കേരളത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കാരാക്കരുത്
ലോകത്തെവിടെയെങ്കിലും ന്യായമായ ഓട്ടോ ചാർജ്ജെന്നുള്ള ഒന്നുണ്ടോ എന്ന് സംശയമാണ്. ഓട്ടോയോ അതിന്റെ രൂപഭേദങ്ങളായ ടുക്ടുക്കോ (TUK TUK) (T H A I L A N D / I N D O N E S I A ) അതിനോടൊക്കെ സാമ്യമുള്ള മറ്റു വാഹനങ്ങളോ ടാക്സിയായി ഓടുന്ന നാടുകളിൽ എവിടെ ചെന്നാലും ഏതു യാത്രക്കാരനും തോന്നാവുന്ന ഒരു സത്യമാണിത്. കേരളത്തിലുടനീളം ഓട്ടോക്കാരുടെ പിടിച്ചുപറിയെക്കുറിച്ച് പൊതുജനത്തിന് എന്നും പരാതികൾ ആണ്. എന്നാൽ ഭയം ഒന്നുകൊണ്ടു മാത്രം പരാതികൾ ആരും നല്‍കാറില്ല. എല്ലാ നിയമത്തിനും അതീതരാണോ ലോകത്തെവിടെയുമുള്ള ഓട്ടോക്കാർ എന്ന് പലപ്പോഴും യാത്രക്കാർക്ക് തോന്നാറുണ്ട്.
രണ്ടയിരാമാണ്ടിന്റെ തുടക്കത്തിൽ തൊഴിലിന്റെ ഭാഗമായി തമിഴ്നാട്ടിൽ തൃച്ഛിയിലും കോയമ്പത്തൂരിലും യാത്രചെയ്യേണ്ടി വന്നപ്പോൾ മനസിലാക്കിയ ഒരു കാര്യമാണ് കേരളത്തിലെ ഓട്ടോക്കാർ എന്തു ഭേദമാന്നെന്ന്. മുൻകൂട്ടി അറിവുള്ള കാര്യമായതിനാൽ അവരോടു തർക്കത്തിനൊന്നും പോകാതെ ദേഹം കേടാകാതെ മൗനം പാലിക്കുക മാത്രമേ നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ.
രണ്ടു പട്ടണങ്ങളിലും മത്സരിച്ചുള്ള പിടിച്ചുപറിയാണ് ഓട്ടോകാർ എന്നും നടത്തിക്കൊണ്ടിരിക്കുന്നത്. തൃച്ഛിയിലെ പത്രപ്രവർത്തക സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആണ് സത്യമറിയാൻ കഴിഞ്ഞത്. ആ നഗരത്തിലോടുന്ന ബഹുഭൂരിപക്ഷം ഓട്ടോകളും അവിടുത്തെ പൊലീസുകാരുടെ സ്വന്തമാന്നെന്ന്. കോയമ്പത്തൂരിലെയും സ്ഥിതി മറിച്ചല്ല. പിന്നെങ്ങിന്നെ ഓട്ടോക്കാർ പിടിച്ചുപറിക്കാതിരിക്കും. ഇന്നും തമിഴ്നാട്ടിൽ എവിടെ ചെന്നാലും സ്ഥിതി ഇത് തന്നെ. ചെറിയ പട്ടണങ്ങളിലെ സ്ഥിതി പറയാതിരിക്കുകയാവും ഭംഗി.
തമിഴ്നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ ബാംഗലൂരുവിലെ സ്ഥിതി അതിനെക്കാൾ ഭീകരമാണ്. ഏതാണ്ട് ഒരു വർഷം മുമ്പേ അവിടെ കേങ്ങേരി റെയിൽവേ സ്റ്റേഷൻ വരെ അഞ്ച് കിലോമീറ്റർ അപ്പുറെ നിന്നും ഓട്ടോ ചാർജ്ജ് ചോദിച്ചപ്പോൾ അവിടെയുള്ള ഒരുത്തനും ഇരുന്നൂറ്റി അമ്പതു രൂപയിൽ കുറച്ചു പറഞ്ഞതെ ഇല്ല. അവസാനം ബസിൽ കേവലം അഞ്ചുരൂപ മാത്രം നല്കി ആ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇത്തവണ ആ ഭാഗങ്ങളിൽ ചെന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല.
കേവലം 10 കിലോമീറ്റർ മാത്രം സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും ദൂരമുള്ള ഒരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനു പലപ്പോഴും ഓട്ടോക്കാർ 300 രൂപയാകും ആദ്യം ചോദിക്കുക. രാത്രിയിലാണെങ്കിൽ പറയാനും ഇല്ല. ഭാരതത്തിലെ എല്ലാ വൻ നഗരങ്ങളിലെയും സ്ഥിതി ഇതിൽ നിന്നും വിത്യാസമാകുമെന്നു തോന്നുന്നില്ല. മറുനാട്ടിൽ നിന്നും കേരളത്തിൽ വരുന്ന യാത്രക്കാർ പറയാറുണ്ട് തെക്കോട്ട് വരും തോറും ഓട്ടോക്കാരുടെ സ്വഭാവം ഒന്നിനൊന്നു ഭീകരമാണെന്ന്. എന്നിരുന്നാലും അവരൊക്കെ പറയുന്ന കേരളത്തിലെ ഓട്ടോക്കാർ കർണ്ണാടകയെയും തമിഴ്നാടിനെയും അപേക്ഷിച്ചു വളരെ ഭേദമാന്നെന്ന്. മുൻപൊക്കെ കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാർ വളരെ നല്ല പെരുമാറ്റം ഉള്ളവരാണെന്ന് പറയാറുണ്ടയിരിന്നു. എന്നാൽ ഇപ്പോഴത്തെ തലമുറക്കാർ അത്രത്തോളം വരുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളെയും അപേക്ഷിച്ച് അവിടെയുള്ളവർ ഇപ്പോഴും ഭേദമാണെന്നാണ് എന്റെ പൊതുവെയുള്ള വിലയിരുത്തൽ.
മധ്യതിരുവിതാംകൂറിലെ പ്രമുഖ പട്ടണങ്ങളിൽ ഒക്കെ വണ്ടിയിൽ എഴുതിയിരിക്കുന്ന കുറഞ്ഞ ചാർജ് 15 രൂപയാണെങ്കിലും കേവലം 400 മീറ്ററുള്ള ദൂരത്തിനു പോലും 20 രൂപയെങ്കിലും യാത്രക്കാരൻ കൊടുക്കേണ്ടി വരുന്നു. ചെറുപട്ടണങ്ങളിലെ സ്ഥിതി അതി ഭീകരം തന്നെ. ശരിയായി പറഞ്ഞാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. പണ്ടൊക്കെ പറയാറുണ്ടായിരുന്നു ഒരു നാട്ടിലെ മനുഷ്യരുടെ പൊതുവായ സ്വഭാവം അറിയണമെങ്കിൽ ഒന്നല്ലെങ്കിൽ അവിടുത്തെ ബാർബർ ഷോപ്പുകളിൽ കയറണം അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണമെന്ന്. ഒരു പരിധിവരെ അത് ശരിയാന്നെന്നു തോന്നിയിട്ടുണ്ടേ.
ഇപ്പോൾ പലരും ഒരു നാടിനെ വിലയിരുത്തുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിൽ ഒന്ന് അവിടെയുടെ ഉള്ള ഓട്ടോ യാത്ര തന്നെയാണ്. ഏതാനും വർഷം മുൻപേ കേരളത്തിൽ പരക്കെ ഇന്നറിയപ്പെടുന്ന ഒരു ബിസിനസ്സുകാരൻ പറയുക ഉണ്ടായി അദ്ദേഹം തന്റെ ഗ്രൂപ്പിന്റെ സ്ഥാപനം എവിടെ തുടങ്ങാൻ ആഗ്രഹിച്ചാലും ആ നാട്ടിലുള്ള ആരും അറിയാതെ സാധാരണക്കാരനെപ്പോലെ രണ്ടു മൂന്ന് പ്രാവശ്യം എങ്കിലും ഓട്ടോകളിൽ യാത്ര ചെയ്യുമെന്ന്. 'ഓട്ടോക്കാർ മര്യാദ ഉള്ളവരെങ്കിൽ ആ നാട്ടുകാരും നല്ലവരായിരിക്കും'അതാണ് അദ്ദേഹത്തിന്റെ വിശ്വാസം.
അടുത്തിടെ മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാനപ്പെട്ട ടൗണിൽ ചെന്നപ്പോൾ ഓട്ടോക്കാരെ എങ്ങനെ റീഫോം ചെയ്യാൻ സാധിക്കും എന്ന് ചില കൂട്ടുകാരുമായി ആലോചിച്ചു. പലരും പറഞ്ഞ കാര്യം സമ്മാനങ്ങൾ ഏർപ്പെടുത്തുകയെന്ന ഏറ്റവും നല്ല വഴിയാണ്. അങ്ങിനെ കേരളത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥപനങ്ങളും ആ വഴി ചിന്തിച്ചാൽ കുറെയൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പൊലീസുകാർക്ക് ചെയ്യാൻ സാധിക്കാത്തത് ജനപ്രതിനിധികൾക്ക് സാധിക്കാൻ കഴിഞ്ഞാൽ അതിനെക്കാളും നല്ലതായി മറ്റൊന്നും ഇല്ല.
ഇങ്ങനെ ഒരു പരിഹാരം ഏതായാലും അധികാരികളുടെ പക്കൽ നിന്നും അടുത്ത ജന്മത്തിൽ പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ ചില സംഘടനകളും സ്ഥാപനങ്ങളും മുൻകയ്യെടുത്താൽ കുറച്ചൊക്കെ പരിഹാരം കാണുവാൻ കഴിയും. അതോടൊപ്പം പിടിച്ചുപറിക്ക് കാര്യമായി ഒരു കുറവും ഉണ്ടാകും.
Stories you may Like
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- കൃപാസനത്തിന് മുന്നിൽ അനീഷ്യ സുനിലിന് വണ്ടി ഓടിക്കാം
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍