'അന്ന് ആൾക്കൂട്ടത്തിന്റെ ആവേശത്തിന് ചവിട്ടിക്കൊല്ലാനായി മതേതരത്വത്തെ വിട്ടുകൊടുക്കാതിരുന്നത് ഗാന്ധിജിയും നെഹ്റുവും; പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുക്കുന്നതുപോലെയാണ് ഇപ്പോൾ ഹിതപരിശോധന ആവശ്യപ്പെടുന്നത്; റഫറണ്ടം നടന്നാൽ 70% ജനങ്ങളും ഹിന്ദുരാഷ്ട്ര വാദത്തെ പിന്തുണയ്ക്കും; മഹത്തരമെന്ന് വാഴ്ത്തപ്പടുന്ന ഭരണഘടന സുപ്രീംകോടതി പാർലമെന്റ് എല്ലാം ജനത്തിന്റെ മതരോഷത്താൽ നിശ്ചലമാകും; തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും; സജീവ് ആല എഴുതുന്നു
മറുനാടൻ ഡെസ്ക്
കാശ്മീർ വിഷയത്തിൽ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പല ഭാഗത്തു നിന്നും പ്രതിഷേധങ്ങളും വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നുണ്ട്. നേതാക്കൾ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും സഭകളിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയത്തിൽ ഉയർന്നു വരുന്ന ഒരു വിഷയമാണ് കാശ്മീരിയിൽ ജനഹിത പരിശോധന നടത്തണമെന്നത്. ഇതിന്റെ ഭവിഷത്തുകൾ അറിയാതെയാണ് മിക്കവരും ഇത് ആവശ്യപ്പെടുന്നതെന്ന് ജനഹിത പരിശോധനയെ കുറിച്ച് സജീവ് ആല എഴുതിയ കുറിപ്പ് ചർച്ചയാവുന്നു.
ഉയർന്ന ജനാധിപത്യ മൂല്യവും സാംസ്കാരിക അവബോധവും മതേതര വീക്ഷണവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഹിത പരിശോധനയിൽ സമചിത്തതയോടെ അഭിപ്രായം രേഖപ്പെടുത്താനാവു.സ്ക്കോട്ട്ലെന്റ് മോഡൽ റഫറണ്ടം താങ്ങാനുള്ള ത്രാണി ഇന്ത്യയ്ക്കോ കാശ്മീരിനോ ഇന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുത്താൽ കൂടുതൽ നാശമാണ് സംഭവിക്കുന്നത്.കാശ്മീർ നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യ നിലനില്‍ക്കണം ഇന്ത്യൻ സെക്കുലറിസം നിലനില്‍ക്കണം.അതിലാവണം മതേതര ജനാധിപത്യ വിശ്വാസികൾ കൂടുതൽ ഊന്നലും ശ്രദ്ധയും നല്‍കേണ്ടത്. തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും..!
കുറിപ്പിന്റെ പൂർണരൂപം
കാശ്മീരിൽ ജനഹിതപരിശോധന നടത്തണം.'ഉയർന്ന ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് അങ്ങനെ മാത്രമേ പറയുവാൻ കഴിയുകയുള്ളു.
ഒരു നാട്ടിൽ എങ്ങനെയുള്ള ഭരണകൂടം വേണമെന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനതയാണ്.
ഈ ഡമോക്രാറ്റിക് ആദർശം കാശ്മീരിന് മാത്രമല്ല ഇന്ത്യയ്ക്കും ബാധകമാണ്.
ഇവിടെയാണ് അപകടം മണക്കേണ്ടത്.1947ൽ ഭാരതം മതത്തിന്റെ പേരിൽ വിഭജിക്കപ്പെടുന്നു. ഇസ്ലാമിക പാക്കിസ്ഥാൻ ജനിക്കപ്പെടുന്നു.
എങ്ങും വർഗീയകലാപങ്ങൾ നിലവിളികൾ കൂട്ടക്കൊലകൾ പലായനങ്ങൾ അരക്ഷിതത്വം.അന്ന് ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് ശക്തമായി വാദിച്ച ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു.
അപ്പുറത്ത് മതാടിസ്ഥാനത്തിൽ ഒരു രാജ്യം നിലവിൽ വന്നുകഴിഞ്ഞ സാഹചര്യത്തിൽ അവരുടെ വാദങ്ങൾക്ക് ഒരു പരിധിവരെ സാംഗത്യവുമുണ്ടായിരുന്നു.വിഭജനത്തീയിൽ പൊള്ളിത്തകർന്ന് നിന്ന ഇന്ത്യക്കാർക്കിടയിൽ ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകണോ എന്ന ചോദ്യവുമായി ഒരു ഹിതപരിശോധന നടത്തിയിരുന്നെങ്കിൽ അന്ന് മഹാഭൂരിപക്ഷവും YES എന്നുതന്നെ പറയുമിയിരുന്നു.
ആൾക്കൂട്ടത്തിന്റെ ആവേശത്തിന് ചവിട്ടിക്കൊല്ലാനായി മതേതരത്വം എന്ന ആശയത്തെ വിട്ടുകൊടുക്കാതിരുന്നത് ഗാന്ധിജിയും നെഹ്റുവുമാണ്.
അതായത് ഭൂരിപക്ഷത്തിന്റെ താല്പര്യത്തിലല്ല മറിച്ച് ഒരു പിടി മഹാത്മാക്കളുടെ നിർബന്ധബുദ്ധിയിലാണ് ഇന്ത്യ ഒരു സെക്കുലർ റിപ്പബ്ലിക്കായത്.
ഹിതപരിശോധന നടത്തിയാൽ കാശ്മീരികൾ ഇന്ത്യയെ തള്ളും.താഴ്വര ആത്യന്തികമായി പാക്കിസ്ഥാന്റെ ഭാഗവുമായി മാറും.
ആസാദി സൂക്കേടൊക്കെ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുമ്പോൾ താനേ ബാഷ്പീകരിച്ച് അപ്രത്യക്ഷമാകും.ആ സാഹചര്യത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറണമെന്ന വാദം വീണ്ടുമുയർന്ന് വന്നേക്കാം.
അക്കാര്യം തീരുമാനിക്കാൻ ഒരു ജനഹിതപരിശോധന നടത്തണമെന്ന ആവശ്യമുയർന്നാൽ അത്രയെളുപ്പം തള്ളിക്കളയാനാവില്ല. ഭരണം ബിജെപിക്കാണെങ്കിൽ പിന്നെ പറയാനുമില്ല.
റഫറണ്ടം നടന്നാൽ 70% ജനങ്ങളും ഹിന്ദുരാഷ്ട്ര വാദത്തെ പിന്തുണയ്ക്കും.മഹത്തരമെന്ന് വാഴ്ത്തപ്പടുന്ന ഭരണഘടന സുപ്രീംകോടതി പാർലമെന്റ് എല്ലാം ജനത്തിന്റെ മതരോഷത്താൽ നിശ്ചലമാകും.Fuck Democracy ബാനർ ഉയർത്തിനടന്ന പലരും മതവെറിയാൽ ഇപ്പോൾ സേവ് കാശ്മീർ മുദ്രാവാക്യം ഉയർത്തുന്നുണ്ട്.
ദേശീയത,രാജ്യസ്നേഹം എന്നിവയൊക്കെ എന്തോ നാണംകെട്ട വികാരമാണെന്ന് ധരിച്ചുവശായിരിക്കുന്നവരാണ് ഇവിടുത്തെ ഇന്റർനാഷണൽ കമ്മ്യൂണിസ്റ്റുകൾ.മതബോധത്താൽ ഉദ്ദീപിക്കപ്പെട്ട വയലന്റായ വിഘടനവാദ മൂവ്മെന്റിനെ പിന്തുണച്ചാൽ ഛിന്നഭിന്നമാകുന്നത് രാഷ്ട്രത്തിന്റെ സെക്കുലർ ഫേബ്രിക്ക് തന്നെയാവും.
ഉയർന്ന ജനാധിപത്യ മൂല്യവും സാംസ്കാരിക അവബോധവും മതേതര വീക്ഷണവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഹിത പരിശോധനയിൽ സമചിത്തതയോടെ അഭിപ്രായം രേഖപ്പെടുത്താനാവു.സ്ക്കോട്ട്ലെന്റ് മോഡൽ റഫറണ്ടം താങ്ങാനുള്ള ത്രാണി ഇന്ത്യയ്ക്കോ കാശ്മീരിനോ ഇന്നില്ല.
പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുത്താൽ കൂടുതൽ നാശമാണ് സംഭവിക്കുന്നത്.കാശ്മീർ നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യ നിലനില്‍ക്കണം ഇന്ത്യൻ സെക്കുലറിസം നിലനില്‍ക്കണം.അതിലാവണം മതേതര ജനാധിപത്യ വിശ്വാസികൾ കൂടുതൽ ഊന്നലും ശ്രദ്ധയും നല്‍കേണ്ടത്. തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും..!
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍