അനവസരത്തിലും അനാവശ്യമായ ഇ-റിക്ഷാ നിരോധനം
അനുദിനം വർദ്ധിച്ചു വരുന്ന പുക വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാതലാത്തിൽ വളരെ പ്രാധാന്യത്തോടെ ഡൽഹി തെരുവുകളിൽ വെറും രണ്ടു വർഷങ്ങൾക്കിപ്പുറം മാത്രം പ്രത്യക്ഷപെട്ടതാണ് ബാറ്ററിയിൽ ഓടുന്ന ഇ-റിക്ഷ എന്ന ചെലവ് കുറഞ്ഞ സാധാരണകാരന്റെ പുതു വാഹനം.
കായിക അദ്ധ്വാനം വളരെ ആവശ്യമുള്ള രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന സാധാരണ റിക്ഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇത്തരം ഇ.റിക്ഷകൾ. കായിക ബലം തീരെ ആവശ്യമില്ലാത്ത എന്നാൽ സഞ്ചാലകന് വളരെ ചുരുങ്ങിയ ചെലവിൽ മുന്തിയ വരുമാനവും , സഞ്ചരിക്കുന്നവർക്കു മറ്റു റിക്ഷകളെ അപേക്ഷിച്ച് തുച്ഛമായ ചെലവിൽ തന്നെ നിശ്ചിത സ്ഥാനത്തെയ്ക്ക് യാത്ര ചെയ്യുവാൻ സാധിക്കും എന്നതു തന്നെയാണ് പരിതസ്ഥിതിക്ക് അനുകൂലവും അനുയോജ്യവുമായ ഈ വാഹനം ഇത്രയേറെ ജനപ്രിയമാകുവാനുള്ള പ്രധാന കാരണം.
ചെറിയ ദൂരപരിധിക്കുള്ള യാത്രയ്ക്ക് പോലും നാൽപ്പതും അറുപതും തുടങ്ങി ഭീമമായ തുകയ്ക്ക് വേണ്ടി വിലപേശി നിൽക്കുന്ന മറ്റു റിക്ഷകളുടെയും , ഓട്ടോ റിക്ഷകളുടെയും മറ്റും ധിക്കാരപരമായ സമീപനത്തിൽ ജനം മനം മടുത്ത സാഹചര്യത്തിലാണ് അതെ ദൂരപരിധി വെറും അഞ്ചും പത്തും രൂപയ്ക്ക് മാത്രം സഞ്ചരിക്കാം എന്ന ആശ്വാസവുമായി ജനമധ്യത്തിൽ ഇ-റിക്ഷകൾ അവതരിക്കുന്നത്. ഈ സവിശേഷത തന്നെയാണ് ജനകീയതയോടൊപ്പം മുൻ സൂചിപ്പിച്ച വിഭാകങ്ങളുടെ ശത്രു പക്ഷത്ത് ഇവരെ പ്രതിഷ്ടിച്ചതും.
കാരണം ഇ-റിക്ഷകളുടെ ആഗമനത്തോടു കൂടി അന്നം മുട്ടിയത് ഇത്തരം സംരംഭങ്ങൾക്ക് പിറകിലെ മാഫിയ സംഘമാണല്ലോ. കേട്ടറിവുകൾ ശരിയെങ്കിൽ ഡൽഹി തെരുവിലെ റിക്ഷകളുടെ ഉടമകൾ അത് ഓട്ടിക്കുന്നവരല്ല എന്നതാണ് വസ്തുത. അവർ വെറും അഞ്ഞൂറും അറുനൂറും രൂപയ്ക്ക് റിക്ഷകൾ ദിവസ വാടകയ്ക്ക് എടുത്തു ഓടിക്കുന്നവർ മാത്രം. ഇത്തരം റിക്ഷകളുടെ യഥാർത്ഥ ഉടമസ്ഥർ പ്രമുഖ രാഷ്ട്രീയക്കാർ തുടങ്ങി സമൂഹത്തിലെ ഉന്നത സ്ഥാനീയവർ വരെയുണ്ട് എന്നതാണ് വസ്തുത.
പതിനായിരക്കണക്കിന് റിക്ഷകളാണ് ഒരോ ഭാഗത്തും ഇത്തരം മാഫിയകൾ കൈകാരും ചെയ്യുന്നത്. ആയതിന്റെ നടത്തിപ്പ് ഇവരുടെ തന്നെ നിയന്ത്രണത്തിലുള്ള ഗുണ്ടാ സംഘങ്ങൾക്കും ആയിരിക്കും. ആയതു കൊണ്ട് തന്നെ മെയ്യനങ്ങാതെ യാതൊരു വിധ സർക്കാർ ടാക്സുകളുടേയും ബാധ്യതകളില്ലാത്ത ദിനം പ്രതിയുള്ള ഈ ഭീമമായ വരുമാനത്തെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുവാൻ ഇക്കൂട്ടർ സമ്മതിക്കുമോ? ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യങ്ങളുമായി ബന്ധപെട്ട ഗതാഗത വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സമയബന്ധിതമായി എടുക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുള്ള സർക്കാരുകൾ ഇന്ന് ഇത്തരം മാഫിയകളുടെ സമ്മർദ്ധർത്തിൽ വഴങ്ങിയാണോ ഇ-റിക്ഷയുമായി ബന്ധപെട്ട് കോടതികൾ ഇടപെട്ടിട്ടു കൂടി അനങ്ങാപാറ നയം സ്വീകരിച്ചിരിക്കുന്നത് ?
അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിരത്തിലോടുവാൻ അനുവദിക്കണം എന്ന ഇ-റിക്ഷാ ഉടമകളുടെ ആവശ്യം തള്ളികൊണ്ട് കഴിഞ്ഞ 2014 ജൂലായ് 31 നാണ് കോടതിയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. ജനങ്ങൾക്കും റോഡിലെ ഗതാഗതങ്ങൾക്കും ഇത്തരം ഇ-റിക്ഷകൾ ദോഷം ചെയ്യുന്നു എന്ന തെറ്റിദ്ധരിക്കപ്പെട്ട കണ്ടെത്തലിന്റെ പശ്ചാത്തലത്തിലുള്ള കോടതിയുടെ നിരോധനത്തിൽ ജനങ്ങൾക്ക് തന്നെ അമർഷമുള്ള സാഹചര്യത്തിൽ കോടതിയെ നിജസ്ഥിതി ബോധ്യപെടുത്തുവാൻ സർക്കാർ തലത്തിൽ നിന്നും യാതൊരു വിധ ശ്രമങ്ങളും നടന്നു കാണുന്നില്ല എന്നതും ഈ വിഷയത്തിൽ കൂടുതൽ സംശയങ്ങൾക്ക് വക നൽകുന്നു .
കോടതി നിർദ്ദേശിക്കും പ്രകാരം നാളിതു വരെയായി ഗതാഗത നിയമത്തിന്റെ കീഴിൽ വന്നിട്ടില്ലാത്ത ഇത്തരം ഇ-റിക്ഷകളെ കൂടി ഉൾകൊള്ളിച്ചുകൊണ്ട് മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾ പരിഷ്കരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു കൊണ്ട് എത്രയും പെട്ടെന്നു തന്നെ ഈ ജനകീയ വാഹനത്തെ വീണ്ടും നിരത്തിലിറക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത് . സമാനമായിട്ടുള്ള മറ്റു റിക്ഷകളെ അപേക്ഷിച്ച് ഏതു തരം അധിക പ്രശ്നങ്ങളാണ് ഇ-റിക്ഷകളാൽ സൃഷ്ടിക്കപെടുന്നത് ? അപകടങ്ങളുടെ കാര്യത്തിൽ മറ്റു റിക്ഷകളെ അപേക്ഷിച്ച് താരതമ്യേന കുറവ് മാത്രം രേഖപെടുതിയിട്ടുള്ള ജനകീയ വാഹനമായ ഇ-റിക്ഷകളെ പരിസ്ഥിതിക്ക് ഇണങ്ങുന്ന വാഹനമെന്ന നിലയ്ക്ക് ഇനിയെങ്കിലും പ്രശ്നങ്ങളിലെക്കും വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കാതെ സംരക്ഷിക്കുകയല്ലേ ഉചിതം.
പാവപെട്ടവന്റെ ഉപജീവനം എന്നതിലുപരി സാധാരണകാരന്റെ കീശയ്ക്ക് ദോഷം വരുത്താത ഇ-റിക്ഷാ വിഷയത്തിൽ ഒരു ജനകീയ തീരുമാനം കൈകൊള്ളുന്നതിൽ സർക്കാർ ഇനിയും അമാന്തം കാണിക്കുന്ന പക്ഷം ആയത് വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വൻ ചർച്ചയ്ക്ക് വഴി വയ്ക്കും എന്നതിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍