യൂജിൻ രാജകുമാരിയും മണവാട്ടിയായി; എൻഡിഎസ്എആർ കൊട്ടാരത്തിന്റെ അകത്തെ ചിത്രങ്ങളുമായി സെലിബ്രേറ്റി ഗസ്റ്റുകൾ; വർണ്ണിച്ചാൽ തീരാത്ത വെഡ്ഡിങ് കേക്ക് വിശേഷങ്ങൾ: എലിസബത്ത് രാജ്ഞിയുടെ മറ്റൊരു കൊച്ചു മകളുടെ കെട്ടു കല്ല്യാണം കെങ്കേമമായയത് ഇങ്ങനെ
കാത്തിരിക്കുന്നവർക്ക് എല്ലാം ശുഭകരമായി ലഭിക്കുമെന്ന് പറയുന്നതുപോലെയായി യൂജിൻ രാജകുമാരിയുടെ ജീവിത്തതിലും. മാസങ്ങൾക്ക് മുമ്പ് നടക്കേണ്ടതായിരുന്നു യൂജിന്റെ വിവാഹം. എന്നാൽ, ഹാരി രാജകുമാരനും മേഘൻ മെർക്ക്ലുമായുള്ള വിവാഹത്തെത്തുടർന്ന് മാറ്റിവെച്ച ചടങ്ങ് ഇന്നലെ വർണാഭമായി ബ്രിട്ടീഷ് രാജകുടുംബം ആഘോഷിച്ചു. യൂജിൻ രാജകുമാരി ജാക്ക് ബ്രൂക്ക്സ്ബാങ്കിന് സ്വന്തമാകുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളുടെ നീണ്ടനിരയായിരുന്നു. ബ്രിട്ടന്റെ സിംഹാസനത്തിന്റെ ഒമ്പതാമത്തെ അവകാശികൂടിയാണ് 28-കാരിയായ യൂജിൻ.
ഇപ്പോഴത്തെ ഭരണാധികാരിയായ എലിസബേത്ത് രാജ്ഞിയുടെ മകൻ ആൻഡ്രുവിന്റെ മകളാണ് പ്രിൻസസ് യൂജിൻ. എന്നാൽ ആൻഡ്രുവിന്റെ സഹോദരൻ ചാൾസ് ആണ് കിരീടാവകാശി. അതിനു ശേഷം ചാൾസിന്റെ മകൻ വില്ല്യമും വില്ല്യമിന്റെ മകൻ ജോർജുമാണ് കിരീടാവകാശികൾ. ചാൾസിന്റെ രണ്ടാമത്തെ മകൻ ഹാരിയും വാർത്തികളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ആൻഡ്രുവിന്റെ പെൺമക്കളായ യൂജിനും ബിയാട്രീസും ഇപ്പോഴാണ് ഇത്രയേറെ ശ്രദ്ധ നേടുനന്നത്. ആൻഡ്രുവിന്റെ വിവാഹമോചിതയായ ഭാര്യയും ചടങ്ങുകളിലും ഉണ്ടായിരുന്നു.
വിൻഡ്സർ കാസിലിലെ സെന്റ് ജോർജ്സ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ. 2002-ലെ അപകടത്തെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ യൂജിന്റെ മുതുകത്ത് ഇപ്പോഴും രണ്ട് ടൈറ്റാനിയം കമ്പികൾ ഇട്ടിട്ടുണ്ട്. അതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടാറുള്ള യൂജിൻ രാജകുമാരി, ഇക്കുറി അത്തരം അവശതകളൊന്നും പ്രകടി്പപിക്കാതെയാണ് സെന്റ് ജോർജ്സ് ദേവാലയത്തിന്റെ പടികൾ കയറിയത്. പീറ്റർ പിലോട്ടോ ഡിസൈൻ ചെയ്ത വിവാഹവസ്ത്രമണിഞ്ഞ് യൂജിൻ അത്യന്തം പ്രസരിപ്പോടെയാണ് ചടങ്ങിലാകെ കാണപ്പെട്ടത്.
രാജകുടുംബത്തിലെ എല്ലാവരുടെയും സാന്നിദ്ധ്യം വിവാഹവേളയിലുണ്ടായിരുന്നില്ലെങ്കിലും വില്യം രാജകുമാരനും ഹാരി രാജകുമാരനും കുടുംബസമേതം രാജ്ഞിയുടെ ആറാമത്തെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്തു. ഹാരി രാജകുമാരന്റെ വിവാഹവുമായി താരതമ്യം ചെയ്യപ്പെടുമെന്നതിനാൽ, വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ഒരുക്കിയിരുന്നത്. ഹാരിയുടെ വിവാഹത്തിന് 600 അതിഥികളാണ് പങ്കെടുത്തത്. ഇക്കുറി അത് 800 അതിഥികളായി. രാജകുടുംബത്തിൽനിന്ന് 30-ഓളം പേരും പങ്കെടുത്തു. ഹാരിയുടെ വിവാഹത്തിന് വധു മേഘന്റെ കുടുംബത്തിൽനിന്ന് അമ്മ ദോറിയ റാഗ്ലൻ്ഡ് മാത്രമായിരുന്നെങ്കിൽ, ബ്രൂക്ക്സ്ബാങ്കിന്റെ കുടുംബത്തിൽനിന്ന് 24-ഓളം ബന്ധുക്കളുണ്ടായിരുന്നു.
വിൻഡ്സർ കൊട്ടാരത്തിന്റെ അകത്തെ ചിത്രങ്ങളുമായി സെലിബ്രിറ്റി ഗസ്റ്റുകൾ
യൂജിന്റെയും ജാക്കിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തന്നെയായിരുന്നു വിവാഹത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങൾ. വിവാഹച്ചടങ്ങളുകളി്ൽനിന്ന് പകർത്തിയ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് അവർ ചടങ്ങിനെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നും. ഹോളിവുഡ് നടി ഡെമി മൂർ, റോക്ക് ഗായകൻ റിക്കി മാർട്ടിൻ തുടങ്ങിയ വിശിഷ്ടാതിഥികളും യൂജിനും ജാക്കും ഒന്നാകുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തി. വിൻഡ്സർ കാസിൽ കൊട്ടാരത്തിൽ നടന്ന വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾ കൊട്ടാരത്തിനകത്തുനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും മത്സരിച്ചു.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും, അതിഥികൾ അതൊന്നും കണക്കാക്കിയതേയില്ല. റിക്കി മാർട്ടിനും ലിവ് ടൈലറും കെയ്റ്റ് മോസുമൊക്കെ വിൻഡ്സര്‍ കാസിലിലെ സെന്റ് ജോർജ് ഹാളിൽനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ലൈല മോസ്, നവോമി കാംബെൽ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. വൈകിട്ട് ഗ്രേറ്റ് ലോഡ്ഡ് റോയൽ പാർക്കിൽ നടന്ന വിരുന്നിലും അതിഥികൾ ആഘോഷപൂർവം പങ്കെടുത്തു
വർണിച്ചാൽ തീരാത്ത വെഡ്ഡിങ് കേക്ക് വിശേഷങ്ങൾ
ജീവിതത്തിലെ അവിസ്മരണീയ ദിവസത്തിന് മധുരം പകരാൻ യൂജിൻ രാജകുമാരിയും ജാക്ക് ബ്രൂക്ക്സ്ബാങ്കും തിരഞ്ഞെടുത്തത് റെഡ് വെൽവെറ്റ് ചോക്കലേറ്റ് കേക്ക്. ലണ്ടനിലെ പ്രശസ്ന കേക്ക് ഡിസൈനറായ സോഫി കാബോട്ട് ഡിസൈൻ ചെയ്ത, അഞ്ച് തട്ടുകളുള്ള കേക്കിൽ വധൂവരന്മാരുടെ പേരുകളുടെ ആദ്യാക്ഷരവും പതിച്ചിരുന്നു. ഇവരുടെ വീടായ കെൻസിങ്ടൺ കൊട്ടാരത്തിലെ ഐവി കോട്ടേജിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഐവിയെന്നും കേക്കിൽ രേഖപ്പെടുത്തിയിരുന്നു.
മൂന്ന് തട്ടുകളിൽ റെഡ് വെൽവെറ്റും രണ്ട് തട്ടുകളിൽ ചോക്കലേറ്റുമായിരുന്നു കേക്കിന്റെ മിശ്രിതം. അതിന് മുകളിലായി ബട്ടറും വൈറ്റ് ഐസിങ്ങും നടത്തി. സ്വർണം പൂശിയ തളികയിൽ സ്ഥാപിച്ച കേക്ക് വിൻഡ്സ് കാസിലിലെ സെന്റ് ജോർജ് ഹാളിലെത്തിയ എല്ലാ അതിഥികളുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 400 മുട്ടകളും 53 പാക്കറ്റ് ബട്ടറും 15 കിലോയോളം പൊടിയും 20 കിലോയോളം പഞ്ചസാരയും ഉപയോഗിച്ചാണ് കേക്ക് നിർമ്മിച്ചത്. വാനില എസൻസും കേക്കിന് രുചിപകർന്നു.
ഒരാഴ്ചമുമ്പുതന്നെ വിവാഹത്തിനായി തയ്യാറാക്കുന്ന കേക്കിന്റെ വിശേഷങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സോഫിയാണ് കേക്ക് ഉണ്ടാക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. യൂജിനുമായും ജാക്കുമായും നേരിട്ട് പരിചയമുള്ള സോഫിയെ ഇരുവരും വിവാഹ കേക്ക് നിർമ്മാണച്ചുമതല ഏൽപ്പിക്കുകയായിരുന്നു.
Stories you may Like
- കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞ് എലിസബത്ത് ആന്റണി
- എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
- ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി
- കുസൃതിക്കുരുന്നിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയായി മാറിയ കാമില രാജ്ഞിയുടെ കഥ
- ഡയറിക്കുറിപ്പുകൾ പുറത്തു വന്നാലുള്ള നാണക്കേട് ഭയന്ന് ചാൾസ് രാജാവ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍