മുങ്ങിമരിച്ചത് ആയിരത്തോളം പാവങ്ങൾ; രക്ഷാപ്രവർത്തനത്തിന് മുതിരാതെ സായിപ്പിന്റെ ഹുങ്ക്; മനുഷ്യാവകാശം പ്രസംഗിക്കുന്ന ബ്രിട്ടന്റെയും ഇറ്റലിയുടെയും ഇരട്ടത്താപ്പിനെതിരേ ജനരോഷം
മാൾട്ട: ഇറ്റലിയിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനുള്ള ഇറ്റലിയുടെ തീരുമാനത്തെ ബ്രിട്ടീഷ് സർക്കാരും മറ്റ് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളും പിന്തുണച്ചതിനെതിരേ രാഷ്ട്രീയ നേതാക്കളും ചാരിറ്റി സംഘടനകളും കടുത്ത എതിർപ്പുമായി രംഗത്തെത്തി. യുദ്ധഭൂമിയായ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരുടെ ബോട്ട് മുങ്ങിയാണ് ദുരന്തം സംഭവിച്ചത്. 650 പേരാണ് മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിച്ചതെങ്കിലും ആയിരത്തോളം പേരുടെ ജീവൻ ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞിട്ടുണ്ടാകാമെന്ന് റിപ്പോർട്ടുകൾ.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ കടൽ ദുരന്തമെന്നു വിശേഷിപ്പിക്കാവുന്ന ഈ സംഭവത്തിൽ രക്ഷാപ്രവർത്തനം ഇനി നീട്ടുന്നതിൽ അർഥമില്ലെന്ന ബ്രിട്ടന്റെ നിലപാടാണ് ഇപ്പോൾ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. ദക്ഷിണ ഇറ്റാലിയൻ ദ്വീപായ ലാംബഡസയിൽ നിന്ന് 193 കിലോമീറ്റർ അകലെ നടന്ന ദുരന്തത്തിൽ 28 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
ലിബിയൻ തീരത്ത് നിന്ന് ഒരു മത്സ്യബന്ധന ബോട്ടിൽ കുടിയേറ്റത്തിന് പുറപ്പെട്ടവരാണ് ദുരന്തത്തിനിരയായത്. തിങ്ങിനിറഞ്ഞ ബോട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഉലയാൻ തുടങ്ങി. അപകടസൈറൻ മുഴക്കിയപ്പോൾ സഹായത്തെനെത്തിയ ചരക്കുകപ്പൽ കണ്ട് യാത്രക്കാർ ഒരു വശത്തേക്ക് നീങ്ങുകയും ബോട്ട് ചെരിഞ്ഞ് മുങ്ങുകയുമായിരുന്നു.
ആഭ്യന്തരം സംഘർഷം രൂക്ഷമായ ലിബിയയിൽ നിന്നും ഇറ്റലിയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. ഇത്തരത്തിൽ കടൽമാർഗം അനധികൃതമായി ഓരോ വർഷവും പതിനായിരക്കണക്കിന് ആൾക്കാർ ഇറ്റലിയിലേക്ക് കുടിയേറുന്നത് പതിവായിരിക്കുകയാണ്. അതുകൊണ്ടു തന്നെ അഭയാർഥി ബോട്ടുകളിൽ പലതും അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേയാണ് കുടിയേറ്റക്കാരുടെ ബോട്ടുകൾ അപകടത്തിൽ പെടുന്നതിനാൽ ഇറ്റാലിയൻ നേവിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഓരോ ആഴ്ചയിലും ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് ഇറ്റാലിയൻ നേവി രക്ഷപ്പെടുത്താറുള്ളത്.
എന്നാൽ ഇമിഗ്രന്റ് പട്രോൾ ഓപ്പറേഷൻ സംവിധാനം നിർത്തലാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലി പദ്ധതി തയാറാക്കിയിരുന്നു. രക്ഷാപ്രവർത്തനം അനധികൃത കുടിയേറ്റക്കാർക്ക് പ്രോത്സാഹനമാകുന്നുവെന്നും ഇറ്റാലിയൻ തീരത്തു നിന്ന് 30 മൈൽ അകലെ മാത്രമേ ഇറ്റാലിയൻ നേവിയുടെ സഹായം നൽകുകയുള്ളൂവെന്നും അതുകൊണ്ട് ഇതിൽ നിന്നു പിന്തിരിയുകയാണെന്നും ഇറ്റലി വ്യക്തമാക്കിയിരുന്നു. ഇറ്റലിയുടെ ഈ തീരുമാനത്തെ ബ്രിട്ടണും മറ്റ് യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളും പിന്തുണയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസത്തെ ബോട്ട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാൻ ഇറ്റലി ഏറെ താത്പര്യമെടുക്കാതിരുന്നതും അതുകൊണ്ടു തന്നെയാണ്. മനുഷ്യാവകാശ ലംഘനത്തിന് തുല്യമായ ഇത്തരം നടപടികൾക്ക് ഏറെ പിന്തുണ നൽകിയതാണ് ബ്രിട്ടന്റെ നേർക്ക് വിമർശകർ ആക്രമണം തൊടുത്തിരിക്കുന്നത്.
ഇറ്റലി തങ്ങളുടെ രക്ഷാപ്രവർത്തനം നിർത്തിയാൽ പോലും കൂടുതൽ ആൾക്കാർ അനധികൃത കുടിയേറ്റത്തിന് തയാറാകുമെന്നും ഇത് കൂടുതൽ ദുരന്തത്തിൽ കലാശിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മെഡിറ്ററേനിയൻ കടലിലെ രക്ഷാപ്രവർത്തനം സംബന്ധിച്ച് ബ്രിട്ടൻ തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യണമെന്നും ഇറ്റലി രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും എല്ലാ ഭാഗത്തു നിന്നും സമ്മർദം ഏറിയിട്ടുണ്ട്.
ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ ഇത്തരത്തിൽ നടപടി കൈക്കൊള്ളുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും ഇതിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നുമാണ് ആംനെസ്റ്റി ഇന്റർനാഷമലും സേവ് ദ ചിൽഡ്രൽ സംഘടനകളും ഒറ്റസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യക്കടത്താണ് ഇത്തരത്തിൽ നടന്നുവരുന്നതെന്നും ഇതിൽ യൂറോപ്യൻ യൂണിയൻ അടിയന്തിരമായി ഇടപെടണമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റിയോ റെൺസി ആവശ്യപ്പെട്ടിരിക്കുകയാണ്.
ശനിയാഴ്ച രാത്രി അപകടത്തിൽ പെട്ട ബോട്ട് ഈജിപ്തിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്നും പിന്നീട് ലിബിയയുടെ തീരത്തു നിന്നും കൂടുതൽ കുടിയേറ്റക്കാരെ കയറ്റി യാത്ര തുടരുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടെന്നുവെന്നും എത്രപേർ രക്ഷപ്പെട്ടെന്നും കൃത്യമായി ഉടൻ പറയാൻ സാധിക്കില്ലെന്നും ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍