ഓരോ മനുഷ്യർക്കും ആദ്യമായി മാറ്റമുണ്ടാക്കുന്നത് അവരുടെ ഉള്ളിലാണ്; ആ മാറ്റങ്ങളാണ് ജീവിതത്തിൽ സമീപനങ്ങളും കാഴ്ചപ്പാടുകളും എല്ലാം മാറ്റുന്നത്; ശ്വാസം പോകുമ്പോൾ പോകുന്ന വിശ്വാസങ്ങളെ ഉള്ളൂ മനുഷ്യന്; രാഷ്ട്രീയ അസഹിഷ്ണുതകൾ കൊണ്ടൊന്നും ആളുകൾക്കോ മനസ്സിനോ നാടിനോ ഒരു മാറ്റവും ഉണ്ടാകില്ല: എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്? ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്?
സമൂഹം എന്നത് ബഹു ജനങ്ങളാണ്. ബഹു ജനം പല വിധമാണ് . ബഹു ജനം പലതരം സാമൂഹി വൽക്കരണങ്ങളിലൂടെയാണ് സമൂഹത്തിൽ സജീവമാകുന്നത്. അങ്ങനെയുള്ള സമൂഹവൽക്കരണത്തിൽ ഭക്ഷണവും ഭാഷയും കുടുംബ പശ്ചത്തലവും, മതധാരകളും സമൂഹത്തിലെ പൊളിറ്റിക്കൽ ഇക്കോണമിയും അധികാര ഭരണ വ്യവസ്ഥയും സ്വാധീനിക്കും
എല്ലാ മാറ്റങ്ങളും ഉണ്ടാകുന്നത് സമൂഹത്തിലാണ് .
അതിൽ സർക്കാർ എന്ന് പറയുന്ന ഒരു സംവിധാനത്തെയും സമൂഹത്തിൽ നിന്നോ ജനങ്ങളിൽ നിന്നോ വേറിട്ടു കാണാൻ സാധിക്കില്ല. സർക്കാർ എന്ന അധികാര ഭരണ സംവിധാനം എന്നും നിലനിന്നിരുന്നത് ജനങ്ങളുടെ നികുതി പിരിച്ചും, ജനങ്ങളുടെ ഇടയിൽ സാധുതയുണ്ടാക്കിയും അവർക്കു സംരക്ഷണവും സേവനവും നൽകാം എന്ന സോഷ്യൽ കോണ്ട്രാക്റ്റ് കൊണ്ടാണ്.
പക്ഷെ സമൂഹ ചരിത്രം പഠിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾക്ക് നിദാനമാകുന്നത് സർക്കാർ മാത്രം അല്ല എന്നു മനസ്സിലാകും. എല്ലാ മാറ്റങ്ങളുമുണ്ടാകുന്നത് ആശയങ്ങളും മനുഷ്യരുമാണ് . ആശയങ്ങൾ പ്രവർത്തനങ്ങളുമാക്കുന്ന പ്രചോദിതരായ മനുഷ്യരുമാണ്.
ആശങ്ങൾ ഉളവാക്കുന്നത് സര്ഗാത്മ ഭാവനയിലും ഭാഷയിലുമാണ്. ആശയങ്ങളെ സര്ഗാത്മ ഭാവനയിൽ ഭാവിയിലെക്ക് സന്നിവേശിപ്പിച്ചു സമൂഹത്തിൽ ക്രിയാത്മകമാകുമ്പോഴാണ് സംരഭങ്ങൾ (entrepreneurial initiatives ) ഉളവാക്കുന്നത്. അവയാണ് കാല ക്രമത്തിൽ സംഘടന രൂപം കൈവരിച്ചു മാറ്റങ്ങളെ ആവാഹിച്ചു സമൂഹത്തെ കാല -ദേശ അതിർത്തികൾക്കപ്പുറം മാറ്റങ്ങളെ നിലനിർത്തി പുതിയ മാറ്റങ്ങൾക്ക് കളം ഒരുക്കുന്നത് .
അതുകൊണ്ടു തന്നെ മാറ്റങ്ങൾ വരുന്നത് സമൂഹത്തിൽ ഇടപെടുന്ന വിവിധ 'ഏജൻസി ' കൾ മുഖേനയാണ് ഇതിൽ സർക്കാർ, സർക്കാർ ഇതര സമുദായ (community )സംരഭങ്ങൾ, മത സാമൂഹിക സംരംഭങ്ങൾ (മിഷനറിസ് ആ കൂട്ടത്തിൽ പെടും ), സിവിൽ സൊസൈറ്റി മൂവേമെന്റ് (പൗര, മനുഷ്യ അവകാശമുൾപ്പെടെ ), രാഷ്ട്രീയ പാർട്ടികൾ, സ്വകാര്യ സംരഭങ്ങൾ ( മീഡിയ, വിദ്യാഭ്യാസം, ആരോഗ്യ കേന്ദ്രങ്ങൾ )എല്ലാം വിവിധ തരത്തിൽ സ്വാധീനിക്കുന്നു.
ഒരുപാടു ചെറുതും വലുതുമായ മനുഷ്യ ശ്രമങ്ങൾ കൊണ്ടാണ് മനുഷ്യനും സമൂഹവും മാറുന്നത്. ലോകത്തിലെ ഒരു മാറ്റവും ഏകശില രൂപിയല്ല. മനുഷ്യൻ മിണ്ടിയും പറഞ്ഞും പാടിയും ആടിയും വായിച്ചും എഴുതിയും ചിന്തിച്ചും പ്രവർത്തിച്ചും നിരന്തരം പ്രകൃതിയിലും സമൂഹത്തിലുമുള്ള മാറ്റങ്ങളെ സാംശീകരിച്ചു മാറ്റങ്ങലുണ്ടാക്കുന്നു.
പ്രകൃതിയും മനുഷ്യനും
പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. പ്രകൃതി ഇല്ലെങ്കിൽ ശാസ്ത്രവും സാഹിത്യവും ഇല്ല. അതുകൊണ്ടു പ്രകൃതിതിക്ക് വിധേയരായ എല്ലാ മനുഷ്യരും.
പ്രകൃതിയിൽ പ്രകൃതി കൊണ്ടാണ് മനുഷ്യൻ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും. മണ്ണും വിണ്ണും വായുവും ജലവും ജീവികളും ഇല്ലെങ്കിൽ മനുഷ്യനും ജീവിതവും ഇല്ല. അതുകൊണ്ടു മനുഷ്യന്റ ഭക്ഷണവും ഭാഷയും വസ്ത്രവും പാർപ്പിടവും എല്ലാം പ്രകൃതി നിബദ്ധമാണ്.
ആയതിനാൽ സമൂഹവും വലിയ പരിധിവരെ പ്രകൃതി നിബദ്ധമാണ്. കൃഷി രീതികൾ തൊട്ടു കാലാവസ്ഥ വരെ പ്രകൃതി നിബദ്ധമാണ് .
അതുകൊണ്ടാണ് മനുഷ്യ സമൂഹത്തിൽ ആരോഗ്യവും ചിന്തകളും വിജ്ഞാവും സയൻസും ടെക്നോളെജീയുമെല്ലാം പ്രകൃതിയുമായി സമരസപ്പെട്ടു പ്രകൃതി ശക്തികളെ അതി ജീവിക്കുവാനുള്ള നിരന്തര ശ്രമങ്ങളാണ്
അങ്ങനെ വിവിധ പ്രകൃതി - മാനവിക സ്വാധീനം ഒരു ചരിത്ര സമൂഹം പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ മാറ്റങ്ങൾ വിവിധ ഇടത്തു വിവിധ ഇടങ്ങളിലാണ് സംഭവിക്കുന്നത്. മാറ്റങ്ങൾക്ക് നിദാനം എന്നും ജനങ്ങളാണ്. മാറ്റങ്ങൾ നിലനിർത്തുന്നതും ജനങ്ങളാണ്.
കേരളത്തിലെ മാറ്റങ്ങൾ
കേരളത്തിൽ മാറ്റങ്ങൾക്ക് ഒരു കാരണം ഇവിടുത്തെ പ്രകൃതിയും ആവാസ വ്യവസ്ഥയുമാണ്.
കടലും കാറ്റും മഴയും മലയുമാണ് മലയാളം എന്ന പ്രാദേശിക വിന്യാസം തന്നെ. മലയും അളവും മാണ് ഇവിടെ മലയാളികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ജനങ്ങളുടെ അടയാളപ്പെടുത്തൽ . സത്യത്തിൽ കേരളം മറ്റങ്ങൾ പലതും ഇവിടെ വന്നത് കടൽ കടന്നും മലകടന്നും ആറുകളിലും തോടുകളിലും കൂടെയാണ്
മറ്റു ഇടങ്ങളെ അപേക്ഷിച്ചു ഇവിടെ മാറ്റങ്ങൾ ഉണ്ടായത് ഇവിടുത്തെ തിങ്ങി നിറഞ്ഞ മനുഷ്യ ആവാസ വ്യവസ്ഥയും കടൽ കടന്നു 2500കൊല്ലങ്ങൾ കൊണ്ടു ഇവിടുത്തെ പ്രകൃതി വിഭവങ്ങൾക്ക് വേണ്ടി വന്ന പല തരം മനുഷ്യരും ആശയങ്ങളും വിശ്വാസ ധാരകളും സംരഭംങ്ങളുമാണ് .
കേരളത്തിൽ എല്ലാ ജാതി മതസ്ഥരും ഒരേ ആവാസ വ്യവസ്ഥയിൽ അയൽ ആവാസ വ്യവസ്ഥയിലാണ് ജീവിക്കുന്നത് (neighborhood haat )..വളരെ ജന സാന്ദ്രതയുള്ള പ്രദേശം. അതുകൊണ്ടു തന്നെ അനുനയ രീതിയും (collaborative conciliation ), മത്സര യുക്തിയും (competitive rational ) ജന സാന്ദ്രമായ മിക്സഡ് ആവാസ വ്യവസ്ഥയിൽ സാധ്യതയുള്ളതാണ്.
കേരളത്തിൽ കാണുന്നയൊന്നു അഞ്ചു ചതൃശ്ര കിലോമീറ്ററിൽ എല്ലാ ജാതി മത വിഭാഗങ്ങളിൽ ഉള്ളവർ ഒരുമിച്ചു താമസിച്ചു ജീവിക്കുന്നു. അവിടെ ഒരു സ്കൂൾ വന്നാൽ അത് എല്ലാവർക്കും ഒരു പോലെ ആക്സസിബിളാണ് .
മറ്റു സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളും കൃഷി ഇടങ്ങളും വ്യത്യസ്തമാണ്. ഒരു ഗ്രാമത്തിൽ നിന്നും വേറൊരു ഗ്രാമത്തിലെക്ക് വളരെ ദൂരം ഉണ്ട് . ഗ്രാമത്തിൽ തന്നെ അവസ വ്യവസ്ഥ വേറിട്ടതാണ് (segregated ).കേരളത്തിലെ ആവാസ വ്യവസ്ഥ കൂടിച്ചേർന്ന് കലർന്നതാണ് (integrated ).
കേരളത്തിൽ ആളുകൾ കൂടുതലും ഭൂമി കുറവും സാമ്പത്തിക വളർച്ച കുറവും ആയതിനാൽ അതിജീനത്തിൽ മത്സര യുക്തി പ്രായേണ കൂടുതൽ ആയിരുന്നു എന്ന് തോന്നുന്നു.
ഇപ്പോഴും കേരളത്തിൽ അയൽ വാസികൾ പരസ്പരം സഹകരിക്കുമ്പോഴും മത്സര ബുദ്ധി കൂടുതലാണ് . അത് സ്കൂളിലും സമൂഹത്തിലും രാഷ്ട്രീയത്തിലുമുണ്ട്. അത് ഉപഭോഗ ശീലങ്ങളിൽപോലും ഉണ്ട്. വളരെ ലിമിറ്റഡ് റിസോഴ്സും കൂടുതൽ ഡിമാൻഡും ഉണ്ടെങ്കിൽ മത്സരം കൂടും
ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ വന്ന സമുദായ സംഘടനകൾ പലതും മത്സരിച്ചു സ്കൂളുകളുണ്ടാക്കി. അതിന്റെ ആദ്യമോഡൽ മിഷനറി സർക്കാർ ഇതര സംരഭങ്ങൾ ആയിരുന്നു. ആ മത്സരം യുക്തിക്കൊപ്പം കേരളത്തിൽ അയൽക്കൂട്ട സഹകരണ സഹായത്തിന് (neighborhood social solidarity ) ഇടമുണ്ടായിരുന്നു എന്നതാണ് കേരളത്തെ മറ്റു ആവാസ വ്യവസ്ഥകളിൽ നിന്ന് മാറ്റിയത്.
അത് മാത്രം അല്ല കേരളത്തിൽ ചരിത്ര സാമൂഹിക സാംസ്കാരികമായി വിവിധ മതങ്ങൾ ഉണ്ടായിരുന്നതിനാൽ സമൂഹത്തിൽ ഏകശില രൂപിയായി കുത്തക അധികാര രൂപം (monolithic and monopoly power ).ഇല്ലായിരുന്നു.
കേരളത്തിൽ എല്ലായിടത്തും ഒരിക്കലും സർവാധിപത്യമുള്ള ചക്രവർത്തിമാരോ സാമ്രാജ്യംമോ ഇല്ലായിരുന്നു. Hence power was dispersed throughout history of the land.
കേരളത്തിലെ രാഷ്ട്രീയ പാർട്ടി മത്സരത്തിന് ഒരു കാരണം ഒരു പാർട്ടിക്കും ഒറ്റക്ക് മത്സരിച്ചു കേരളത്തിൽ മൂന്നിൽ ഒന്ന് സീറ്റ് പോലും പിടിക്കാൻ സാധിക്കില്ല.
അതുകൊണ്ടു കേരളത്തിൽ സർവാധിപത്യ പാർട്ടിയൊ വിഗ്രഹവൽകൃത്യ നേതാവോ സാധ്യമല്ല. കേരളത്തിൽ മുന്നണിഭരണമേ സാധിക്കൂ എന്നത് collaborative competition നമ്മുടെ പൊളിറ്റിക്കൽ ആന്ത്രോപോളജീയുടെ ഭാഗമാണ്.
കേരളത്തിൽ ഓരോ മുന്നണിയും ഭരണത്തിൽ ഏറുന്നത് തുച്ഛമായ വോട്ട് വ്യത്യാസത്തിലാണ്. തമിഴ് നാട്ടിൽ നിന്ന് നേരെ വിരുദ്ധവും. ഇവിടെ ഭരണ പക്ഷവും പ്രതിപക്ഷവും വളരെ ചെറിയ വോട്ട് വ്യത്യാസം മാത്രം ഉള്ളതിനാൽ നിരന്തര മത്സരത്തിലാണ്
കേരളത്തിൽ പഞ്ചായത്ത് തലം തൊട്ട് മുകളിലോട്ട് നിരന്തരമുള്ള പാർട്ടി കിട മത്സരം കൊണ്ടു ഒരു ഗുണമുണ്ട്. സർക്കാർ നിരന്തരം സ്ക്രൂറ്റിനീയിലാണ്. അതുകൊണ്ടു തന്നെ സർക്കാർ പ്രവർത്തനങ്ങൾ എന്നും നിരന്തരം വിമർശിക്കപ്പെടുന്നു. അത് സർക്കാരിനെ മികവോട് പ്രവർത്തിപ്പിക്കുവാൻ പ്രേരകമാക്കു ന്നു.
Competitive scrutiny and seeking of accountability make governments perform better. കേരളത്തിൽ വളരെ സജീവമായ സിവിൽ സൊസൈറ്റിയും സജീവമായ പ്രതിപക്ഷവും കഴിഞ്ഞ 80 വർഷമായി വളരെ സജീവമാണ് . കേരളത്തിലെ ഗവര്ണസിന്റ ഗുണനിലവാരം മെച്ചപ്പെട്ടതിൽ ഇത് ഒരു പ്രധാന ഘടകമാണ്.
കാരണം ഒരു പാർട്ടിക്കോ നേതാവിനോ കേരളം ഭരിക്കാനുള്ള ജനപിന്തുണയൊ കരുത്തോ ഇല്ല. അതുകൊണ്ടാണ് കേരളത്തിൽ എന്നും മുന്നണി ഭരണം ഉണ്ടായതിന് കാരണം .
കേരളത്തിൽ ഒരു പാർട്ടിക്കോ നേതാവോ നിരന്തര തുടർഭരണത്തിൽ ഇരുന്നിട്ടില്ല . ഇവിടെ ഭരണവും മുഖ്യമന്ത്രിമാരും മാറി മാറി വന്നു. അതുകൊണ്ടു അധികാര കുത്തക കേരളത്തിൽ ഇല്ലായിരുന്നു. (Monopoly of power )
കേരളത്തിൽ ഒരൊറ്റ പാർട്ടിക്ക് പോലും കേരളത്തിലെ രണ്ടു ശതമാനം ആളുകൾപോലും സജീവ അംഗങ്ങൾ ആയില്ല എന്നത് ഇത് കൂടെ ചേർത്ത് വയ്ക്കണം. കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി എഴുപത് വരെ ഒരു മുഖ്യ മന്ത്രിപോലും അഞ്ചു കൊല്ലം ഭരിച്ചില്ല
ഇപ്പോൾ നമ്മൾ അറിയുന്ന കേരളം വെറും പ്രായേണ പുതിയ രാഷ്ട്രീയ ഭൂ പ്രേദേശമാണ് .
എന്നാൽ ആയിരം കൊല്ലം മുമ്പേ നമ്മൾ മലയാളികൾ എന്നാണോ അറിയപ്പെട്ടിരുന്നത്? കാരണം എല്ലാം എന്നും മാറ്റങ്ങൾക്ക് വിധയമാണ്.
അടുത്ത നൂറോ ഇരുന്നൂറോ കൊല്ലങ്ങൾ കഴിയുമ്പോൾ നമ്മൾ ഇപ്പോൾ സംസാരിക്കുന്ന ഭാഷയോ നമ്മൾ ഇപ്പോൾ കാണുന്ന സർക്കാരോ, ഇപ്പോൾ കാണുന്ന പാർട്ടികളോ സംഘടനകളോ കാണില്ല. ഇപ്പോൾ നിരന്തരം നടക്കുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ നൂറു കൊല്ലം കഴിഞ്ഞു പലരും പല രീതിയിൽ കാണും.
ഇപ്പോൾ നമ്മൾ അജ്ജയ്യരെന്നു തോന്നുന്ന നേതാക്കൾ ഒരിക്കൽ ശവമായി അപ്രത്യക്ഷമാകും.
പട്ടം നാണുപിള്ളയുടെ പാർട്ടിയുടെ പൊടിപോലും ഇല്ല കേരളത്തിൽ. കാരണം ഒരു പാർട്ടിയും നേതാവും സ്ഥായിയല്ല
മാറ്റങ്ങൾ മാത്രമാണ് സ്ഥായിയുള്ളത്
മാറ്റങ്ങൾ എന്നും പല രീതിയിലുണ്ടാക്കുന്നത് പ്രകൃതിയും മനുഷ്യരുമാണ് . മാറ്റങ്ങൾ ലോകത്തു ഒരിക്കലും ഒരേ നേർ രേഖ വികസനം (linear development ) അല്ലായിരുന്നു. ഒരിക്കലും ഏകശില രൂപി(monolithic ) അല്ലായിരുന്നു. മാറ്റങ്ങൾ ആത്യന്തികമായി ആരുടെയും കുത്തക (monopoly )അല്ല. അല്ലായിരുന്നു. ആകുകയും ഇല്ല.
എല്ലാ അധികാര രൂപങ്ങളും കാല ദേശത്തിൽ അധിഷ്ഠിമായ മനുഷ്യ ധാരണകളുടെ മായകാഴ്ച്ചകളാണ്. ഒരു അധികാര രൂപവും ചരിത്രത്തിൽ സ്ഥായി അല്ല.
രാജ പാർട്ടും മന്ത്രി പാർട്ടും കളിച്ചു വാദിക്കുന്നു എന്നും ജയിക്കുന്നു എന്നുമൊക്കെയുള്ള മിഥ്യ ധാരണകളിൽ ജീവിച്ചു കാറ്റു പോകുന്ന വെറും മനുഷ്യരാണ്. വെറും മനുഷ്യർ. ഒരു ചെറിയ വയറസിനെപോലും പേടിച്ചു കഴിയുന്ന മരണ ഭയം ഉള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യർ .
ഒരാൾക്ക് സമൂഹത്തെ മൂന്നു മാസമോ ഒരു കൊല്ലമോ പത്തു കൊല്ലമോ നൂറു കൊല്ലമോ എന്ന് നോക്കുന്നത് അനുസരിച്ചു കാഴ്ചപ്പാടുകൾ മാറും.
സമൂഹത്തെ ഒരു നൂറു കൊല്ലം മുമ്പും അടുത്ത നൂറു കൊല്ലം കഴിഞ്ഞും ശേഷിയുണ്ടാകുമ്പോൾ ഇന്നിന്റെ അധികാര വിനിമയമോ ധാരണകളോ, മുൻ വിധികളോ ഒന്നും അത്ര വലിയ കാര്യങ്ങളാണ് എന്ന് തോന്നില്ല .
കാരണം സമൂഹം അനിസ്യൂതം പല വിധത്തിൽ പല രൂപ ഭാവങ്ങളിൽ മാറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇപ്പോൾ നമ്മൾ കൊണ്ടാടുന്ന എല്ലാ മനുഷ്യരും നേതാക്കളും മരിച്ചു മണ്ണടിയും.
ആ തിരിച്ചറിവ് ഉണ്ടെങ്കിൽ നമ്മൾക്ക് പലപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള അസഹിഷ്ണുതയും ദാർഷ്ട്ട്യവും അധികാര അഹങ്കാര ധാരണകളും മാറും.
ഓരോ മനുഷ്യർക്കും ആദ്യമായി മാറ്റമുണ്ടാക്കുന്നത് അവരുടെ ഉള്ളിലാണ്. ആ മാറ്റങ്ങളാണ് ജീവിതത്തിൽ സമീപനങ്ങളും കാഴ്ചപ്പാടുകളും എല്ലാം മാറ്റുന്നത്.
പലതും ധാരണകളും തെറ്റിധാരണകളുമാകാം. ഏതെങ്കിലും കാര്യം നൂറു ശതമാനം ഉറപ്പാണ് എന്ന് വിചാരിക്കുന്ന മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ. ശ്വാസം പോകുമ്പോൾ പോകുന്നു വിശ്വാസങ്ങളെ ഉള്ളൂ മനുഷ്യനു.
രാഷ്ട്രീയ അസഹിഷ്ണുതകൾ കൊണ്ടൊന്നും ആളുകൾക്കോ മനസ്സിനോ നാടിനോ ഒരു മാറ്റവും ഉണ്ടാകില്ല.
ജെ എസ് അടൂർ
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്