എന്തുകൊണ്ട് ബാലലൈംഗിക പീഡനം
കേരളത്തിൽ എൽ.കെ.ജി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരനെ അറസ്റ്റ് ചെയ്ത വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്. മാനന്തവാടിയിൽ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച 36 കാരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ 2 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. ബാല്യവും, കൗമാരവും ജീവിതത്തിലെ ഏറ്റവും അനുഗ്രഹവും നിർണ്ണായകവുമായ കാലഘട്ടമാണ്. പൂമൊട്ടുകൾ നാളെയുടെ സുന്ദരപുഷ്പങ്ങളായി തീരുന്നതുപോലെ കഞ്ഞുങ്ങളാണ്. നാളെയുടെ പൗരന്മാരും രാജ്യത്തിന്റെ സമ്പത്തും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിരവധി നിരവധി നിയമങ്ങൾ രാജ്യം നിർമ്മിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിയമങ്ങളും അതിലേഐ പഴുതുകളും ഉണ്ട്. എന്നാൽ ഇന്തോനേഷ്യ എന്ന രാജ്യത്ത് വർദ്ധിച്ചുവരുന്ന ശിശുലൈംഗിക പീഡനങ്ങൾക്ക് തടയിടാൻ കടുത്ത ശിക്ഷനൽകാൻ ഒരുങ്ങികഴിഞ്ഞു. അവിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പുരുഷത്വം സ്ത്രീ ഹോർമോൺ കുത്തിവച്ചു നശിപ്പിക്കുകയാണ് ചെയ്യുക. ഇതോടെ പീഡനകാർക്ക് പീഡനക്കാർക്ക് ഷണ്ഡത്വം ശിക്ഷ നൽകുന്ന ചുരുക്കം ചില രാജ്യങ്ങൾക്കൊപ്പമാണ് ഇന്തോനേഷ്യയുടെ സ്ഥാനം. പോളണ്ടിലും, യു.എസിലെ ചില സംസ്ഥാനങ്ങളിലും ദക്ഷിണകൊറിയയിലും ഈ നിയമം നിലവിലുണ്ട്.
ഇന്ത്യയിലാകട്ടെ ഭരണഘടനയും അന്തരാഷ്ട്രപ്രമാണങ്ങളും, അവകാശങ്ങളും ഉയർത്തി പിടിക്കുന്നു. ദുർഭാഗ്യവശാൽ നിയമത്തിന്റെ സംരക്ഷണ വലയത്തിൽ ആയിരിക്കുമ്പോഴും നിരവധി ചൂഷണങ്ങൾക്ക് വിധേയരായി ക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളെ ശാരീരികമായും മാനസികമായും ഏറെ ദോഷമായി ബാധിക്കുന്ന ഒന്നാണ് ലൈംഗികചൂഷണം. ഈ പശ്ചാത്തലത്തിൽ നിലവിലെ നിയമങ്ങളെ ശക്തിപ്പെടുത്തുവാനും കുട്ടികൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്തുവാനും, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുന്നതിലേക്കുമായി ഇന്ത്യൻ പാർലമെന്റ് ലൈംഗികാതിക്രമങ്ങളിൽ നിന്നും 'കുട്ടികൾക്കുള്ള സംരക്ഷണനിയമം 2012'എന്ന പേരിൽ 2012 ജൂൺ 19ന് രൂപം കൊടുത്തു. അത് പ്രാബല്യത്തിൽ വരുകയും ചെയ്തു. ഇന്ത്യശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ നൽകിയിരുന്നത്. എന്നാൽ ഈ വകുപ്പുകൾക്ക് ചില അപാകതകൾ ഉണ്ടായിരുന്നു. ഈ പൂർണ്ണമായും കുട്ടികൾക്കെതിരെയുള്ള ലൈംഗികചൂഷണങ്ങൾ മാത്രമല്ല മുതിർന്നവർക്കുകൂടി ബാധകമാക്കുന്ന വിധത്തിലായിരുന്നു വിഭാവന ചെയ്തിരുന്നത് വ്യസ്ഥിതികളിൽ പലതും സ്ത്രീകൾക്ക് മാത്രമുള്ളതായിരുന്നു. എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ ബാലലൈംഗികചൂഷണത്തിൽ ഇരകളാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാകുന്ന രീതിയിലാണ് ഇന്ത്യൻ പാർലമെന്റ് 2012ൽ ലൈംഗികാക്രമണങ്ങളിൽ കുട്ടികൾക്കുള്ള സംരക്ഷണനിയമം നിർമ്മിച്ചിട്ടുള്ളത് പതിനെട്ട് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികൾക്കാണ് ഈ നിയമപ്രകാരം ഉള്ള സംരക്ഷണം നൽകുന്നത്. ലൈംഗികാക്രമണങ്ങളിൽ നിന്നും കുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്കെതിരെ പ്രത്യേകം കോടതി സ്ഥാപിക്കുക, നടപടിക്രമങ്ങളിൽ ശിശുസൗഹാർദ സമീപനം നടപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രത്യേകതകൾ ഈ നിയമത്തിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ 'കുട്ടി' എന്നാണ് ഉപയോഗിക്കുന്നത് ലൈംഗികമായ ഏത് കുറ്റങ്ങളാണ് ഈ നിയമത്തിൽ പ്രതിപാദിപ്പിച്ചിരിക്കുന്നത്.
ലൈംഗികമായി കുട്ടിയെ ഉപയോഗിക്കുകയോ, അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്തവസ്തുക്കളോ പ്രയോഗിക്കുകയോ ചെയ്യുന്നത് ഏഴ് വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്ത്യം തടവ് ശിക്ഷയും, പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ലൈംഗികചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും, അല്ലെങ്കിൽ ലൈംഗികചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ അല്ലെങ്കിൽ സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ലൈംഗിക അതിക്രമമാണ്. മൂന്നു മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് അവരുടെ സംരക്ഷണചുമതലയുള്ളവരിൽ നിന്നുതന്നെയാണ് എന്നതാണ് ഏറെ ഖേദകരം.
അനാഥാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോളുകൾ, ആശുപത്രി തുടങ്ങിയവരുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ മറ്റ് ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ചുരുങ്ങിയത് പത്തുവർഷം മുതൽ ജീവിതാന്ത്യം വരെ തടവും ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് മാനസികശാരീരിക വൈക്യല്യമുള്ള കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നതിനും, ചുരുങ്ങിയത് ജീവിതാന്ത്യം വരെ തടവും ശിക്ഷ ലഭിക്കാവുന്നതാണ്. ബാലസൗഹാർദപരമായ നടപടി ശ്രമങ്ങളാണ്.
ഈ നിയമത്തിന്റെ പ്രധാനസവിശേഷതകളിൽ ഒന്ന്. കുട്ടികൾക്കെതിരെയുള്ള കുറ്റവിചാരണവേഗത്തിൽ തീർപ്പാക്കാനും ബാലസൗഹൃദ അന്തരീക്ഷത്തിൽ നടത്താനുമായി പ്രത്യേക സെക്ഷൻ കോടതികൾ സ്ഥാപിക്കാനോ അല്ലെങ്കിൽ കുട്ടികൾക്കായുള്ള മറ്റേതെങ്കിലും കോടതികൾ പ്രത്യേകകോടതിയായി പരിഗണിക്കാനോ കോടതി പരിഗണിക്കുന്നു. കുറ്റകൃത്യങ്ങൾക്കുമാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഈ നിയമം ശിക്ഷ നൽകുന്നു. കുറ്റകൃത്യം ചെയ്തില്ല എന്ന കാരണത്താൽ കുറ്റം ചെയ്യാനുള്ള ശ്രമത്തിനുള്ള ശിക്ഷയിൽ നിന്നും ഒഴിവാകില്ല. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരേയും നിയമം കടുത്ത ശിക്ഷ നൽകുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാൾക്ക് പ്രായപൂർത്തിയായില്ലെങ്കിൽ ബാലനീതിപ്രകാരമുള്ള പ്രകാരമുള്ള നിയമവും ശിക്ഷയുമായിരിക്കും നൽകുക. ബാലലൈംഗികചൂഷണം നമ്മുടെ സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഈ സാഹചര്യം സനാധനധർമ്മവും മൂല്യങ്ങളും തകർന്നുക്കൊണ്ടിരിക്കുന്ന വേളയിൽ നല്ല അച്ഛൻ, നല്ല അമ്മ, നല്ല കുടുംബം, ഇവയുടെ അഭാവവും മേൽ വിവരിച്ച കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു. നിയമങ്ങൾ കർക്കശമാക്കുകയും, ശിക്ഷ ഉറപ്പാക്കുകയും, സ്കൂൾ തലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ്. നിയമത്തിന്റെ അപ്പുറം ചെയ്യാവുന്ന പോംവഴി.
കടപ്പാട്: ലൈംഗികാക്രമണങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണം 2012 കെൽസ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍