വ്യക്തികേന്ദ്രീകൃത ഭരണം ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറാം
വിൽസൺ കരിമ്പന്നൂർ
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഒരു രക്ഷകനെയാണ് ശരാശരി ഇന്ത്യക്കാരൻ കാണുന്നത്. ഇന്ത്യൻ ഭരണരംഗത്തെ നിർഗുണ, നിസ്സംഗ അവസ്ഥയ്ക്ക് വിരാമമിടാൻ എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുരുങ്ങിയ നാളുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത്, ശക്തമായ ഒരു ഭരണം ഇന്ത്യയിൽ നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല.
സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയും നാണ്യപ്പെരുപ്പത്തിലുണ്ടായ കുറവും ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കു ചിറകു മുളപ്പിച്ചിരിക്കുന്നു. ഒരു ഉറച്ച ഭരണം ഇന്ത്യയിൽ ഉണ്ടായിരിക്കുന്നുവെന്നു വിളിച്ചു പറയിക്കുവാൻ തക്കവണ്ണം ഇവിടെ ഒരു മാറ്റം ഉണ്ടായിരിക്കുന്നു. ഇതൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടം ആണെന്ന് നിസ്സംശയം പറയാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെ മെച്ചപ്പെടുമ്പോൾ തന്നെ ഒരു ആശങ്ക മനസ്സിൽ രൂപപ്പെടുന്നത് പറയാതിരിക്കുവാൻ കഴിയുന്നില്ല. എല്ലാം ഒരു വ്യക്തിയിൽ തന്നെ കേന്ദ്രീകരിക്കുന്നത് പോലെ തോന്നുന്നു. ഇന്ന് എല്ലാം മോദിമയമാണ്. മന്ത്രിസഭയുടെ കൂട്ടായ ഭരണം എന്നതാണല്ലോ ജനാധിപത്യഭരണം. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനം മോദിക്ക് ആണ് വോട്ട് നല്‍കിയത്. ബിജെപിക്കോ സ്ഥാനാർത്ഥികൾക്കോ അല്ല. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ദൂരം ആയിരമായിരം കാതങ്ങൾ അകലെയാണ് എന്ന് നാം ധരിക്കേണ്ട. അത് തമ്മിലുള്ള വിടവ് വളരെ ചെറുതാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.
ലോകം കണ്ട ഏകാധിപതികളിൽ പലരും നല്ല ജനാധിപത്യ ഭരണാധികാരികളായിട്ടാണ് തുടക്കം കുറിച്ചത്. മുൻ ഈജിപ്റ്റ് പ്രസിഡന്റ് ഹോസ്നി മുബാറക് മുതൽ സദ്ദാം ഹുസൈൻ വരെ നല്ല ഭരണം കാഴ്ച വച്ചാണ് തുടക്കം കുറിച്ചത്. കേണൽ ഗദ്ദാഫിയും ആദ്യം ജനപ്രിയനായിരുന്നു. എത്ര നല്ല തുടക്കം നല്കിയാലും അധികാരം കേന്ദ്രീകരിക്കപ്പെട്ടാൽ അത് ഏകാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ വഴിതിപ്പോകാൻ സാധ്യത ഉണ്ടെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് താരം. മോദി പറയുന്നത് മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് വാർത്താമാദ്ധ്യമങ്ങളിൽ കൂടി നാം മനസ്സിലാക്കുന്നത്. അത് വായിക്കുന്ന ജനം ആവേശപുളകിതരാകുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ജനം വോട്ട് നല്‍കിയത് മോദിക്കാണ്. ഭരിക്കുവാൻ കഴിവുള്ള മുഖ്യമന്ത്രിമാർ ബിജെപിയിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ആരും നോക്കിയില്ല. മുംബൈയിൽ ഇത്തവണ ജയിച്ച പല ബിജെപി എംഎൽഎമാരെ പറ്റി, വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾക്ക് കാര്യമായ ഒരു വിവരവും ഇല്ലായിരുന്നു. ഉദാഹരണത്തിനു, ദഹിസർൽ നിന്നും വിജയിച്ച മാനിഷ ചൗധരി, സയൺ കോളിവാഡായിലെ എംഎൽഎ തമിഴ് ശെൽവൻ ഒക്കെ തങ്ങളുടെ ജനപിന്തുണ കൊണ്ട് ജയിച്ചവർ എന്ന് പറയുവാൻ പറ്റില്ല. ജനം കണ്ണടച്ച് മോദിക്ക് വോട്ട് ചെയ്തപ്പോൾ ജയിച്ചു കയറിയവർ ആണിവർ. ഇവരെപ്പോലെ അനേകർ ഇത്തവണ വിജയികളായിട്ടുണ്ട്. ഇതൊക്കെ വെളിവാക്കുന്നത് ജനങ്ങൾ മോദി എന്ന വ്യക്തിയിൽ അത്രമാത്രം പ്രതീക്ഷ വച്ച് പുലർത്തുന്നുവെന്നതാണ്.ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.
ഇന്ത്യക്കാരായ നാം എന്നും വ്യക്തിപൂജയിൽ ഊറ്റം കൊള്ളുന്നവരാണ്. നെഹ്റുവിന്റെ കാലം മുതൽ അങ്ങനെയാണ് നാം. അതിനുശേഷം ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി ഒക്കെ ആ ഗണത്തിൽ പെട്ടവരായിരുന്നു. ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.
എന്തിനധികം പറയുന്നു; വിപ്ളവ പ്രസ്ഥാനങ്ങളും വിഭന്നമല്ല. ജ്യോതി ബസു എന്ന മഹാമേരുവിലായിരുന്നു ബംഗാളിലെ കമ്മ്യൂണിസം നിലനിന്നിരുന്നത്. കേരളത്തിലേക്ക് വരുമ്പോൾ, എ കെ ജി, ഇ എം എസ്, നായനാർ, വി എസ്സ് എന്നിവരിലുടെ ആണ് അത് നിലനിന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇങ്ങനെയുള്ള വ്യക്തിപൂജയ്ക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഫലമോ, പ്രസ്ഥാനത്തിന്റെ ജനപിന്തുണ നഷ്ടപ്പെടുകയായിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രി ആക്കാതിരുന്ന ചരിത്രപരമായ വിഡ്ഢിത്തം പാർട്ടിക്ക് ദോഷമേ ചെയ്തിട്ടുള്ളൂ. കേരളത്തിൽ വി എസ്സിന് കടിഞ്ഞാൺ ഇടുവാൻ ശ്രമിച്ചതും പാർട്ടിക്ക് നേട്ടമല്ല ഉണ്ടാക്കിയത്.
നമ്മുടെ വ്യക്തിപൂജരാഷ്ട്രിയം ആണ് ഇതിലൂടെ വെളിവാക്കുന്നത്. അതിന്റെ പിന്നിലെ മന:ശാസ്ത്രം നമ്മുടെ രാജപാരമ്പര്യം ആയിരിക്കാം. നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്. ഈ ആരാധനാഭാവം നിലനിൽക്കുന്നിടത്തോളം കാലം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് കാട്ടിയാലും ജനപിന്തുണ നിലനില്ക്കും. അത് അധികാര കേന്ദ്രീകരണത്തിന്റെ അവസാനരൂപമായ ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറിയെന്നു വരാം. ജനാധിപത്യരാഷ്ട്രങ്ങളിലെ ജനങ്ങളുടെ അനാസ്ഥയാണ്, പലപ്പോഴും ഏകാധിപത്യത്തിലേക്ക് രാഷ്ട്രങ്ങളേ തള്ളിവിട്ടതെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്.
അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കണമെങ്കിൽ ആരാധനാഭാവം കൈവെടിഞ്ഞു വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുവാൻ ജനങ്ങൾ തയ്യാർ ആവണം. അതിനുള്ള പക്വത ഇന്ത്യൻ ജനതയ്ക്കുണ്ടാവട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍