കൊതുകല്ല; മരുന്നാണ് കൊല്ലുന്നത്
കേരളത്തിലെ ഡെങ്കിപ്പനി മരണങ്ങൾ കൊതുക് കുത്തിയതിന്റെ ദുരന്തങ്ങളല്ല. മരുന്ന് പ്രയോഗത്തിന്റെ കൊലപാതകങ്ങളാണ്. കൊതുക് കുത്തിയാൽ ഡങ്കു മരണങ്ങളുണ്ടാകുമെങ്കിൽ കേരളത്തിലെ ജയിൽ പുള്ളികൾ സകലരും മരിക്കണമായിരുന്നു. തെരുവിൽ കിടന്നുറങ്ങുന്നവർ ഒറ്റയടിക്ക് നിർമ്മാജ്ജനം ചെയ്യപ്പെടുമായിരുന്നു. മാലിന്യത്തിലും കൊതുകു കടിയിലും കഴിയുന്ന തെരുവ് ഭ്രാന്തന്മാരിൽ ആർക്കും ഡെങ്കു മരണങ്ങൾ ഉണ്ടായതായിട്ടറിയുന്നില്ല. കേരളത്തിലെ പല ജയിലുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അന്വേഷണം നടത്തിയതിൽ നിന്നും കൊതുകിനെയും മാലിന്യത്തെയും പ്രതിയാക്കാൻ കഴിയുന്ന ഒന്നും കിട്ടിയിട്ടില്ല. എറണാകുളത്തെ ബ്രഹ്മപുരത്തും തൃശ്ശൂരിലെ ലാലൂരിലും കോഴിക്കോട്ടെ ഞെളിയൻപറമ്പിലുമൊന്നുമല്ല പനി മരണങ്ങൾ ഉണ്ടായിട്ടുള്ളത്.
എന്താണീ പനി മരണങ്ങളുടെ കാരണം?
പനി മരണങ്ങൾ തന്നെയാണ് പനി മരണങ്ങളുടെ കാരണമെന്നും മനസ്സിലാക്കാൻ ലളിതമായ ചില നിരീക്ഷണങ്ങൾ നടത്തിയാൽ മതി. വേണമെങ്കിൽ ശാസ്ത്രീയമായ ഗവേഷണവുമാകാം. 'പനിക്ക് പട്ടിണി' എന്ന പ്രകൃതി തത്വം പാലിച്ച് പനിയെ വിജയപൂർവ്വം മാറ്റിയെടുക്കുന്ന നൂറുകണക്കിനാളുകൾ ഇന്നു കേരളത്തിലുണ്ട്. കഴിഞ്ഞ് ജൂൺ ആറിന് ചെന്നൈയിൽ വച്ച് ലേഖകന് പനി പിടിച്ചു. കഠിനമായ ദേഹം വേദനയും മൂത്രത്തിന് ചുവപ്പും എല്ലാമുണ്ടായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പച്ചവെള്ളവും കുടിച്ച് ഉപവസിച്ചു. എട്ടിന് രാത്രി ഒന്നരയുടെ ഫ്ളൈറ്റിന് തായിലന്റിലെത്തണമായിരുന്നു. തായലന്റിൽ ഒൻപത് മുതൽ രണ്ട് പഞ്ചദിന ചികിത്സാ ക്യാമ്പുകളും പ്രഭാഷണങ്ങളും. പത്തു ദിവസങ്ങൾ കരിക്കിൻ വെള്ളം മാത്രം കഴിച്ച് നാലുമണിക്കൂർ വീതം ക്ലാസ്സും കൺസൾട്ടേഷനും നടത്തി. ഇപ്പോൾ പഴങ്ങൾ മാത്രം കഴിക്കാൻ തുടങ്ങിയിരിക്കുന്നു. പനിയും പ്രയാസങ്ങളും പണ്ടേ മാറിയിരുന്നു പ്രതിരോധ ശേഷിയെ പുഷ്ടിപ്പെടുത്താനും ആന്തരാവയവങ്ങൾക്ക് പരമാവധി വിശ്രമം നൽകാനുമായിട്ടാണ് കരിക്കിൻ വെള്ളവും പഴങ്ങളുമായി തുടർന്നത്.
പ്രകൃതി ജീവനത്തിന്റെ ചിട്ടകൾ അറിയാത്തവരിൽ അനേകം പേർ ആയുർവേദം ഹോമിയോയും ചെയ്യുന്നവരായിട്ടുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലടക്കം ഒരാളും പനികൊണ്ട് മരിച്ചിട്ടില്ല. എന്തേ നൂറിലധികം പേർ അലോപ്പതി ആശുപത്രികളിൽ മാത്രം മരിച്ചത്? അതും ഒരാഴ്ചയും രണ്ടാഴ്ചയും നീണ്ട ചികിത്സകൾക്കൊടുവിൽ.
പനിയെ തടഞ്ഞാൽ ആപത്ത്
പനി ശരീരത്തിനു വന്നു ചേരുന്ന ആപത്താണെങ്കിൽ പനിയെ തടയാം. പനി എന്ന ആപത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ പനിയെ ഇല്ലാതാക്കുക തന്നെ വേണം. എന്നാൽ ശരീരത്തിലെ വിഷാംശങ്ങളുടെയും അനാവശ്യ അണുക്കളെയും കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണ് പനി എങ്കിലോ? പനിയെ ഇല്ലാതാക്കുന്നത് വലിയ ആപത്തിനു കാരണമാകും. പനിയെ ഇല്ലാതാക്കാൻ ഉപയോഗിച്ചത് രാസവിഷങ്ങളാണെങ്കിൽ അതിന്റെ ആപത്തും കൂടെയുണ്ടാകും. അതാണീ പനിമരണങ്ങൾക്കു കാരണം.
ആധുനിക വൈദ്യ ശാസ്ത്രത്തിന് വിരുദ്ധം അലോപ്പതിയുടെ പനി ചികിത്സ
ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നമ്മുടെ അലോപതി ആശുപത്രികളിൽ ചെയ്തു വരുന്നത് എന്ന വലിയ ആന്ധവിശ്വാസം ജനങ്ങൾക്കുണ്ട്. അലോപ്പതി ആശുപത്രികളിൽ അശാസ്ത്രീയ ചികിത്സയാണ് ചെയ്യുന്നത് എന്നറിയാൻ പനി ചികിത്സയെ മാത്രം നിരീക്ഷിച്ചാൽ മതിയാകും.
''പനി ശരീരത്തിന്റെ പ്രതിരോധ നടപടിയാണ് എന്നാണ് എല്ലാ ആധികാരിക ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. 106 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ തെർമോ റെഗുലേറ്ററി പ്രവർത്തനമാണെന്നും അതിന് മരുന്നു കഴിക്കുന്നത് നല്ലതല്ലെന്നുമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായ ഡേവിഡ്സൺ ദി പ്രിൻസിപ്പൽ ആൻഡ് പ്രാക്ടീസ് ഓഫ് മെഡിസിൻ' ഫാർമകോളജി ആൻഡ് ഫാർമകോ തെറാപ്യൂട്ടീക്സ് തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പറയുന്നത്. (മാർട്ടിന്റൈൽ 33ാം എഡീഷൻ പേജ് 8 ഡേവിഡ്സ്ൺ 20ാം എഡീഷൻ പേജ് 136, ഫാർമകോളജി 19ാം റീവൈഡ്സ് എഡീഷൻ പേജ് 160.)
106 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള പനി ഹൈപ്പോതലാമത് ഗ്രന്ഥി ആവശ്യമുള്ളതുകൊണ്ട് കൂടുന്നതാണെന്നും അതിന് മരുന്ന് കഴിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ 106 കഴിഞ്ഞാലുള്ള പനിയെ മാരകമായി പറയുന്നു. പക്ഷെ അവിടെ രോഗിയെ രക്ഷിക്കാൻ ഒരു മരുന്നിനും കഴിയില്ലെന്ന് പ്രത്യേകം പറയുകയും ചെയ്യുന്നു.
106 കഴിഞ്ഞ് രോഗിയെ ഐസ് വെള്ളത്തിൽ മുക്കി കിടത്തി ആന്തരചൂട് കുറയാതെ ജാഗ്രത പാലിക്കുക, ഐസ് വെള്ളത്തിൽ എനിമ എടുക്കുക, ധാരാളം തണുത്ത വെള്ളം കുടിക്കാൻ നൽകുക മാത്രമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും ആധികാരികമായ മാർട്ടിന്റൈൽ ദം കംപ്ലീറ്റ് ഡ്രഗ് റഫറൻസ്, (ദി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈററി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രസിദ്ധീകരിക്കുന്നത്. വില 54000 രൂപ) നൽകുന്നത്.
ഇതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പനി ചികിത്സയെങ്കിൽ ഏത് അലോപ്പതി ആശുപത്രിയാണ് ഈ ചികിത്സ ചെയ്യുന്നതായിട്ടുള്ളത്? പനി എന്ന രോഗവുമായി വരുന്നവരിൽ പരമാവധി മരുന്നുകൾ വിൽക്കാനുള്ള ഒരു സുവർണ്ണാവസരം കണ്ടെത്തുകയാണ് ഡോക്ടർമാരും മരുന്നു കമ്പനികളും ആധുനിക വൈദ്യശാസ്ത്ര രീതിയിലെ പനി ചികിത്സ വൻ നഷ്ടവും നമ്മുടെ ആശുപത്രിക്കാർ നടത്തുന്ന പനിയുടെ കൊലപാതക ചികിത്സ വമ്പിച്ച ലാഭവുമാണ്.
കൊല്ലുന്നത് പനി മരുന്നുകൾ
ഡോളോ, ക്രോസിൻ തുടങ്ങിയ നൂറിലധികം പേരുകളിൽ വിൽക്കപ്പെടുന്ന പാരസെറ്റമാളാണ് പനികൊലപാതകങ്ങളിലെ പ്രധാനി. മെഫ്റ്റാൽ ഫോർട്ട് പോലുള്ള പാരസൈറ്റമോൾ ചേരുവകളും ആന്റി ബയോട്ടിക്കുകളും സഹകൊലയാളികളും
രണ്ട് പാരസൈറ്റമോൾ ഗുളികകൾ ചേറിൽ കുഴച്ച് നൽകിയാൽ നാലഞ്ചു ദിവസം കൊണ്ട് അഞ്ചെട്ട് എലികൾ ചത്തു വിഴൂം. അഞ്ചു ഗുളികകൊണ്ട് പൂച്ചയെ കൊല്ലാമെങ്കിൽ നായ്ക്ക് പത്താണ് വേണ്ടത്. പതിനഞ്ച് ഗുളികയിൽ കുട്ടികൾ മരിക്കമെങ്കിൽ ഇരുപതു ഗുളിക ഒത്ത മനുഷ്യനെയും കൊല്ലും.
''ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പാരസൈറ്റമോളിന്റെ ചെറിയ അളവായ പത്തു മുതൽ പതിനഞ്ച് ഗ്രാം അകത്തു ചെന്നാൽ കരൾ കരിഞ്ഞും അപൂർവ്വമായി വൃക്കകൾ കരിഞ്ഞും മൂന്നാല് ദിവസങ്ങൾക്കുള്ളിൽ മനുഷ്യൻ മരിക്കുമെന്ന ഞെട്ടിക്കുന്ന വിവരം തുറന്നു പറയുന്നത് ബ്രിട്ടണിലെ ഡോക്ടർമാരുടെ സംഘടനാ പ്രസിദ്ധീകരിക്കുന്ന 'ദി ബ്രിട്ടീഷ് നാഷണൽ ഫോർമുലറി' എന്ന ഗ്രന്ഥമാണ്.
പക്ഷെ മദ്യം കഴിക്കുന്നവർക്കും മറ്റു മരുന്നുകൾ കഴിക്കുന്നവർക്കും കരൾ കിഡ്നി നാശത്തിനും രക്ത നാശത്തിനും ഒരൊറ്റ പാരസൈറ്റമോൾ തന്നെ ധാരാളമായിരിക്കും.
പക്ഷെ കരളിന്റെയും കിഡ്നിയുടെയും നാശമല്ല ഡങ്കിപ്പനിയുടെ മുഖ്യ ലക്ഷണമെന്നാവും വിദഗ്ദ്ധർക്ക് പറയാനുള്ളത്. രക്തത്തിൽ റല പ്ലേറ്റ്ലെറ്റുകൾ കുറയുക എന്നതിനും പാരസൈറ്റമോൾ ഇടയാക്കുന്നത് 'ഡ്രഗ് ഇന്ററാക്ഷൻ' എന്ന പ്രതിരേധനത്തിലൂടെയായിരിക്കും. പാരസൈറ്റമോളും മെഫാനാഫിക് ആസിഡും ചേർന്ന 'മെഫ്റ്റാൽ ഫോർട്ടും' പാരസൈറ്റമോളും ആന്റിബയോട്ടിക്കുകളും ഒക്കെയായി പലതരം മരുന്നുകൾ കഴിക്കുന്നവരിൽ എന്തെല്ലാം തത്തിലുള്ള കുഴപ്പങ്ങളാണുണ്ടാവുക എന്നു പറയാൻ സ്റ്റോക്ലീസ് ഡ്രഗ് ഇന്ററാക്ഷൻ എന്ന ആധികാരിക വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനും കഴിയില്ല.
എന്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയും കേരള ആരോഗ്യ വകുപ്പും ആന്റി ബയോട്ടിക്കുകൾ ഉപോഗിക്കുന്നതിനെതിരെ ഡോക്ടർമാരെ ബോധവൽക്കരിക്കാൻ കോടികൾ മുടക്കി പ്രചരണ പരിപാടികൾ നടത്തുന്നത്. ഇതും ഇതിനേക്കാളും വലിയ തകരാറുകൾ ആന്റിബയോട്ടിക്കുകൾ വരുത്തുന്നതുകൊണ്ടാണ്.
പനി മരണങ്ങൾ കൂടുതലായിട്ടുണ്ടായ പ്രദേശങ്ങളിലെ ഡോക്ടർമാരുടെ മരുന്നു കുറിപ്പടികൾ പരിശോധിച്ചാൽ പനി മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടു പിടിക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല.
ഇരുപതു വർഷങ്ങൾക്ക് മൻപ് ചേർത്തലയിൽ എലിപ്പനി കൊണ്ടു മരിച്ച നാഗാന്ദ്ര ഷേണായിയുടെ വീട്ടിൽ ചെന്നിരുന്നു. മരണത്തിനു മുൻപ് അദ്ദേഹത്തിന് ഡോക്ടർമാർ നൽകിയ മരുന്നു കുറിപ്പടിയിൽ കരൾ കരിക്കുന്നതുകൊണ്ട് ലോകാരോഗ്യ സംഘടന നിരോധിച്ച 'നൈസ്' (നിമെസുലൈഡ്) എന്ന ഗുളികയും പാരസൈറ്റമോൾ ബ്രൂഫെൻ തുടങ്ങിയവയും എല്ലാം അതിലുണ്ടായിരുന്നു. പക്ഷെ പഴി എലിക്കായിരുന്നു.
പനിയുടെ കാരണമോ?
പനി മരണങ്ങൾ കാരണം തെറ്റായ ചികിത്സകളാണെങ്കിൽ പനിയുടെ കാരണം എന്ത് എന്ന ചോദ്യം വീണ്ടും ഉയരാം. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജാഗ്രതയോടെ പരിശോധിക്കേണ്ടത് കീടനാശിനികളെയാണ്. ഓരോ പ്രദേശത്തും എത്തുന്ന ബ്രോയിലർ കോളിക്കും ഇറച്ചികളും നൽകിയ തീറ്റകളിൽ മുട്ടയ്ക്ക് ചേർച്ചിട്ടുള്ള രാസ വസ്തുക്കളിൽ മത്സ്യത്തിൽ പ്രയോഗിച്ചിട്ടുള്ള വിഷങ്ങളിൽ അരിയിലും പച്ചക്കറികളിലും ഒഴിച്ചിട്ടുള്ള കീടനാശിനികളിൽ പരിശോധന വേണം.
കറിവേപ്പിലയിൽ പോലും കോരിയൊഴിക്കുന്ന വിഷം കഴിക്കുന്ന ജനതയുടെ പനിയും കരൾ കിഡ്നി തകരാറുകൾക്കും കാൻസറിനും കൊതുകിനെയും എലിയെയും മാലിന്യത്തെയും കുറ്റം പറഞ്ഞിരിക്കുന്നതും നിർമ്മാജ്ജന നാടകങ്ങൾ നടത്തുന്നതും എളുപ്പമാണ്. യഥാർത്ഥ കൊലയാളികളായ കീടനാശിനിക്കും മരുന്നിനും എതിരെ പറയാൻ ആർക്കാണ് ധൈര്യം.
Stories you may Like
- ചേരി പ്രദേശത്ത് താമസിക്കുന്നവരെ അപമാനിച്ചിട്ടില്ല; മാപ്പ് പറയില്ലെന്നും ഖുശ്ബു
- ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്