കൊള്ളയും കൊള്ളിവയ്പ്പും തെണ്ടിത്തരവും സർവ്വമാന ഉഡായിപ്പുകളും കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായ ആദിവാസി സ്ത്രീയെ ജയിലിൽ പൂട്ടിയിട്ടല്ല ജനാധിപത്യം പുലർത്തേണ്ടത്
അഡ്വ. ശ്രീജിത്ത് പെരുമന
യൽവാസിയും സഹോദരിയുമായ സാമൂഹ്യ പ്രവർത്തക ഗൗരി കഴിഞ്ഞ ആറുമാസക്കാലമായി കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇരുട്ടറകളിലാണ്. മൂന്നരവയസ്സുള്ള ആഷിക്ക് എന്ന പൊന്നോമനയുടെ അമ്മയാണ് ഗൗരി. കോർപ്പറേറ്റ് മാഫിയകൾക്കെതിരെയും അനീതികൾക്കെതിരെയും നിരന്ത പോരാട്ടം നയിക്കുന്ന ക്ഷോഭിക്കുന്ന പെൺ യവ്വനമാണവൾ.
എന്നാൽ അധികാരികളുടെയും മാഫിയകളുടെയും കണ്ണിലെ കരടായി മാറിയതിനാൽ ഇപ്പോൾ രാജ്യദ്രോഹിയായിരിക്കുകയാണ്. ഇലക്ഷൻ ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട് പോസ്റ്ററുകൾ അധികച്ചെന്നാണ് കേസ്. പോരാട്ടം എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഗൗരി പോസ്റ്ററുകൾ പതിച്ചത്. എന്നാൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ് പ്രവർത്തകയാണ് ഗൗരിയെന്നും , മാവോയിസ്റ്നുവേണ്ടി മുദ്രാവാക്യം മുഴക്കിയെന്നും മറ്റുമുള്ള തിരക്കഥകളും എഫ് ഐ ആരിൽ എഴുതി ചേർത്ത ശേഷം UAPA എന്ന രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലടച്ചത്.
കൂലിപ്പണിക്കാരനായ ഭർത്താവ് അഷറഫ് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്. ഭർത്താവുമൊന്നിച്ചു തിരുനെല്ലിയിലെ വനത്തിനുള്ളിലുള്ള കുടിലിലാൺയിരുന്നു താമസിച്ചു വന്നിരുന്നത് എന്നാൽ മൂന്നു വർഷങ്ങൾക്ക് മുൻപ് ആനയുടെ ആക്രമണത്താൽ കുടിൽ തകർന്നതിനാൽ കണ്ണൂർ ജില്ലയിലെ കേളകത്തുള്ള സുഹൃത്തിന്റെ ഷെഡിലേക്ക് താമസം മാറുകയായിരുന്നു. കൂലിപ്പണിയെടുത്ത ജീവിക്കുന്നതിനിടയിലാണ് ഗൗരി ജയിലിലാകുന്നത്. കള്ളക്കഥകൾ മെനഞ്ഞാണ് ആരുടെയൊക്കെയോ താത്പര്യങ്ങൾ സംരക്ഷിക്കാൻ പൊലീസും ഭരണകൂടവും ശ്രമിക്കുന്നത്. തന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അമ്മയെ കാണണം എന്ന വാശിയിലാണ് കഴിഞ്ഞ ആറുമാസക്കാലമായി മകൻ ആഷിക്. ജയിലിന്റെ ചുവരുകൾക്കിടയിൽ തന്റെ അമ്മയെ കാണുന്ന മകന്റെ അവസ്ഥ കേരളലിയിപ്പിക്കുന്നതാണ്. സംസ്ഥാനത്ത UAPA ചുമത്തുന്ന ആദ്യത്തെ ആദിവാസി സ്ത്രീ ഗൗരിയാണ്. ഗൗരിയോടൊപ്പം സംസ്ഥാനൊട്ടാകെ അറസ്റ്റിലായ 8 ഓളം ആളുകൾക്ക് ജാമ്യം കിട്ടിയപ്പോഴും ഗൗരി ഇപ്പോഴും സെൻട്രൽ ജയിലിന്റെ ഇരുട്ടറകളിലാണ് എന്നത് നമ്മുടെ ജനാധിപത്യത്തെപ്പോലും ലജ്ജിപ്പിക്കുന്നു.
മാനന്തവാടി സ്വദേശിയായ ചാത്തൻ എന്ന പോരാട്ടം സംഘടനയുടെ പ്രവർത്തകനും ഗൗരിക്കും മാത്രമാണ് ഇലക്ഷൻ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു എന്ന പേരിൽ UAPA ചുമത്തിയതിൽ ഇനിയും ജാമ്യം ലഭിക്കാനുള്ളത്. തലപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളിൽ പോസ്റ്റർ പതിച്ചുവെന്നതാണ് ഇവർക്കെതിരായ കേസ്. മനോയ്സ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊലീസ് ആരോപിക്കുന്നു.
ഗൗരി അറസ്റിലായതും രാജ്യദ്രോഹം ചുമത്തിയതുമെല്ലാം അറിഞ്ഞിരുന്നു എങ്കിലും ഇന്നത്തെ മാദ്ധ്യമം ദിനപത്രത്തിൽ സുഹൃത്തും മാദ്ധ്യമ പ്രവർത്തകനുമായ എഴുതിയ ഹൃദയ ഭേദകമായ ഒരു കുറിപ്പും ചിത്രവും കണ്ട ശേഷമാണ് ഗൗരിയുടെ ഭർത്താവായ അഷറഫിനെ വിളിക്കുന്നത്. കാര്യങ്ങൾ ചോദിക്കത്തരിയും മുൻപ് ഞാൻ വാക്കലിന്റെ വീട്ടിലേക്ക് വരാം സ്ഥലത്തുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ അഷറഫ് ഇക്കയും സുഹൃത്തും മകൻ ആഷിക്കും വീട്ടിലെത്തി. കാര്യങ്ങൾ വിശദമായി സംസാരിച്ചു ,,, ആഷിക് വികൃതികാണിച്ചു വീട്ടിനുള്ളിലൂടെ ഓടി നടക്കുന്നുണ്ടായിരുന്നു. മറ്റന്നാൾ ഒരു പ്രതിഷേധ സംഗമം മാനന്തവാടിയിൽ വച്ച് നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്നും അഷറഫ് പറഞ്ഞു. കേവലം ഒരു മനുഷ്യാവകാശ ലംഘനത്തിനുമപ്പുറം ദയനീയമാണ് ഗൗരിയുടെയും അഷറഫിന്റെയും ആഷിഖിനെയും ജീവിത കഥ എന്ന് നേരിട്ട് ബോധ്യമായി. ഓണക്കാലത്ത് ട്രൈബലിൽ നിന്നും കിട്ടിയ അറിയും സാധനങ്ങളും ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കുന്നു, പറക്കമുറ്റാത്ത മകൻ ആഷിക്ക് എപ്പോഴും കൂടെയുള്ളതുകൊണ്ട് കൂലിപ്പണിക്ക് പോകുന്നതിന്നോ, മറ്റു കാര്യങ്ങൾക്കോ സാധിക്കുന്നില്ല അഷറഫ് ഇക്ക പറഞ്ഞു നിർത്തി. അപ്പോഴേക്കും ഉച്ചയൂണിനു സമയമായിരുന്നു. എന്നാൽ കാട്ടികുളത്തുള്ള ഒരു ഹോട്ടലിൽ വച്ച് അവർ ഭക്ഷണം കഴിച്ചിരുന്നു എന്നാൽ കഴിക്കാത്ത ആഷിക്ക് എന്റെ കൂടെ കഴിച്ചു.
ഗൗരിയുൾപ്പെടെയുള്ള അടിസ്ഥാന വർഗ്ഗം നിലനിൽപ്പിനായി നിയമവിധേയമായ മാർഗ്ഗങ്ങളിലൂടെ നടത്തുന്ന ചെറുത്ത് നിൽപ്പുകളും സമരങ്ങളും അധികാരവർഗ്ഗം അടിച്ചമർത്തുകയും മാവോയിസ്റ്റോ നക്സലൈറ്റ്റോ തീവ്രവാദികളോ, രാജ്യദ്രോഹികളോ ഒക്കെയാക്കി കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും ജയിലിലടക്കുകയും ചെയ്യുന്നതിനെതിരെ എല്ലാവിധ അനുഭാവവും സഹായങ്ങളും ഞാൻ അഷറഫിന് വാഗ്ദാനം ചെയ്തു. ഒപ്പം ജില്ലാ കോടതിയിൽ നിന്നും ഇനിയും ജാമ്യം ലഭിച്ചില്ലെങ്കിൽ ബഹു ഹൈക്കോടതിയെ സമീപിക്കാനുള്ള സഹായം നൽകാമെന്ന് ഉറപ്പുകൊടുത്തു. 'അമ്മ ജയിലിലായതോ സമരം ചെയ്യുന്നതോ ഒന്നുമറിയാതെ നിഷ്ക്കളങ്കമായ ആഷിക്കിന്റെ ബാല്യം അപ്പോഴും കുസൃതികാട്ടി ഓടിനടക്കുന്നുണ്ടായിരുന്നു.
ഗൗരിയെ പോലുള്ള ക്രിയാത്മക യുവത്വത്തെ ജയിലറകൾക്കുള്ളിൽ രാജ്യദ്രോഹിയാക്കി അടച്ചിടുന്നത് നമ്മുടെ കൊട്ടി ഘോഷിക്കപ്പെടുന്ന ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ജനകീയ സമരങ്ങളെ സഹിഷ്ണുതയോടെ കാണാൻ ഭരണകൂടങ്ങൾക്ക് സാധിക്കണം. ദളിതരും അടിസ്ഥാന വർഗ്ഗങ്ങളും നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും നിയമലംഘനവുമാണ് എന്നതിൽ സംശയമില്ല. മാസങ്ങളും വർഷങ്ങളും ജയിലിട്ട ശേഷം വിചാരണ ചെയ്തു തെളിവുകളില്ലാതെ വെറുതെ വിടുകയാണ് ഇത്തരം കേസുകളിൽ സാധാരണയായി സംഭവിക്കാറുള്ളത്. നിരപരാധിയായി ജയിൽ കിടന്ന കാലഘട്ടങ്ങളിൽ ഓരോരുത്തരും അനുഭവിക്കുന്ന ശാരീരിക മാനസിക വിഷമതകൾക്കും ക്ലേശങ്ങൾക്കും ഭരണകൂടങ്ങൾ നഷ്ടപരിഹാരങ്ങൾ പോലും നൽകാറുമില്ല എന്നത് ഭരണകൂട ഭീകരതയാണ്. അതുകൊണ്ടു തന്നെ ഏതു പ്രതികൾക്കും കിട്ടേണ്ട മനുഷ്യത്വപരമായ ഭരണഘടനാപരമായ നീതിയും അവകാശങ്ങളും ഗൗരിയെ പോലുള്ള ആളുകൾക്ക് നിഷേധിക്കപ്പെട്ടുകൂടാ. ഇത്തരം നീതിനിഷേധങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്ത കെടുത്തും എന്നുമാത്രമല്ല സാമൂഹിക അസന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യും. ലക്ഷാധിപതിയാകുന്നതിനോ കോടികൾ സമ്പാദിക്കുന്നതിനോ ആഡംബരങ്ങൾക്കോ വേണ്ടിയല്ല ഗൗരിയെ പോലുള്ളവർ സമരമുഖത്തേക്ക് എത്തുന്നതെന്ന് യാഥാർഥ്യം നാം പൊതുജനം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എനിക്കും നിങ്ങൾക്കും നമുക്കും ലഭിക്കേണ്ട അവകാശങ്ങൾക്കു വേണ്ടിയും , പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്വന്തം നാടും വീടും ഊണും ഉറക്കവും ഉപേക്ഷിച്ചു ഒരു പറ്റം ആളുകൾ സമരമുഖത്തേക്ക് എത്തുന്നത്. ജനങ്ങങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനത്തിന്റെ അവകാശങ്ങളെ സംരക്ഷസിച്ചില്ലെങ്കിൽ ഇനിയും ഗൗരിമാർ ഉണ്ടായിക്കൊണ്ടിരിക്കും അവർ നിങ്ങളുടെ ജയിലുകൾ നിറയ്ക്കും അങ്ങനെ ജനത്തിനു മുൻപിൽ ഭരണകൂടങ്ങൾക്ക് അടിയറവു പറയേണ്ടിവരും എന്നത് മറക്കരുത്. ചൈനയിലെ ടിയാന്മെൻ സ്ക്വയർ മുതൽ ഡൽഹിയിൽ ആം ആദ്മി ഭരണകൂടം വരെ നമുക്ക് മുൻപിൽ അനുഭവങ്ങൾ ഏറെയുണ്ട് എന്നത് മറക്കരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍