മലപ്പുറത്തെ ഫുട്ബോൾ ജ്വരമറിയുന്ന മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ വോട്ടഭ്യർഥിക്കാൻ മൈതാനങ്ങളിൽ സജീവം; ഫുട്ബോൾ തട്ടിയും, കളിക്കാരെ പരിചയപ്പെട്ടും മത്സരം ഉദ്ഘാടനം ചെയ്തും വോട്ടഭ്യർഥനകൾ നടത്തി ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും; ദേശീയ രാഷ്ട്രീയമും മോദിയും മുഖ്യ പ്രചരണവിഷയം
ജംഷാദ് മലപ്പുറം
മലപ്പുറം: കാൽപന്തുകളി എന്ന വികാരത്തെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാരോട് വോട്ടഭ്യർഥിക്കാൻ മൈതാനങ്ങളിൽ സജീവമായി മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ. മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി മുസ്ലിംലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയും, പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറുമാണ് ഫുട്ബോൾ ഗ്രൗണ്ടുകളിലെത്തി പന്തുതട്ടിയും കളിക്കാരെ പരിചയപ്പെട്ടും വോട്ടഭ്യർഥന നടത്തുന്നത്. മലപ്പുറം കോട്ടപ്പടി വലിയവരമ്പിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിനെത്തിയ കുഞ്ഞാലിക്കുട്ടി ഗൗണ്ടിലെത്തി കളിക്കാരെ മുഴൂവൻ പരിചയപ്പെട്ടാണ് വോട്ടഭ്യർഥന നടത്തിയത്. സ്ഥാനാർത്ഥി വന്നതറിഞ്ഞതോടെ പ്രദേശത്ത് ആളുകൾ വീണ്ടും കൂടി, ശേഷം മത്സരത്തിന്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കളി തുടങ്ങുന്നതിന് മുമ്പ് മൈതാനിയിൽ അണി നിരന്ന കളിക്കാരെ സംഘാടകംരോടൊപ്പം എത്തി കുഞ്ഞാലിക്കുട്ടി പരിചയപ്പെട്ടു. ശേഷം കളികാണാൻ തിങ്ങിക്കൂടിയ ഫുട്ബോൾ ആരാധകരോടും വോട്ടഭ്യർഥന നടത്തിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടത്.
തിരൂർ വെട്ടം ആലിൻചുവടിൽനടക്കുന്ന ഫുട്ബാൾ ടൂർണ്ണമെന്റിലേക്കാണ് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ എത്തിയത്. തുടർന്ന് കളിക്കാരുമായും, കാണികളുമായും സൗഹൃദം പങ്കിടുകയും വോട്ടഭ്യർഥിക്കുകയും ചെയ്തു. കാണികളെ കയ്യിലെടുക്കാൻ ഇ.ടി ഫുട്ബോളെത്ത് തട്ടുകയുംചെയ്തു. മത്സരംകാണാൻ ചുറ്റുംകൂടിയവരാണ് സ്ഥാനാർത്ഥിയോട് പന്തുതട്ടാൻ ആവശ്യപ്പെട്ടത്. ഇതോടെ കരഘോഷങ്ങളും ഉയർന്നതോടെ ഇ.ടി പന്തുപോസ്റ്റിലേക്ക് അടിച്ചു. ഇത്ഫോട്ടോയെടുക്കാനും ആളുകൾഓടിക്കൂടി. ഇത്തരത്തിൽ വിവിധ ടൂർണമെതന്റുകളിൽ മുഖ്യാതിഥിയായും, ഉദ്ഘാടക വേഷത്തിലും ഇനിയും സ്്ഥാനാർഥികൾ എത്തും.
മുസ്ലിംലീഗിന്റെ ആകെയുള്ള രണ്ട് ലോകസഭാ സീറ്റുകളാണ് മലപ്പുറവും, പൊന്നാനിയും, ഇരുമണ്ഡലങ്ങളും കുത്തക സീറ്റാണെങ്കിലും ഇത്തവണ പൊന്നാനിയിൽ മത്സരം കടുക്കുന്ന പ്രതീതിയാണ്. ഇതിനാൽ തന്നെ ഇ.ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണങ്ങളാണ് പൊന്നാനിയിൽ നടക്കുന്നത്. ഇ. ടി മുഹമ്മദ് ബഷീർ പ്രചാരണം നിലവിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. രണ്ടാംഘട്ടത്തിൽ ദേശീയ രാഷ്ട്രീയമാണ് ഇ.ടി മുഖ്യ പ്രചരണായുധമാക്കുന്നത്.
ദേശീയതലത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നി നിന്നുള്ള പ്രചരണമാണിപ്പോൾ നടത്തുന്നത്. മുൻവിദ്യാഭ്യാസ മന്ത്രികൂടിയായ ഇ.ടി വിവിധ കോളജുകൾ ഇതിനോടകം സന്ദർശിച്ചു. വിദ്യാർത്ഥികളോടൊപ്പം ചേരുമ്പോൾ കാഴ്ചപ്പാടുകൾ പങ്ക് വെക്കുന്ന അദ്ധ്യാപകനായി മാറിയാണ് ഇ.ടി കുട്ടികളെ കയ്യിലെടുക്കുന്നത്. ഇത് തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോൾ മാവൂർ ഗ്വാളിയോർ റയോസിലെ പഴയ തൊഴിലാളി നേതാവിന്റെ പരിചിതഭാവവും ഇ.ടിയിലുണ്ട്, മനുഷ്യാവകാശ ധ്വംസനങ്ങളും, ന്യൂനപക്ഷാവകാശ ലംഘനങ്ങളും ഉണ്ടാകുമ്പോൾ വർധിത വീര്യത്തോടെ ലോക്സഭയിൽ ഉന്നയിക്കുന്ന നേതാവിനോട് രാഷ്ട്രീയം ചർച്ച ചെയ്യാനും, സെൽഫിയെടുക്കാനും കുട്ടികളുടെ തിരക്കാണ്. ഇന്നലെ തിരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇ. ടി മുഹമ്മദ് ബഷീർ പര്യടനം നടത്തി.
ആതവനാട് ശിഹാബ് തങ്ങൾ മെമോറിയൽ വനിതാ കോളെജ്, കാട്ടിലങ്ങാടി യതീംഖാന, മലബാർ കോപ്പറേറ്റിവ് ടെക്സ്റ്റയിൽ ലിമിറ്റഡ്, ബാഫഖി യതീംഖാന, വളാഞ്ചേരി മർക്കസ്, ബി എഡ് കോളെജ്, വളവന്നൂർ അൻസാർ അറബിക് കോളെജ്, ആമിന ഐ ടി സി, പുത്തനത്താണി സി പി എ കോളെജ് എന്നിവ സന്ദർശിച്ചു. വെട്ടം ആലിൻചുവടിൽ ഫുട്ബാൾ ടൂർണ്ണമെന്റിലെത്തിയ ഇ. ടി കളിക്കാരുമായും, കാണികളുമായും സൗഹൃദം പങ്കിട്ടു. തുടർന്ന് തലക്കാട് പുളിയങ്ങാടിയിൽ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷനിലും പങ്കെടുത്തു. വൈകീട്ട് കടുങ്ങാത്ത്കുണ്ടിൽ മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ പങ്കെടുത്തു.
ഇന്ന് കോട്ടക്കൽ മണ്ഡലത്തിലാണ് പര്യടനം നടക്കുന്നത്.
മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പര്യടനം ഇന്നും പുരോഗമിക്കയാണ്. വിവിദ ഇടങങളിൽ സന്ദർശനം നടത്തിയ ശേഷം രാത്രി ഏഴിന് പാണ്ടിക്കാട് ടൗണിൽ നിന്ന് തുടങ്ങി മാറാട്ടപ്പടി, പയ്യപ്പറമ്പ് എന്നിവിടങ്ങൾ സന്ദർശിച്ച് വെള്ളുവങ്ങാടിൽ സമാപിക്കും.
കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭ, പൂക്കോട്ടൂർ, മൊറയൂർ, പുൽപറ്റ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. ഞായറാഴ്ച ദിവസങ്ങളിൽ വിശ്വാസികളെയും ക്രിസ്ത്യൻപള്ളികളും സന്ദർശിക്കലാണ് ലക്ഷ്യം. കഴിഞ്ഞ ഞായറാഴ്ച്ച ഇതിന്റെ ഭാഗമായി രാവിലെ ഒമ്പതിന് മലപ്പുറം സെന്റ് ജോസഫ് ചർച്ചിലെത്തി. ഫെറോന വികാരി റവ.ഫാ. ജോസഫ് വർഗ്ഗീസ്, അസി. വികാരി ഫാ. ലിന്റോ എന്നിവരുമായി കൂടി കാഴ്ച നടത്തി.
വിശ്വാസികളെ കണ്ട് പ്രാർത്ഥനയും പിന്തുണയും തേടി. ശേഷം മലപ്പുറം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ശ്രീ തൃപുരാന്തക ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രം ഭാരവാഹികൾ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്കായി നൽകിയത്. പ്രാർത്ഥനക്കെത്തിയ വിശ്വാസികളെ കണ്ട് വോട്ടഭ്യാർത്ഥിച്ചു. 9.30ന് കാളമ്പാടി കോട്ടുമല ഇസ്്ലാമിക കോംപ്ലക്സിലെത്തി. വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രിയനേതാവിനൊപ്പം ദീർഘനേരം ചെലവഴിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍