വെള്ളാപ്പള്ളിയുടെ അതിമോഹം അമത് ഷാ ബിജെപിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നോൾ..
ഗുരു ദർശനങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് എസ് എൻ ഡി പി യുടെ നേത്രത്വ ത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുന്നത് വലിയൊരു അപരാധമല്ല. അത്തരം പരീക്ഷണങ്ങൾ കേരളത്തിൽ കഴിഞ്ഞു പോയതുമാണ്. എന്നാൽ ഇപ്പോൾ വെള്ളാപ്പള്ളിയും കുടുംബവും ഈഴവന്റെ പേരിൽ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കാനാണ് നോക്കുന്നത്. അബ്രഹാം മാസ്ലോ അദ്ദേഹത്തിന്റെ മുൻഗണനാ പ്രകാരം ഒരു മനുഷ്യൻ അവനു സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായോക്കെ സുരക്ഷിതമായി കഴിഞ്ഞാൽ പിന്നീട നേതാവാകാൻ കൊതിക്കുമെന്നു പറയുന്നുണ്ട്. ആ അവസ്ഥ യിലൂടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ കടന്നു പോകുന്നത്. അദ്ദേഹത്തിനു ജീവിതത്തിൽ ഇനിയൊരു ഭരണാധികാരി കൂടിയാകനമെന്നുള്ള അതിയായ ആഗ്രഹമുണ്ട്. അത് അമിത് ഷാ ബിജെപി യിലൂടെ നടപ്പിലാക്കാൻ വേണ്ടിയുള്ള പരീക്ഷണം മാത്രമാണ് ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള ചുവടു വെയ്പുകൾ.
വെള്ളാപ്പള്ളിയും ഭാര്യയും മകനുമാണ് നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ഈഴവന്റെ താല്പര്യമാണെങ്കിൽ മറ്റു ഈഴവ നേതാക്കൾ എവിടെ പോയി?. കുടുംബ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ക്രിസ്ത്യാന്മുസ്ലിം സമുദായങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വെള്ളാപ്പള്ളി നടത്തുന്ന വർഗീയ നീക്കങ്ങൾ എസ് എൻ ഡി പി യുടെ ചരിത്ര ത്തെ തന്നെ അദ്ദേഹം വ്യഭിച്ചരിക്കുന്നതിനു തുല്യമാണ്. ഈഴവർ ഉൾപ്പടെ ഉള്ള ഹിന്ദു ജന വിഭാഗം തഴയ പ്പെടുകയാണെന്നും ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ സകലതും കീഴടക്കി വച്ചിരിക്കുകയനെന്നുമുള്ള ശശികല വേർഷൻ അസംബന്ധങ്ങൾ വെള്ളാപ്പള്ളി യും ആവർത്തിക്കുകയാണ്. വസ്തുതാപരമായി ഇവയൊന്നും ശരിയല്ല എന്നതാണ് യാഥാർത്ഥ്യം.
കേരള സംസ്ഥാന ത്തെ സർക്കാർ സർവ്വിസിലും ,പൊതു മേഖല സ്ഥാപനങ്ങളിലും യൂനിവേര്സിട്ടികളിലും പിന്നോക്ക ജന വിഭാഗങ്ങളുടെ പ്രാതിനിധ്യ ത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷന്റെ റി പ്പോർട്ടിൽ സംവരണം മൂലം കാര്യമായ പുരോഗതി നേടിയൊരു സമുദായമായാണ് ഈഴവ സമുദായത്തെ വിലയിരുത്തുന്നത്. മുസ്ലിം സമുദായം ഉൾപ്പെടെ ഉള്ളവർ അവരെ മാതൃകയാക്കണം എന്നും കമ്മിഷൻ പറയുന്നുണ്ട്. സംവരണ സമുദായങ്ങളിൽ സംവരണ നഷ്ടം ഏറ്റവും കുറവുള്ള സമുദായവും കൂടിയാണ് ഈഴവർ. ഒരു നൂറ്റാണ്ട മുമ്പ് അഞ്ചു രൂപ ശമ്പളമുള്ള സർക്കാർ ജോലിയിൽ എങ്കിലും ഒരു ഈഴവ നെയെങ്കിലും നിയമിക്കണ മെന്നും, പാഠ ശാലകളിൽ നിന്നും അവരെ ആട്ടിയോടിക്കുന്നത് അവസാനിപ്പിക്കണ മെന്നും രാജാവിനോട് ഈഴവ മെമോറിയലിലൂടെ യാചിച്ച ഒരു സമൂഹമാണ് ഇന്ന് സർക്കാർ സർവ്വീസിൽ വളർന്നു പന്തലിച്ച് നിൽക്കുന്നത്.
ഈ വലിയ മാറ്റത്തിലേക്കുള്ള സഞ്ചാര ത്തിൽ അവകാശ സംരക്ഷണ പോരാട്ടത്തിൽ ഈഴവന്റെ കൂടെ തോളോട് തോളുരുമ്മി നിന്ന ജന വിഭാഗങ്ങളാണ് ക്രിസ്ത്യാനികളും മുസ്ലിംകളും. ഈഴവ മെമോറിയലൈനും നിവർത്തന പ്രക്ഷോഭത്തിലും അവർ ഒരുമിച്ച് നിന്നു. ഐക്യ കേരളത്തിൽ സാമ്പത്തിക സംവരണ കൊണ്ട് വരാനുള്ള ആദ്യത്തെ ഇ എം എസ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ഈഴവനും മുസ്ലിമും അടങ്ങുന്ന സംവരണ സമുദായങ്ങൾക്ക് വേണ്ടി സി എച്ച് മുഹമ്മദ് കോയ നിയമസഭയിൽ നിരത്തിയ വാദങ്ങൾ ചരിത്ര പ്രസിദ്ധമാണ്. എസ്എൻഡിപി നേതാവായ ആർ ശങ്കറും സി എച്ചും ഒരുമിച്ചാണ് സംവരണ അവകാശ ത്തിനു വേണ്ടി നിയമസഭ യിൽ പോരാടിയത്. ഈപോരാട്ടങ്ങളാണ് കമ്മ്യൂനിസ്റ്റ് സർക്കാരിന്റെ കണ്ണ് തുറപ്പിച്ചതും സാമുദായിക സംവരണം നില നിർത്താൻ പ്രേരിപ്പിച്ചതും. തുടർന്നിങ്ങോട്ട് മുസ്ലിം ലീഗിനോടോപ്പവും പിന്നോക്ക ക്രിസ്ത്യൻ സമുദായങ്ങളോട് ചേർന്ന് നിന്നും ഈഴവർ ഒരുപാട് അവകാശ പോരാട്ടങ്ങളിൽ ഏർപ്പെട്ടു. ഈ അടുത്ത വർഷങ്ങളിൽ വരെ സാക്ഷാൽ വെള്ളാപ്പള്ളി യും ഈ പിന്നോക്ക കൂട്ടായ്മയുടെ നേത്ര നിരയിൽ ഉണ്ടായിരുന്നു.
മോദി എല്ലിൻ കഷണം കാണിച്ചപ്പോൾ ഈ ചരിത്രം അദ്ദേഹം മറന്നു പോവുകയാണ്. സർക്കാർ സർവ്വിസിലോ, വിദ്യാഭ്യാസ പ്രവേശനങ്ങളിലോ മറ്റു സർക്കാർ സംവിധാനങ്ങളിലോ ഹിന്ദുക്കൾക്ക് അർഹമായതു നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ കണക്കുകളുടെ ബലത്തിൽ അത് വ്യക്തമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. പുകമറ സൃഷ്ടിക്കുകയല്ല വേണ്ടത്. കേരളത്തിന്റെ സാമുഹിക അന്തരീക്ഷ ത്തിൽ ഈഴവൻ മന്ത്രിയും മുഖ്യമന്ത്രിയും വരെ തുടർച്ചയായി ആയിട്ടുണ്ട്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുഖ്യ സ്ഥാനത്ത്വി നിൽക്കുന്ന വി എസ് അച്ചുതാനന്ദനും, പിണറായി വിജയനും വി എം സുധീരനും ഒക്കെ ജന്മം കൊണ്ട് ഈഴവരാണ്. ചുരുക്കി പറഞ്ഞാൽ സർക്കാർ സർവിസിൽ ആയാലും കേരളത്തിന്റെ സാമുഹിക മണ്ഡലത്തിൽ ആയാലും ഈഴവനു അഭിമാനകരമായൊരു സ്ഥാനം ഇന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ ക്രിസ്ത്യൻ സമുദായത്തിന് ഒരു മേൽക്കൈ ഉണ്ട് എന്നതൊരു യാധര്ത്യമാണ്. നൂറ്റാണ്ടുകൾക്ക് മുൻപേ മിഷനറി മാരുടെ നേത്രത്വ ത്തിൽ ഉണ്ടായ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഉണ്ടായൊരു സ്വാഭാവികമായൊരു മേൽക്കൈ മാത്രമാണത്. ഈഴവമുസ്ലിം സമുദായങ്ങൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയത് വളരെ വൈകിയാണെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഏതു സമുദായ ത്തിലെ വിദ്യഭ്യാസ സ്ഥാപനമായാലും ബഹു ഭൂരിഭാഗവും ഇന്ന് കച്ച്ചവടവൽക്കരിക്കപ്പെടുകയും സ്വ സമുദായത്തിലെ തന്നെ പാവപ്പെട്ടവനോ, സാധാരണ ക്കാരനോ എത്തിപ്പെടാൻ പറ്റാത്തതായും മാറിയിട്ടുണ്ട്. ഏതു സമുദായ മാനെജ്മെന്റ് നടത്തുന്നതായാലും സർക്കാർ ശമ്പളം നൽകുന്നുണ്ടെങ്കിൽ അവിടങ്ങളിലെ നിയമനം സർക്കാർ തന്നെ നടത്തുന്ന സംവിധാന ത്തെ കുറിച്ചാണ് കേരളത്തിലെ പൊതു സമൂഹം ചിന്തിക്കേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍