ഇറ്റലിയിൽ ഇന്നലെ പ്രതിദിന മരണസംഖ്യ 542 ആയി കുറഞ്ഞു; സ്പെയിനിലേത് 757 ആയും; മഹാവ്യാധിയുടെ താണ്ഡവം ഏറ്റു വലഞ്ഞ ഇരു രാജ്യങ്ങളിലും രോഗശമനം ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ; തീവ്രമായ ആക്രമണം നിർത്തി കൊറോണ മടങ്ങുമ്പോൾ നേരിയ ആശ്വാസത്തോടെ യൂറോപ്പിലെ രണ്ട് രാജ്യങ്ങൾ
സ്വന്തം ലേഖകൻ
കൊറോണാക്കാലത്ത് യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ഇറ്റലിയിൽ ആശ്വാസത്തിന്റെ ചെറിയ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. പ്രതിദിന മരണസംഖ്യയിൽ ഇറ്റലി കണ്ടതുകൊറോണ ബാധ മൂർദ്ധന്യാവസ്ഥയിൽ എത്തിയ ശേഷമുള്ള ഏറ്റവും ചെറിയ സംഖ്യയായിരുന്നു, 542 മരണങ്ങൾ. അതുപോലെത്തന്നെ ഗുരുതരമായി രോഗം ബാധിച്ച് ഇന്റൻസീവ് കെയറിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്റൻസീവ് കെയറിൽ ഉണ്ടായിരുന്നവർ 3,693 പേരായിരുന്നു. തൊട്ട് മുൻപത്തെ ദിവസം ഇത് 3,793 ആയിരുന്നു എന്നതോർക്കണം.
ഇറ്റലിയെ പിൻതള്ളി, കൊറോണാ ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തെത്തിയ സ്പെയിനിലും സ്ഥിതി ഏതാണ്ട് നിയന്ത്രണ വിധേയമാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രതിദിന മരണസംഖ്യയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വർദ്ധനവ് വെറും 4.4% ആയി കുറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ പുതിയ രോഗബാധിതരുടെ ശരാശരി എണ്ണത്തിലും കുറവുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണത്തിന്റെ 29 ശതമാനവുമായി മാഡ്രിഡ് തന്നെയാണ് ഇപ്പോഴും സ്പെയിനിലെ കൊറോണയുടെ എപ്പിസെന്റർ.
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ദീർഘനിശ്വാസവുമായി ഇറ്റലി
കൊറോണയുടെ താണ്ഡവം ദൃതഗതിയിലായിരുന്നു ഇറ്റലിയിൽ. കണ്ണടച്ചു തുറക്കും മുൻപാണ് ആയിരക്കണക്കിന് ആൾക്കാർ രോഗബാധിതരായത്. ഇറ്റലിയുടെ, താരതമ്യേന മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ താറുമാറാക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള ദിനങ്ങൾ കടന്നുപോയത്. താത്ക്കാലിക ആശുപത്രികൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കി ഇതിനെ നേരിടാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂർണ്ണഫലം സിദ്ധിച്ചില്ല. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവായിരുന്നു ഇതിന് കാരണം.കൂനിന്മേൽ കുരു എന്നപോലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ നിരവധി ആരോഗ്യ പ്രവർത്തകരും കൊറോണ ബാധയേറ്റ് ചികിത്സയിലായി.
ഏകദേശം ഏഴാഴ്ച്ചയോളം നീണ്ടുനിന്ന മരണതാണ്ഡവത്തിൽ നിന്നും ഇറ്റലി മുക്തി നേടുകയാണ്. സർക്കാർ കർശനമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ തന്നെയാണ് ഇതിന് പ്രധാന കാരണം. കൊലയാളി വൈറസിന്റെ വേഗത കുറയ്ക്കാൻ സാധിച്ചപ്പോൾ, അമിത ഭാരം ഉൾപ്പടെയുള്ള പ്രയാസങ്ങളിൽ നിന്നും ഇറ്റലിയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. അതിനാൽ കൂടുതൽ പേർക്ക് ചികിത്സ നൽകുവാനും മരണസംഖ്യ കുറയ്ക്കുവാനും കഴിഞ്ഞു.
എന്നാൽ ഈ മഹാമാരി ഏല്പിച്ച ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടുവാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ കൊലയാളി വൈറസിനെ പൂർണ്ണമായും ഇല്ലാതെയാക്കിയാലും അത് ഇവിടെ ഏല്പിച്ച ശാരീരികവും, സാമ്പത്തികവും, മാനസികവുമായ ആഘാതങ്ങൾ ചികിത്സിച്ച് സാധാരണ രീതിയിൽ കൊണ്ടുവരുവാൻ കാല താമസം എടുക്കും.
രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും, വർദ്ധന നിരക്കിലെ കുറവിൽ ആശ്വാസം കണ്ടെത്തി സ്പെയിൻ
ഇറ്റലിക്ക് തൊട്ടുപുറകെയാണ് കൊറോണ സ്പെയിനിനെ ആക്രമിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഇറ്റലിയേയും മറികടന്ന് കൊറോണാ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സ്പെയിൻ. ഇതുവരെ 1,48,220 രോഗബാധകൾ സ്ഥിരീകരിച്ചിട്ടുള്ള സ്പെയിനിൽ മൊത്തം മരണസംഖ്യ 14,792 ആണ്. രോഗബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് ഇറ്റലിയെ പോലെ സ്പെയിനിന്റെയും നട്ടെല്ലൊടിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയെ താറുമാറാക്കിയ രോഗ വ്യാപനത്തിന്റെ ശക്തിക്ക് ഒരല്പം അയവ് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും വർദ്ധനവിന്റെ നിരക്കിൽ കാണിക്കുന്ന കുറവാണ് സ്പെയിനിന് ആശ്വാസം പകരുന്നത്. ഇന്നലെ അത് 4.4 ശതമാനം മാത്രമായിരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിട്ട് നിൽക്കുന്ന മാഡ്രിഡ് തന്നെയാണ് സ്പെയിനിൽ കൊറോണയുടെ എപിസെന്റർ. കഴിഞ്ഞ ഏപ്രിൽ രണ്ടിൻ 950 പേരുടെ മരണം രേഖപ്പെടുത്തിയതിന് ശേഷം മരണനിരക്കിൽ ക്രമമായ കുറവാണ് കാണിച്ചിരുന്നത്. ഇന്നലെ അത് 743 ആയപ്പോൾ ചെറിയൊരു വർദ്ധനവ് ഉണ്ടായെങ്കിലും അത് മൊത്തത്തിലുള്ള രോഗവർദ്ധനവിന്റെ നിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
മാർച്ച് 14 നാണ് സ്പെയിൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതുതന്നെയാണ് കാര്യങ്ങൾ നിയന്ത്രണാധീനമാകുവാനുള്ള കാരണവും. ഈ ലോക്ക്ഡൗൺ ഏപ്രിൽ 26 വരെ നീട്ടുമെന്ന് കഴിഞ്ഞ വാരാന്തയത്തിൽ സ്പാന്നിഷ് പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ, ലോക്ക്ഡൗൺ ഒഴിവാക്കി ജനങ്ങൾ ജോലിയിലേക്ക് മടങ്ങുവാനായി, കൊറോണക്കെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ സ്പെയിനും സജീവമായി രംഗത്തുണ്ട്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍