രണ്ടുതവണ തോൽവി ആവർത്തിച്ചിട്ടും തിരുവനന്തപുരവും വയനാടും മാവേലിക്കരയും വിട്ടുകൊടുക്കാൻ വിസമ്മതിച്ച് സിപിഐ; പൊന്നാനിയും മലപ്പുറവുമായി രണ്ടു സീറ്റുകളെങ്കിലും വിട്ടുനൽകണമെന്ന സിപിഎം നിർദ്ദേശി തള്ളി പ്രചരണവുമായി മുൻപോട്ട്; മാവേലിക്കരയിലോ തിരുവനന്തപുരത്തോ വിട്ടുതരണമെങ്കിൽ സിപിഐ പകരം ചോദിക്കുന്നത് കോട്ടയം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയിലെ സീറ്റ് നില സംബദ്ധിച്ച് എൽ.ഡിഎഫിൽ തിരക്കിട്ട ചർച്ച. നിലവിൽ മത്സരിക്കുന്ന നാല് സീറ്റുകളിൽ തന്നെ തങ്ങൾ ഇത്തവണയും മത്സരിക്കുമെന്ന നിലപാടണ് സിപിഐ ആവർത്തിക്കുന്നത്. എന്നാൽ മുൻപ് സിപിഐ നിന്ന് ജയിച്ച് തിരുവനന്തപുരവും വയനാടും മാവേലിക്കരും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കര മണ്ഡലം സിപിഎം വാശിയോടെ കാണുന്ന തിരഞ്ഞെടുപ്പാണ്. കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് വെള്ളിക്കൊടി പാറിച്ച് ജയിച്ച മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പിക്കണമെന്നാണ് സിപി.എമ്മിന്റെ ആഗ്രഹം. എന്നാൽ സിപിഐ ഇത് അംഗീകരിക്കാനും തയ്യാറായിട്ടില്ല.
കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലും പത്തനംതിട്ടയും മാത്രമാണ് തെക്കൻ ജില്ലകളിൽ ഇടതുപക്ഷത്തിന് നേടാൻ കഴിഞ്ഞത് ദുർബലരാ സ്ഥാനാർത്ഥികൾ മൂലമാണ് ഇവിടുത്തെ ദയനീയ പരാജയം സംഭവിച്ചതെന്നാണ് വിലയിരുത്തൽ വന്നത്. കൊല്ലം മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെതിരെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.എ ബേബിയെ സിപിഎം മത്സരിപ്പിച്ചിട്ടും എട്ടുനിലയിലാണ് പൊട്ടിയത്. ഇവിടുത്തെ സമുദായ ധ്രൂവീകരണ പാനലാണ് തോൽവിക്ക് പിന്നിലെന്ന് പിന്നീട് പാർട്ടി വിലയിരുത്തൽ വന്നത്.
സിപിഐയോട് ചോദിച്ചിട്ടുള്ള സീറ്റുകൾ വിട്ടുനൽകില്ലെന്ന് നേതൃത്വം കട്ടായം പ്രകടിപ്പിച്ചു കഴിഞ്ഞു.ഈ നാലു മണ്ഡലങ്ങളിലും പ്രത്യേകം സംഘടനാ തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്നു ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം തിരഞ്ഞെടുപ്പ് ഒരുക്കം അവലോകനം ചെയ്യും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നിവയാണു സിപിഐയുടെ നാലു സീറ്റുകൾ. ഇവയിൽ തൃശൂരിൽ മാത്രമാണു പാർട്ടി വിജയിച്ചത്. സിപിഐയുടെ ഏക ലോക്സഭാ എംപിയാണ് തൃശൂരിൽ ജയിച്ച സി.എൻ.ജയദേവൻ. ബാക്കി മൂന്നിടത്തും ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയതും. കർഷക പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള ആലപ്പുഴ മണ്ഡലത്തിൽ സമുദായ വോട്ടുഖൽ പറഞ്ഞും വേട്ടു നോടാൻ സിപിഎം അവസാന വട്ട ശ്രമത്തിന് തുനിഞ്ഞെങ്കിലും ആലപ്പുഴ ജില്ല സെക്രട്ടറി കൂടിയായ ചന്ദ്രബാബു ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇവിടെ നിന്നും മത്സരിച്ച് ജയിച്ച കെ.സി വേണുഗോപാലിന് ഇത്തവണയും മണ്ഡലത്തിൽ വിജയസാധ്യത ഏറെയാണ്.
കഴിഞ്ഞ രണ്ടുതവണയും തോറ്റ തിരുവനന്തപുരം, മാവേലിക്കര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തിൽ സിപിഐ പുനരാലോചനയ്ക്കു തയാറാകുമെന്ന പ്രതീക്ഷ സിപിഎം കേന്ദ്രങ്ങൾക്കുണ്ട്. പ്രത്യേകിച്ചു തിരുവനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിൽ നോട്ടവുമുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഇവിടെ തോറ്റുവെന്നതിനപ്പുറം 2014ൽ പേയ്മെന്റ് സീറ്റ് വിവാദത്തിൽ കുടുങ്ങിയെന്ന പേരുദോഷവും തിരുവനന്തപുരത്തിന്റെ കാര്യത്തിൽ പാർട്ടിക്കുണ്ട്. എന്നാൽ അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവിനെ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയേൽപിച്ചുകൊണ്ട് അത്തരം വിട്ടുവീഴ്ചകൾക്കൊന്നുമില്ലെന്ന സന്ദേശം സിപിഐ നൽകി. തിരുവനന്തപുരം സി.പിഎമ്മിന് വിട്ടുനൽകുന്ന കാര്യത്തിൽ, എൽ.ഡിഎപ് കൺവീനർ വൈക്കം വിശ്വനുമായി മുൻപ് കൂടിയാലോചനകൾ നടത്തിയിരുന്നെങ്കിലും അതിലൊരു തീുമാനം ഉടനുണ്ടാകില്ലെന്നാണ് സൂചന.
മുൻ മന്ത്രിയും എഐടിയുസി ജനറൽ സെക്രട്ടറിയുമായ കെ.പി.രാജേന്ദ്രനാണു സിറ്റിങ് സീറ്റായ തൃശൂരിന്റെ ചുമതല. നിർവാഹകസമിതി അംഗങ്ങളായ പി.പ്രസാദ്(മാവേലിക്കര), പി.പി.സുനീർ (വയനാട്) എന്നിവർക്കും ചാർജ് നിശ്ചയിച്ചു. നാലിടത്തും ബൂത്ത്തലം വരെ കമ്മിറ്റികൾ രൂപീകരിക്കാനുള്ള നടപടികൾക്കും നിർദ്ദേശം നൽകി. 20 മണ്ഡലങ്ങളിലും നേരത്തേ പാർട്ടിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറോടെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ നീങ്ങാനാണു വിവിധ ഘടകങ്ങളോടു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആലോചനകളിലേക്കു കടക്കാൻ നാലു ജില്ലാ നേതൃത്വങ്ങളോടും വൈകാതെ നിർദ്ദേശിക്കും. തിരുവനന്തപുരം, വയനാട്, മാവേലിക്കര എന്നീ മണ്ഡലങ്ങൾ വിട്ടുനൽകണമെങ്കിൽ പകരം കോട്ടയം വിട്ടുനൽകണമെന്നാമ് സിപിഐയുടെ ആവശ്യം. എന്നാൽ കോട്ടയത്ത് കെ.എം മാണിയുടെ മകൻ ഇത്തവണയും യു.ഡി.ഫ്് പ്രതിനിധിയായി മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടെങ്കിലും സിപിഎം ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യത. ഇടുക്കിയിൽ സി.പിഎം പിന്തുണയോടെ മത്സരിച്ച് ജയിച്ച ജോയ്സ് ജോർജ് എംപി ഭൂമി വിവാദത്തിൽപ്പെട്ടതോടെ ഇവിടെ സി.പിഎം സ്ഥാനാർത്ഥിയെ നിർത്താനും ആലോചനയുണ്ട്.
2009ൽ സിപിഐയുടെ പൊന്നാനി സീറ്റെടുക്കാൻ സിപിഎം നടത്തിയ നീക്കം എൽഡിഎഫിൽ വൻ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. അതിനു പകരം ലഭിച്ച പുതിയ ലോക്സഭാ സീറ്റായ വയനാട്ടിൽ രണ്ടുതവണയും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റ് മണ്ഡലത്തിനു കീഴിലുണ്ടായ നേട്ടം വിശകലനം ചെയ്തുള്ള ആലോചനകൾ സിപിഎം ക്യാംപിലുണ്ട്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- മറാത്താ ഛത്രപതി ശരദ് പവാർ എന്ന വന്മരം വീഴുമ്പോൾ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍