എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖരുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേക്ക് പോകുന്നത്; അമേരിക്കയിലെ ഡോക്ടർ പണി ചെയ്യണമെങ്കിൽ വേണം ബിരുദത്തിന് പുറമെ സ്പെഷ്യലൈസേഷൻ; ദേശീയ ആരോഗ്യ ബില്ലിന്റെ ചില നിർദേശങ്ങളും സ്വാഗതാർഹം; ഡോക്ടർമാരുടെ നിലവാരമുയർത്താനും ബിൽ സഹായകം; സിബി ഗോപാലകൃഷ്ണൻ എഴുതുന്നു
സിബി ഗോപാലകൃഷ്ണൻ
ദേശീയ ആരോഗ്യ ബില്ലിന്റെ പ്രതികൂല പരിസരങ്ങൾ തേടുന്നവരെ വിസ്മരിക്കാതെ തന്നെ ബില്ലിലെ ചില നിർദേശങ്ങൾ വളരെ സ്വാഗതാർഹമാണെന്ന് പറയാതെ വയ്യ. ആരോഗ്യവിദ്യാഭാസ്യത്തിലും, പരീക്ഷകളുടെ നടത്തിപ്പിലും ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നുറപ്പാക്കുന്ന നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടത് തികച്ചും സ്വാഗതാർഹമാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെയും, അവിടെ നിന്നും വിജയിച്ചു പുറത്തു വരുന്ന ഡോക്ടർമാരുടെയും നിലവാരം ഉയർത്തുന്നതിനുതകുന്നത് കൂടി ഈ ബിൽ ഉപകരിക്കുമെന്നും പറയട്ടെ. മറ്റു വികസിത രാജ്യങ്ങളിൽ വർഷങ്ങളായി പരീക്ഷിച്ചു തെളിയിക്കപ്പെട്ട സംഗതികൾ ഈ ബില്ലിൽ ഉൾപ്പെടുന്നു എന്നാണ് എന്റെ വിശ്വാസം.
എൻട്രൻസ് പരീക്ഷയിലെ വിജയത്തോടു കൂടി ഒരു വിദ്യാർത്ഥി തന്റെ മെഡിക്കൽ സ്കൂൾ ജീവിതം ആരംഭിക്കുന്നു. പിന്നീട് ഓരോ വർഷവും യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾ. അവസാന വർഷത്തെ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷ ജയിക്കുന്നതോടു കൂടി ഒരാൾ ഇന്ത്യയിലെവിടെയും പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഉള്ള ഒരു ഡോക്ടർ ആയി മാറുന്നു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വല്ലപ്പോഴും നടത്തുന്ന പരിശോധനകളല്ലാതെ, ഈ കോളജുകളുടെ നിലവാരമോ, വിദ്യാർത്ഥികളുടെ ചികിൽസാ സാമർത്ഥ്യമോ,പഠനസൗകര്യങ്ങളോ അളക്കുന്ന പര്യാപ്തമായ യാതൊരു സംവിധാനങ്ങളും ഇന്ന് നിലവിലില്ലാ എന്നു തന്നെ പറയാം. ചുരുക്കത്തിൽ ഒരു കോളേജിന്റെ പ്രവർത്തിച്ചു പോകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ അല്ലാതെ സ്ഥാപനത്തിന്റെ അക്കാദമിക് നിലവാരവും വിദ്യാർത്ഥിയുടെ പഠന - ചികിത്സാ നിലവാരവും അളന്നെടുക്കാനുള്ള മാർഗ്ഗത്തെ അടച്ചു കളയുന്നതുമാണ് നിലവിലുള്ള രീതികൾ. അവിടെയാണ്, എൻട്രൻസ് പരീക്ഷ എഴുതി ഒരേ കരിക്കുലം പിന്തുടരുന്ന ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾ എല്ലാവരും വ്യത്യസ്തമായ യൂണിവേഴ്സിറ്റികൾ നടത്തുന്ന, തങ്ങൾ പഠിക്കുന്ന വ്യത്യസ്തങ്ങളായ കോളേജുകളിൽ വെച്ച് നടത്തുന്ന പരീക്ഷകൾക്ക് പകരം പൊതുവായ ഒരു പരീക്ഷ എഴുതിയാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യം പ്രസക്തമാകുന്നത്.
സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും, കഴിവുള്ള ഡോക്ടറുമാരുമൊക്കെ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യകതികളുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേയ്ക്ക് പോകുന്നതിന്റെ കാരണം ആലോചിട്ടുണ്ടോ?. കാരണം വളരെ വ്യക്തമാണ്. സാങ്കേതിക വിദ്യകളുടെ ലഭ്യത മാത്രമല്ല , ലോകത്തിലെ ഏറ്റവും നിലവാരമുള്ള ചികിത്സ കിട്ടുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്കയുടെ സ്ഥാനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമല്ല ഉന്നത നിലവാരമുള്ള, മിടുക്കരായ ഡോക്ടറുമാരുടെ പരിശ്രമം കൊണ്ട് കൂടിയാണ് അമേരിക്കയ്ക്ക് ആ സ്ഥാനം നില നിർത്താൻ സാധിക്കുന്നത്. എന്തു കൊണ്ടാണ് ഉന്നതനിലവാരമുള്ള ആരോഗ്യ ചികിത്സകർ അമേരിക്കയിലെത്തുന്നത്. കാരണം നിസ്സാരമാണ്. ലോകത്തു ആരോഗ്യ ചികിത്സകർക്ക് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്കയുടെ സ്ഥാനം.
എങ്ങെനയാണ് ഒരാൾ അമേരിക്കയിൽ ഡോക്ടർ ആകുന്നത്?. AAMC -Association of American Medical Colleges എന്ന non-profit ഓർഗനൈസേഷൻ സ്പോൺസർ ചെയ്യുന്ന MCAT-Medical College Admission Test എന്ന നാഷണൽ ലെവൽ എൻട്രൻസ് എക്സാം വിജയിക്കുന്നതോട് കൂടിയാണ് ഒരു വ്യക്തിയുടെ മെഡിക്കൽ സ്കൂൾ ജീവിതം ആരംഭിക്കുന്നത്. രണ്ടു വർഷത്തെ ബേസിക് സയൻസ് പഠനത്തിന് ശേഷം USMLE സ്റ്റെപ് 1 എക്സാം എടുക്കുന്നത്. (United States Medical Licensing Examination). എട്ട് മണിക്കൂറുള്ള ഒരു ഓൺലൈൻ എക്സാം. വീണ്ടും രണ്ടു വർഷത്തെ പഠനത്തിന് ശേഷം USMLE Step-2 ക്ലിനിക്കൽ സയൻസ്-ക്ലിനിക്കൽ knowldge എക്സാം എടുക്കുന്നു. ഇതിൽ ക്ലിനിക്കൽ സയൻസ് 8 മണിക്കൂർ ഉള്ള പരീക്ഷയാണെങ്കിൽ 9 മണിക്കൂർ ദൈർഘ്യമുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് ക്ലിനിക്കൽ knowledge. ഇത്രയും പരീക്ഷകൾ പാസായി ഒക്കെ പാസ്സായി കഴിയുമ്പോഴും പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ആകുന്നില്ല. ഇത് ഒരു ആരോഗ്യ ചികിത്സകന് സ്പെഷ്യലൈസേഷന് പ്രവേശനം കിട്ടാൻ ഉള്ള യോഗ്യത മാത്രമേ ആകുന്നുള്ളൂ. ഇന്റർവ്യൂ അടക്കമുള്ള പ്രോസസ്സുകളിലൂടെ കടന്നു പോയി specialization നു അഡ്മിഷൻ കിട്ടി എന്ന് കരുതുക. Specialization ചെയ്യുമ്പോഴോ അത് കഴിഞ്ഞോ, മറ്റൊരു കടമ്പ കൂടെ കടക്കേണ്ടതുണ്ട്. USMLE സ്റ്റെപ് 3. ഒന്നാം ദിവസം 7 മണിക്കൂറും,രണ്ടാം ദിവസം 8 മണിക്കൂറും ദൈർഘ്യമുള്ള രണ്ടു ദിവസത്തെ ഈ പരീക്ഷ കൂടി വിജയിച്ചു കഴിയുമ്പോൾ ആണ് ഒരു വ്യക്തിക്ക് അമേരിക്കയിൽ ഡോക്ടർ ആയി സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള പൂർണ്ണമായ ലൈസൻസ് കിട്ടുന്നത്.
വാർഷിക പരീക്ഷകൾ അടക്കം ഈ പറഞ്ഞ പരീക്ഷകൾ ഒന്നും തന്നെ നടത്തുന്നത് പഠിക്കുന്ന കോളേജോ യൂണിവേഴ്സിറ്റിയോ അല്ല. അതുകൊണ്ടു തന്നെ, അദ്ധ്യാപകനോ കോളേജിനോ യൂണിവേഴ്സിറ്റിയ്ക്കോ മനഃപൂർവ്വം ജയിപ്പിക്കാനോ തോല്പിക്കാനോ ഒരു തരത്തിലുള്ള സ്വാധീനം ചെലുത്തുവാനോ സാധ്യമല്ല.
വളരെ സുതാര്യമായും, പരാതികൾക്കിടക്കൊടുക്കാതെയാണ് ഈ പരീക്ഷകളുടെ നടത്തിപ്പ്. മറ്റൊരു പ്രത്യേകത കൂടി പറയട്ടെ. അമേരിക്കയിൽ പഠിച്ചാലും, ഇന്ത്യയിൽ പഠിച്ചാലും ലോകത്തിന്റെ ഏത് കോണിൽ നിന്നും പഠിച്ചിട്ടു വന്നാലും, MD/MS എന്തുണ്ടായാലും ശരി മേൽപ്പറഞ്ഞ പരീക്ഷകൾ എല്ലാം എഴുതി പാസായി,അമേരിക്കയിൽ Specialization ചെയ്താൽ മാത്രമേ ഒരു വ്യകതി അമേരിക്കയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് കിട്ടൂ. .
ഇങ്ങനെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവരുടെ അവിടത്തെ പൗരന്മാരെ ചികില്സിക്കുന്ന ഡോക്ടർസിന്റെ നിലവാരം പരിശോധിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികളെ ജയിപ്പിക്കുന്ന കോളേജുകൾക്ക് ഉയർന്ന ഗ്രേഡും കുറഞ്ഞ ശതമാനം വിദ്യാർത്ഥികൾ ജയിക്കുന്ന കോളേജുകൾ അവരുടെ പാസിങ് റേറ്റ് ഉയർത്തിയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുന്ന വ്യവസ്ഥിതിയും.
ഏകദേശം 1990 കളിൽ തന്നെ അമേരിക്ക മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഒരു നാഷണൽ എക്സിറ്റ് എക്സാം കൊണ്ട് വന്നു. ഫലമായി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ച്ചിൽകിത്സാ രംഗത്ത് ഒരുവൻശക്തിയായി മാറാൻ അവർക്കു കഴിഞ്ഞു. രംഗ അത്തരം സംവിധാനങ്ങൾ ഇന്തയിലും ആരോഗ്യരംഗത്ത് ഉണ്ടാവട്ടെ. ആറ് ലക്ഷം ഭിഷഗ്വരന്മാരുടെ കുറവ് അനുഭവിക്കുന്ന ഗ്രാമീണ ഇന്ത്യയ്ക്ക് ഇനിയും മധ്യ തല ചികിത്സകരെ (മുറിവൈദ്യം) പ്രദാനം ചെയ്യുന്ന സംവിധാനങ്ങൾ മാറി മറിയട്ടെ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വയ്ക്കുകയാണ് അഭികാമ്യം. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കരുത് എന്നാണു ഈ നാട്ടിലെ ഒരു സാധാരണ പൗരൻ എന്ന നിലയിലുള്ള എന്റെ നിലപാടും അഭ്യർത്ഥനയും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്