ജെയ്ഷ പറഞ്ഞത് നുണയല്ല, എന്നാൽ അസംബന്ധവും വിവരക്കേടും... അവിവേകിയായ വെകളിക്കാരനായ ഒരു കോച്ചിന്റെ താളത്തിനു ഒപ്പം തുള്ളുന്ന കളിപ്പാവ ആകരുത്
കായിക സംഘടനകളെ കണ്ണടച്ച് പിന്തുണക്കുന്ന ആളല്ല ഞാൻ, അവരുടെ തെറ്റുകളും കുറ്റങ്ങളും കാണുമ്പോൾ നന്നായി വിമർശിക്കുകയും ചെയ്യാറുണ്ട്. റിയോയിലേക്കുള്ള ഇന്ത്യൻ ടീമിന്റെ തെരെഞ്ഞെടുപ്പിൽ മായം ചേർക്കാനായി ബംഗളൂരു മീറ്റിൽ ഡോപ്പിങ് ടെസ്റ്റ് ഒഴിവാക്കിയതും റിയോയിൽ നിലവാരമില്ലാത്ത പ്രകടങ്ങൾക്കു അത് കാരണമായതും അനുവിനെ റിലേ ടീമിൽ നിന്ന് ഒഴിവാക്കിയതും ഇവിടെത്തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.
എന്നാൽ ജെയ്ഷയുടെ ഇപ്പോഴത്തെ ആരോപണത്തിൽ ശരി ഫെഡറേഷന്റെ ഭാഗത്തു തന്നെയാണ്. ഒരു രാജ്യത്തെയും ജനങ്ങളുടെയും കായിക ബോധത്തെ കളിയാക്കുകയും അപഹസിക്കുയും ആണ് ജെയ്ഷ ഇവിടെ, അതല്ലെങ്കിൽ കളി നിയമമറിയാത്ത ഒരു ഒരു വെറും സാധു ആയിരിക്കണം അവർ. ഇതിനു അധിക വിശദീകരണം ഒന്നും വേണ്ടതില്ല, മാരത്തോൺ മത്സരത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് സാർവ്വ ദേശീയ നിയമങ്ങൾ അനുസരിച്ചു സംഘാടകർ തന്നെ കെയർ സെന്ററുകൾ സ്ഥാപിക്കും. ഇതിൽ വെള്ളം നൽകാനായി ഓരോ 2.5 കിലോ മീറ്റർ അകലത്തിലും സ്പോഞ്ച് റിഫ്രഷ്മെന്റ് പോയിന്റുകൾ തുടർന്നുള്ള 2.5 കിലോ മീറ്ററുകളിലും ഉണ്ടാകും ഇതിനു പുറമെ പങ്കെടുക്കുന്ന ടീമുകൾക്ക് ഓട്ടക്കാരുടെ താൽപ്പര്യം അനുസരിച്ചും ഡ്രിങ്ക് പോയിന്റുകൾ തയാറാക്കാം.
എന്നാൽ ഇതിനുള്ള കുഴപ്പങ്ങൾ പലതാണ്, നേരത്തെതന്നെ കായികതാരത്തിന്റെ അറിവോടും സമ്മതത്തോടും പാനീയം തയാറാക്കി അത് നിറച്ചു സീൽ ചെയ്തു സംഘാടകരെ ഏൽപ്പിക്കണമെന്നതും പലപ്പോഴും മത്സരാന്തരമുള്ള ഡോപ്പിങ് പരിശോധനകളിൽ ഇത്തരം ഡ്രിങ്കുകൾ വില്ലൻ ആയിത്തീരാറുള്ളതുകൊണ്ടും പല പരിശീലകരും അത് വേണ്ടാന്ന് വച്ച് സംഘാടകരുടെ കെയർ പോയിന്റുകൾ മാത്രം ഉപയോഗിക്കും. ഇതിനുള്ള നേട്ടം ഡോപ്പിംഗിൽ പിടിക്കപ്പെട്ടാലും അത് സംഘാടകരുടെ തലയിൽ ചെന്ന് പെടും എന്നത് തന്നെ. ഇവിടെ ജെയ്ഷയുടെയും കോച്ച് നിക്കോളിയുടെയും അഭിപ്രായം അനുസരിച്ചു ഫെഡറെഷൻ വെള്ളം നൽകിയോ ഇല്ലയോ എന്നുള്ളതല്ല വിഷയം എന്തുകൊണ്ട് ജെയ്ഷയെപ്പോലെ പരിചയ സമ്പന്നയായ ഒരു ഓട്ടക്കാരി 42 കിലോമീറ്ററും 195 മീറ്ററും സംഘാടകർ നൽകിയ നിയമാനുസൃതമായ പാനീയം ഉപയോഗിച്ചില്ല എന്നത് തന്നെയാണ് 5 കിലോമീറ്ററിൽ അപ്പുറം ഒരാൾ വെള്ളം കുടിക്കാതെ ഓടുകയാണെങ്കിൽ തന്നെ ഡീഹൈറേഷൻ പ്രോസസ്സ് തുടങ്ങിക്കഴിഞ്ഞിരിക്കും കിലോമീറ്ററുകൾ കൂടുന്നത് അനുസരിച്ചു അത് അപകടകരമായ വിധത്തിൽ എത്തുകയും ചെയ്യും. അയ്യായിരം പതിനായിരം മീറ്ററിൽ പങ്കെടുജിക്കുന്നവർ പ്രീ റൺ ഡീ ഹൈഡ്രേഷന് എതിരെയുള്ള നടപടികൾ സ്വീകരിച്ചിരിക്കും ചിലർ ഓട്ടത്തിനിടയിൽ പോലും വെള്ളം കുടിച്ചിരിക്കും ഈ സാഹചര്യത്തിൽ ഒരു മാരത്തോൺ മത്സരം വെള്ളം തൊടാതെ ഓടിത്തീർത്ത ജെയ്ഷയം നിക്കലോയിയും കുറ്റക്കാരാണ് ആത്മഹത്യക്കു ആയിരുന്നു അറിഞ്ഞുകൊണ്ട് അവർ ശ്രമിച്ചത് ഇരുപരുടെയും പേരിൽ ആത്മഹത്യക്കും അതിനുള്ള പ്രേരണക്കും നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
നിക്കളോയി ഇന്ത്യൻ രീതി അനുസരിച്ചു പരിശീലിപ്പിക്കുവാൻ അര്ഹനല്ലന്നു മാത്രമല്ല ഡോപ്പിംഗിന്റെ ഉസ്താതുകൂടിയാണ് അയാളെ തേടിപ്പിടിച്ചു ആ സ്ഥാനം ഏൽപ്പിച്ചത് തന്നെ ചുളുവിൽ ഇന്ത്യക്കു ഒരു അത്ലെറ്റിക്ക് മെഡൽ എന്ന ഫെഡറെഷൻ കാരുടെ ആശയമായിരുന്നു, പോരാത്തതിന് അഹങ്കാരിയും മറ്റുള്ളവരുടെ സ്വകാര്യതയും കഴിവും പരിജ്ഞാനവും ഒന്നും അംഗീകരിക്കുവാനുള്ള സംസ്കാരവും വിവേകവും ഇല്ലാത്തവനും ആണ് അയാൾ വെറുതെ ആരെങ്കിലും പറഞ്ഞു കേട്ട നിഗമനങ്ങൾ അല്ല ഇത്. കേരളത്തിൽ തുടങ്ങുവാൻ ഉദ്ദേശിച്ചിരുന്ന എലൈറ്റ് അക്കാദമിയുടെ ചുമതലക്കാരൻ ആയി ഇയാളെ നിയമിക്കുവാനുള്ള ഒരു കൂടിക്കാഴ്ച ചൈനയിലെ ഒരു പരിശീലന ക്യാംപിൽ വച്ച് കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ടി പീ ദാസനൊപ്പം, ചൈനയിലുള്ള ഒരു പരിശീലന ക്യാംപിൽ വച്ച് നടത്തിയിരുന്നു അന്നത്തെ അയാളുടെ അസഹ്യമായ അംഗീകരിക്കുവാൻകഴിയാത്ത ആവശ്യങ്ങളും അവകാശവാദവും ധാർഷ്ട്യവും ഒക്കെ കണ്ടറിഞ്ഞ ശേഷം എനിക്ക് അയാളോട് തുറന്നു പറയേണ്ടിവന്നു ആ ഡീലിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്ന്, പറഞ്ഞുകേട്ടാൽ ബോധ്യമാകില്ല അയാളുടെ ധാർഷ്ട്യങ്ങൾ. അത്തരം ഒരു കോച്ചിന്റെ കീഴിൽ കിരാതമായ ഇടപെടലുകളിൽ എന്ത് മെഡലിന്റെ പേരിലായാലും ജെയ്ഷ ആക്കമുള്ളവർ എങ്ങിനെ പരിശീലിക്കുന്ന എന്നത് ചിന്തക്കും ഭാവനയ്ക്കും അപ്പുറമുള്ള കാര്യങ്ങളാണ്. അയാളുടെ വാക്കുകൾ കേട്ടുകൊണ്ടുതന്നെയാകണം ജെയ്ഷ ഇത്തരം വിവരക്കേടുകൾ വിളമ്പുന്നതും.
ഇതിനേക്കാൾ അപഹാസ്യമാണ് മാരത്തോണിൽ പങ്കെടുത്ത ജെയ്ഷ ആയിരത്തി അഞ്ഞൂറ് മീറ്ററിൽ തനിക്കു മത്സരിക്കുവാൻ അവസരം നൽകിയില്ല എന്ന് പരാതി പറഞ്ഞതായി കേട്ട വാർത്തകൾ. പണ്ട് എമിൽ സാറ്റോപിക്ക്, 5000, 10000, മാരത്തോൺ ഒന്നിച്ചോടി സ്വർണ മെഡൽ നേടിയിട്ടുണ്ട് അതിനു ശേഷം 10000 മീറ്ററിൽ പങ്കെടുക്കുന്നവർ പോലും മാരത്തോണിൽ പങ്കെടുക്കാത്ത സാഹചര്യവും മാരത്തോൺ ഒരു സ്വതന്ത്ര ഇനമായി മാറുകയും ചെയ്തിട്ടുണ്ട്. 1500, മാരത്തോൺ എന്നീ ഇനങ്ങൾ ഒരു കോമ്പിനേഷനു മല്ല. പിന്നെ ഒളിമ്പിക്സ് എന്നൊക്കെ പറഞ്ഞാൽ പൈക്കാ പഞ്ചായത്തു മീറ്റുകൾ അല്ലെന്നും ജെയ്ഷ ഓർക്കണം. സംഘാടകരുടെ ഇഷ്ട്ടം ഒപോലെ സമയാസമയങ്ങളിൽ ഇനങ്ങൾ മാറി മാറി എൻട്രി നൽകുവാൻ... ജെയ്ഷ യോഗ്യത നേടിയത് മാരത്തോണിൽ മാത്രമായിരുന്നു, അതിൽ മാത്രമേ അവർക്കു പങ്കെടുക്കുവാനും കഴിയൂ, അത് തന്നെയാണ് ഫെഡറേഷൻ ചെയ്തതും.
ചുരുക്കത്തിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ചവച്ചു എൺപത്തി ഒൻപതാം സ്ഥാനത്തു വന്നു ഒരു രാജ്യത്തെയും ജനങ്ങളെയും പരിഹസിച്ച ശേഷം വിവരക്കേട് വിളിച്ചുപറയുകയും നാട്ടാരെ മുഴുവൻ മണ്ടന്മാരായി ചിത്രീകരിക്കുകയും ആണ് ജെയ്ഷ ഇവിടെ ചെയ്തിരിക്കുന്നത്. ശാസ്ത്രീയമായും സാങ്കേതികമായും ഒരു തരത്തിലുള്ള പിന്തുണയും ഇല്ലാത്തതാണ് ഈ ആരോപണങ്ങൾ ഒക്കെയും. ഒന്നുകൂടി, ജെയ്ഷക്കു, ഇണങ്ങിയതല്ല മാരത്തോൺ, 5000 മീറ്ററിൽ താഴെയുള്ള ഇനങ്ങൾ പരിശീലിച്ചാൽ തുടർന്നും ഭാരത ഏഷ്യൻ തലങ്ങളിൽ മികവ് തെളിയിക്കാൻ കഴിഞ്ഞേക്കും. അതിനു ആദ്യം അവരും ഫെഡറേഷനും ചെയ്യേണ്ടത് നിക്കോളായി എന്ന വിവര ദോഷിയായ പരിശീലകനെ പുറത്താക്കുക എന്നതാണ്.
(ജർമ്മൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ഫെഡറേഷനിലെ ജീവനക്കാരനായ ലേഖകൻ കേരള സ്പോർട്സ് കൗൺസിലിന്റെ മുൻ സെക്രട്ടറിയും, മുൻ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറും, മുൻ കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റ് തലവനുമാണ്.)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍