മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി; 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടു വന്ന നിയമം; ഗുജറാത്തിൽ കോളറെ നിയന്ത്രിച്ചതും 2015 ൽ ചണ്ഡീഗഡിൽ ഡെങ്കിപ്പനിയും മലേറിയയും ചെറുത്തതും ഈ നിയമത്തിലൂടെ; കോവിഡ് കാലത്ത് നിയമ ലംഘകർക്ക് എന്ത് സംഭവിക്കും: അഡ്വ സുനിൽ സുരേഷ് എഴുതുന്നു
അഡ്വ സുനിൽ സുരേഷ്
1897 ൽ ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ആണ് പകർച്ചവ്യാധി നിയമം. നൂറും ഇരുന്നൂറും വകുപ്പുകൾ ഉള്ള നിയമങ്ങളെ അപേക്ഷിച്ചു വെറും നാല് വകുപ്പുകൾ മാത്രമാണ് ഈ നിയമത്തിൽ ഉള്ളത്. പകർച്ചവ്യാധികളും മറ്റും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ അവയുടെ വ്യാപനം തടയുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വിശാല അധികാരം നൽകുന്ന ഒരു നിയമമാണിത്. മുഖ്യലക്ഷ്യം പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുക എന്നത് തന്നെ.
ഈ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാന ഗവൺമെന്റ്കൾക്കും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ നിർദ്ദേശങ്ങൾ നൽകുന്നതിനോ അധികാരം ഉണ്ടായിരിക്കുന്നതാണ്. നിയമത്തിന്റെ 2A വകുപ്പ് പ്രകാരം ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ കപ്പലുകളോ മറ്റ് യാനങ്ങളോ പരിശോധിക്കുന്നതിനും അവയുടെ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഗവൺമെന്റ് അധികാരപ്പെട്ടിരിക്കുന്നു. ഇന്ത്യയിലേക്കോ ഇന്ത്യയ്ക്ക് വെളിയിലേക്കോ സഞ്ചരിക്കുന്ന യാത്രികർക്ക് മേൽ ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളും, നൽകാവുന്ന നിർദ്ദേശങ്ങളും നിയമം വിഭാവനം ചെയ്യുന്നു.
പകർച്ചവ്യാധി നിയമപ്രകാരമുള്ള ഉത്തരവ് ലംഘിക്കുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 188 പ്രകാരം 'ഒരു പൊതു സേവകൻ പുറപ്പെടുവിക്കുന്ന ഉത്തരവ് പാലിക്കാതിരിക്കുക' എന്ന കുറ്റത്തിന് ആറ് മാസം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കുന്നതിന് ബാധ്യസ്ഥൻ ആയിരിക്കുന്നതാണ്. പൊതു സേവകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊതുശല്യം ആവുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യുക എന്നിവയ്ക്ക് ഒരു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഇനി കാര്യമാത്രപ്രസക്തമായ നാശനഷ്ടങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കിയിട്ടില്ലെങ്കിൽകൂടി ഔദ്യോഗിക ഉത്തരവ് ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം 188 പ്രകാരം കേസെടുക്കാവുന്നതാണ്. പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതും എന്നാൽ ജാമ്യം ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ് ഈ നിയമത്തിൽ ഉള്ളത്.
നിലവിൽ മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി. 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ഒന്നാകെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷുകാർ ഈ നിയമം നടപ്പിലാക്കിയത്. 2018 ൽ ഗുജറാത്തിലെ ചില ഭാഗങ്ങളിൽ കോളറ പടർന്നു പിടിച്ചപ്പോഴും 2015 ൽ ചണ്ഡീഗഡിലെ ചിലഭാഗങ്ങളിൽ ഡെങ്കിപ്പനിയും മലേറിയയും പിടിമുറുക്കിയപ്പോഴും പകർച്ചവ്യാധി നിയമം പ്രയോഗിച്ചിരുന്നു.
നിലവിലെ സാഹചര്യം കുറേക്കൂടി ശക്തമായി നേരിടാൻ പകർച്ചവ്യാധി ഓർഡിനൻസും ഗവർണർ പുറപ്പെടുവിച്ചിട്ടുണ്ട്. (കേരള എപ്പിഡർമിക് ഡിസീസസ് ഓർഡിനൻസ് 2020 ) ഇത് പ്രകാരം കേരള സംസ്ഥാനത്തേക്ക് കര കടൽ ആകാശ മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരുന്ന വ്യക്തികളെ പരിശോധിക്കുവാനും അവരുടെ സഞ്ചാരത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. പകർച്ചവ്യാധി നിയന്ത്രണ വുമായി ബന്ധപ്പെട്ട ന്യായയുക്തമായ ഏതു നടപടികളും ഓർഡിനൻസ് പ്രകാരം ന്യായീകരിക്ക പെട്ടിരിക്കുന്നു. ഗതാഗതം, സാമൂഹികമായ ഒത്തുചേരലുകൾ, സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മേലുള്ള കൃത്യമായ നിയന്ത്രണങ്ങൾ ഓർഡിനൻസ് പ്രകാരം ഏർപ്പെടുത്താം. നിയമ ലംഘനം നടത്തുന്നവർക്ക് രണ്ടു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
നിലവിൽ പ്രത്യേക നിയമമായ പകർച്ചവ്യാധി നിയമം ഉള്ളപ്പോൾത്തന്നെ രണ്ടാമതൊരു ഓർഡിനൻസിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നു. മുൻപ് ആറ് മാസം തടവും ആയിരം രൂപ പിഴയും എന്നത്, രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയും എന്നതിലേക്ക് കടുപ്പിച്ചതിലൂടെ നടന്നുവരുന്ന നിയമലംഘനങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഉദ്ദേശം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പതിനാലാം അധ്യായത്തിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ജീവന് ഭീഷണി ആയേക്കാവുന്ന രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രീതിയിൽ അലക്ഷ്യമായി കാര്യങ്ങൾ ചെയ്താൽആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. അത്തരം കാര്യങ്ങൾ മനപ്പൂർവം ചെയ്യുന്നത് രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനിടയാക്കും.
ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 188, 269, 270 വകുപ്പുകൾ പ്രകാരം കേസ് എടുക്കാവുന്നതും ആറ് മാസം മുതൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍