ഭീകരാക്രമണ വിരുദ്ധ പരിശീലനത്തിന് ബോംബ് സ്ഫോടനം നടത്തിയ പൊലീസ് അള്ളാഹു അക്ബർ എന്ന് വിളിച്ചത് എന്തിന്..? ക്ഷമ പറഞ്ഞിട്ടും തീരാതെ വിവാദത്തിൽ പെട്ട് പൊലീസ്
പാരീസിലും ബ്രസൽസിലും ഐസിസ് നടത്തിയ മാതൃകയിലുള്ള ആക്രമണത്തെ എങ്ങനെ നേരിടാമെന്ന് പരിശീലനം നടത്തുന്നതിനിടെ അള്ളാഹു അക്ബർ എന്ന് വിളിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് വെട്ടിലായി. വിവിധ ഇടങ്ങളിൽ നിന്നും ഇതിനെതിരെ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പൊലീസ് ക്ഷമ പറഞ്ഞിട്ടും വിവാദത്തിന് അറുതിയായിട്ടില്ല.ഭീകരാക്രമണ വിരുദ്ധ പരിശീലനം നടത്തുന്നതിനിടെ പൊലീസ് അള്ളാഹു അക്ബർ' വിളിച്ചതെന്തിനെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയുമാണ്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മുഖം മറച്ച ' ആത്മഹത്യാ ബോംബർ' ട്രാഫോർഡ് സെന്ററിലേക്ക് ഇരച്ച് കയറുന്നതും തുടർന്ന് സ്ഥോടവസ്തു പൊട്ടിക്കുന്നതിന് മുമ്പ് അള്ളാഹു അക്ബർ എന്ന് വിളിക്കുന്നതും ഈ വീഡിയയോയിൽ കാണാം. ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരോ പരുക്കേൽക്കുന്നവരോ ആയി 800 വളണ്ടിയർമാർ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദികളെ പിടിക്കാനായി പൊലീസ് ഈ മാളിലേക്ക് കുതിച്ചെത്തുന്നതും വീഡിയോയിൽ കാണാം.ഈ പരിശീലനത്തിനിടെ തീവ്രവാദികൾ മുസ്ലീങ്ങളായിരിക്കുമെന്ന പ്രചാരണം നടത്തി പൊലീസ് ഇസ്ലാമോഫോബിയ വളർത്താനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് മാഞ്ചസ്റ്റർ പൊലീസ് ക്ഷമാപണം നടത്താൻ തയ്യാറായത്.
പാരീസിലും ബ്രസൽസിലും ഐസിസ് നടത്തിയ മാതൃകയിലുള്ള ആക്രമണത്തെ എങ്ങനെ നേരിടാമെന്ന് പരിശീലനം നടത്തുന്നതിനിടെ അള്ളാഹു അക്ബർ എന്ന് വിളിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് വെട്ടിലായി. വിവിധ ഇടങ്ങളിൽ നിന്നും ഇതിനെതിരെ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പൊലീസ് ക്ഷമ പറഞ്ഞിട്ടും വിവാദത്തിന് അറുതിയായിട്ടില്ല.ഭീകരാക്രമണ വിരുദ്ധ പരിശീലനം നടത്തുന്നതിനിടെ പൊലീസ് അള്ളാഹു അക്ബർ' വിളിച്ചതെന്തിനെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയുമാണ്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മുഖം മറച്ച ' ആത്മഹത്യാ ബോംബർ' ട്രാഫോർഡ് സെന്ററിലേക്ക് ഇരച്ച് കയറുന്നതും തുടർന്ന് സ്ഥോടവസ്തു പൊട്ടിക്കുന്നതിന് മുമ്പ് അള്ളാഹു അക്ബർ എന്ന് വിളിക്കുന്നതും ഈ വീഡിയയോയിൽ കാണാം. ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരോ പരുക്കേൽക്കുന്നവരോ ആയി 800 വളണ്ടിയർമാർ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദികളെ പിടിക്കാനായി പൊലീസ് ഈ മാളിലേക്ക് കുതിച്ചെത്തുന്നതും വീഡിയോയിൽ കാണാം.ഈ പരിശീലനത്തിനിടെ തീവ്രവാദികൾ മുസ്ലീങ്ങളായിരിക്കുമെന്ന പ്രചാരണം നടത്തി പൊലീസ് ഇസ്ലാമോഫോബിയ വളർത്താനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് മാഞ്ചസ്റ്റർ പൊലീസ് ക്ഷമാപണം നടത്താൻ തയ്യാറായത്.
എന്നാൽ ഇതിന്റെ പേരിൽ മാപ്പ് പറഞ്ഞ പൊലീസിന്റെ നടപടിയെയും സോഷ്യൽ മീഡിയയിലെ നിരവധി പേർ വിമർശിച്ചിരുന്നു. പാരീസിലും ബ്രസൽസിലും ഐസിസ് ആക്രമണം നടത്തുമ്പോൾ ഇത്തരത്തിൽ അള്ളാഹു അക്ബർ എന്ന് വിളിച്ചിരുന്നുവെന്നതാണ് ഇതിന് ന്യായീകരണമായി അവർ എടുത്ത് കാട്ടുന്നത്. ഇന്നലത്തെ രാവിലത്തെ തങ്ങളുടെ ഈ പരിശീലനം കാണാൻ പൊലീസ് മാദ്ധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നു. നാല് പ്രാവശ്യം അള്ളാഹു അക്ബർ എന്നു വിളിച്ചിട്ടാണ് ആത്മഹത്യാ ബോംബറുടെ വേഷമിട്ടയാൾ പ്രതീകാത്മകമായി സ്ഫോടനം നടത്തിയത്. ഇയാൾ ഒരു ഓഫീസറാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.മതപരമായ വാക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചത് തെറ്റായിപ്പോയെന്നാണ് പൊലീസ് പശ്ചാത്തപിച്ചിരിക്കുന്നത്.ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ഷോപ്പിങ് സെന്ററിലാണ് അതിരാവിലെ ഈ അഭ്യാസം നടന്നതെന്നതും ശ്രദ്ധേയമാണ്.ഷോപ്പിങ് സെന്ററിന്റെ മധ്യത്തിൽ വച്ചാണ് ആത്മഹത്യാബോംബർ സ്ഥോടകവസ്തു പൊട്ടിച്ചിരുന്നത്. ഇത്തരത്തിൽ ഒരു ആക്രമണമുണ്ടായാൽ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്നതിന്റെ മുന്നൊരുക്കമായിരുന്നു ഈ പരിശീലനം.
ആക്രമണത്തെ തുടർന്ന് മരിച്ചതായും പരുക്കേറ്റതായും അഭിനയിച്ച വളണ്ടിയർമാർക്ക് ഫേയ്ക്ക് ബ്ലഡ് നൽകിയിരുന്നു. ചിലർ കൃത്രിമ രക്തമൊലിപ്പിച്ച് ജീവന് വേണ്ടി നെട്ടോട്ടമോടുന്നതും കാണാമായിരുന്നു.ചിലർ തീവ്രവാദ ആക്രമണത്തിൽ മരിച്ചവരായി നടിച്ച് കിടക്കുന്നുമുണ്ടായിരുന്നു. തുടർന്ന് തീവ്രവാദികൾ കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.കഴിഞ്ഞ വർഷം ഡിസംബർ മുതൽ പൊലീസ് ഇത്തരം പരിശീലനങ്ങൾ നടത്തി വരുന്നുണ്ട്. ഇനി വരുന്ന രണ്ടു രാത്രികളിൽ വ്യത്യസ്തമായ മറ്റ് രണ്ട് ലൊക്കേഷനുകളിൽ കൂടി ഇത്തരം അഭ്യാസങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ പൊലീസ്, മെർസിസൈഡ് പൊലീസ്, ഗ്രേറ്റർമാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവർ പങ്കെടുത്ത ഈ പരിശീലനം വിലയിരുത്താൻ കൗണ്ടർ ടെററിസം ഓഫീസർമാർ സ്ഥലത്തെത്തിയിരുന്നു.ഇത്തരം ഒരു ഭീകരാക്രമണം ഉണ്ടായാൽ പൊലീസും മറ്റ് എമർജൻസ് സർവീസുകളും എത്തരത്തിലാണ് പ്രതികരിക്കുകയെന്നായിരുന്നു അവർ വിലയിരുത്തിയത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ആത്മഹത്യാ ബോംബർ ഷോപ്പർമാരോട് ശബ്ദമുയർത്തുന്നതിനെ തുടർന്നാണ് പരിശീലനം ആരംഭിച്ചത്.പരിശീലനത്തിലേർപ്പെട്ടവർ ഇയർ ഡിഫെൻഡറുകലും സേഫ്റ്റി ഗ്ലാസുകളും ധരിച്ചിരുന്നു. രക്തമൊഴുകുന്ന പരുക്കുകൾ സൃഷ്ടിക്കാൻ മെയ്ക് അപ് ആർട്ടിസ്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു. പരുക്കേറ്റതായി അഭിനയിച്ചവരുടെ കരച്ചിലുകൾ ബിൽഡിംഗിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. ആത്മഹത്യാ ബോംബർക്ക് പുറമെ ഒരു തോക്ക് ധാരി ബിൽഡിംഗിലേക്ക് കടന്ന് വന്ന് നിരവധി റൗണ്ടുകൾ വെടിവച്ചതും പരിശീലനത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. ഈ ആക്രമണത്തിലും നിരവധി പേർ ' മരിക്കുകയും' 'പരുക്കേൽക്കുകയും' ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കാറുകളും ഫയർ എൻജിനുകളും ആംബുലൻസുകളും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. തുടർന്ന് കൗണ്ടർ ടെററിസം ഓഫീസർമാർ ഇവിടേക്ക് ഇരച്ച്കയറുന്നതും കാണാം. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ പിടിക്കാനും അവർ ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശീലനം സമീപ മാസങ്ങളിലായി ലണ്ടൻ , ഗ്ലാസ്കോ, എസെക്സ് എന്നിവിടങ്ങളിലും നടന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍