉയരുകയും ചെയ്തു.
ഹംഗറിയിലെ പ്രാദേശിക ടെലിവിഷൻ ചാനലിലെ വനിതാ വീഡിയോഗ്രാഫറുടെ ചെയ്തി മറ്റൊരു മാദ്ധ്യമപ്രവർത്തകൻ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർന്നു. പ്രാദേശിക ചാനലായ എൻ1 ടിവിയുടെ വീഡിയോഗ്രാഫറായ പെട്ര ലാസ്ലോ അഭയാർഥിപ്രവാഹം സംബന്ധിച്ച വാർത്തകൾക്കായി കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയുടെ അതിർത്തിമേഖലയിൽ ദൃശ്യങ്ങളെടുക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഹംഗറിയിലെത്തിയ ഒരുസംഘം അഭയാർഥികൾ പൊലീസിൽനിന്നു രക്ഷപ്പെട്ടോടുന്നതു ചിത്രീകരിക്കുന്നതിനിടെയാണ് ലാസ്ലോയുടെ അഭയാർഥിവിരോധം അണപൊട്ടിയത്. തോളിലൊരു സഞ്ചിയുമായി മകനെയുമെടുത്ത് ഓടുന്ന പിതാവിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ലാസ്ലോ കാൽവച്ചു വീഴ്ത്തുകയായിരുന്നു. അതിനുശേഷം ഇരുവരെയും അതിക്രൂരമായി മർദിക്കുകയും ചെയ്തു.
ഈ സംഭവമത്രയും ജർമൻ ടെലിവിഷൻ ചാനലായ ആർ.ടി.എലിന്റെ ക്യാമറാമാൻ സ്റ്റീഫൻ റിക്ടർ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. 20 സെക്കൻഡ് മാത്രമുള്ള വീഡിയോ വൈറലാകുകയും ദ് പെട്രാ ലാസ്ലോ വാൾ ഓഫ് ഷെയിം എന്നപേരിൽ ഫേസ്ബുക്ക് കൂട്ടായ്മ രൂപംകൊള്ളുകയും ചെയ്തു. ഇതിനുപുറ േഹംഗറിയിലെ മുൻനിര വാർത്താ വെബ്സൈറ്റായ ഇൻഡെക്സിൽ ലാസ്ലോ മറ്റൊരു കൗമാരക്കാരിയെയും ഒരു കുട്ടിയെയും തൊഴിക്കുന്നതിന്റെ വാർത്ത പ്രസിദ്ധീകരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധവും ആളിക്കത്തി. ഇതോടെയാണ് നടപടികൾ വന്നത്. ലാസ്ലോയുടെ കരാർ ഉടൻ റദ്ദാക്കുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ചാനൽ അധികൃതർ നൽകുന്ന സൂചന.
ഹംഗറിയിൽ പൊലീസുകാരിൽനിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ അഭയാർഥികളായ അച്ഛനെയും മകനെയും കാൽവച്ചുവീഴ്ത്തി മർദനം അഴിച്ചുവിട്ട മാദ്ധ്യമപ്രവർത്തകയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. മണലിൽ മുഖം പൂഴ്ത്തി നിത്യ നിദ്രയിലാണ്ട ഐലൻ കുർദ്ദിയുടെ ചിത്രം ലോകമനസ്സാക്ഷിയുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. അതിജീവനത്തിനായി പലായനം ചെയ്യുന്നവരുടെ കണ്ണീരിൽ മുങ്ങി ലോക മനസ്സാക്ഷി വിറങ്ങലിച്ചു നിൽക്കുകയാണ്. കൈയിലൊരു കവറും പുറത്തൊരു ബാഗും കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് ഒരു ജീവിതത്തിലേക്കായിരുന്നു. എന്നാൽ ആ പിതാവിനെയും കുഞ്ഞിനേയും കാലു കൊണ്ട് തടഞ്ഞു വീഴ്ത്തുകയായിരുന്നു ക്യാമറക്കാരി. ജീവിതത്തിന്റെ ദൈന്യതകൾ ലോകത്തെ അറിയിക്കാൻ ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമ പ്രവർത്തകയുടെ നടപടി കണ്ടും കേട്ടും ലോകം ഞെട്ടി. ഓരോ ക്രിസ്ത്യൻ ഇടവകയും ഓരോ കുടുംബത്തെ ദത്തെടുക്കണമെന്ന മാർപാപ്പയുടെ ആഹ്വാനം പോലും ഉൾക്കൊള്ളനാകാത്തവർ പരിഷ്കൃത സമൂഹത്തിലുണ്ടെന്നതിന് തെളിവ് കൂടിയായി ഇത്.
അഭയാർത്ഥികളോട് കർക്കശ നിലപാട് പിന്തുടരുന്ന ഹംഗറിയിലെ റോസ്കെയിലാണ് സംഭവം. കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി പൊലീസുകാരിൽ നിന്നും കുതറിയോടുന്ന മനുഷ്യനെ ക്യാമറുമായി ദൂരെ മാറി നിന്ന സ്ത്രീ തൊഴിച്ച് വീഴ്ത്തുകയായിരുന്നു.പെട്ര ലാസ് ലോ എന്ന സ്ത്രീ ആണ് ഈ നിഷ്ടുരമാസ കൃത്യം നടത്തിയത്. തുർക്കി വഴി എത്തുന്ന അഭയാർഥികൾ സെർബിയൻ അതിർത്തി കടന്ന് എത്തുന്ന ഇടത്താവളമാണ് ഹംഗറി. ഹംഗറിയിൽ നിന്നും ട്രെയിൻ മാർഗ്ഗം ഓസ്ട്രിയയിലേക്കും ഹർമനിയിലേക്കും മ്യൂണിക്കിലേക്കും പോവാനാണ് അഭയാർത്ഥികൾ ഒഴുകിയെത്തിയത്. ഹംഗേറിയൻ അധികൃതർ അഭയാർത്ഥികളോട് കാണിക്കുന്ന ക്രൂരമായ മനോഭാവത്തെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബുഡാപെസ്റ്റിലെ കലേറ്റി റെയിൽവേസ്റ്റേഷൻ അധികൃതരുടെ ഈ മനോഭാവം മൂലം ആയിരങ്ങൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ആയിരക്കണക്കിന് അഭയാർത്ഥികൾ കയറിയ ട്രെയിൻ രണ്ടു പിടിച്ചിടുകയും ചെയ്തിരുന്നു. അത് ഈ രാജ്യങ്ങളിലേക്ക് നടന്ന് പലായനം ചെയ്യാൻ് അഭയാർത്ഥികളെ നിർബന്ധിതരാക്കി. ജർമനിയും ഓസ്ട്രിയയും അടക്കമുള്ള അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കാൻ തയാറായിട്ടും ഹംഗറി പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അഭയാർഥികളെ തടയുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കുരുമുളക് സ്പ്രേ അടക്കമുള്ളവ പൊലീസ് പ്രയോഗിച്ചിരുന്നു. അതിന്റെ മറ്റൊരു ക്രൂരതയാണ് ക്യാമറാ വുമണിന്റെ പ്രവർത്തിയിലൂം നിഴലിച്ചത്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ചെറു ബ്വോട്ടുകളിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ
- അഭയാർത്ഥികൾക്ക് താമസം ഒരുക്കാനുള്ള പദ്ധതിക്കെതിരെ വലത് വംശീയവാദികൾ തെരുവിൽ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍