മംഗൾയാൻ ശ്രദ്ധ നേടാതിരിക്കാൻ പാശ്ചാത്യ ഗൂഢാലോചന ശക്തം; ക്യൂരിയോസിറ്റിയുടെ പുതിയ ചിത്രങ്ങൾക്ക് വൻ പ്രചാരണം; ഇന്ത്യക്ക് ദാനം ചെയ്യുന്ന പണത്തെക്കുറിച്ച് എങ്ങും ചർച്ച
പാശ്ചാത്യരാജ്യങ്ങൾ മനുഷ്യവംശത്തിന് ചെയ്ത സംഭാവനകളെ ഒരിക്കലും കുറച്ച് കാണാനാവില്ല. മനുഷ്യവംശത്തിന്റെ ഗതി തിരിച്ചു വിട്ട സുപ്രധാന കണ്ടുപിടിത്തങ്ങളിലധികവും പടിഞ്ഞാറൻ നാടുകളിലെ ശാസ്ത്രപ്രതിഭകളുടെ സംഭാവനയാണ്. എന്നാൽ കാലാന്തരത്തിൽ ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളും ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വൻ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ ഭാരതത്തിന്റെ യശസ്സുയർത്തിയ ചൊവ്വാപര്യവേഷണ പദ്ധതിയായ മംഗൾയാൻ. പാശ്ചാത്യ മാദ്ധ്യമങ്ങൾ ഈ വിജയത്തിന് പ്രാധാന്യം നൽകി പ്രചാരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ നേർ വിപരീതമായി പ്രതികരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായത് മംഗൾയാനിന്റെ പ്രാധാന്യം കുറയ്ക്കാൻ പാശ്ചാത്യരാജ്യങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ സംശയമുയരുന്നത്. ഇതിന്റെ ഭാഗമായി മംഗൾയാനിന്റെ പ്രാധാന്യം നഷ്ടപ്പെടുത്താനെന്നോണം നാസയുടെ ചൊവ്വാദൗത്യമായ ക്യൂരിയോസിറ്റിയെ സംബന്ധിച്ച വാർത്തകൾക്ക് അമിത പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നതായി കാണാം.
ക്യൂരിയോസിറ്റി അയച്ച വിചിത്രമായ ചിത്രങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകൾ ഡെയിലി മെയിൽ അടക്കമുള്ള പാശ്ചാത്യമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അതായത് ചൊവ്വയുടെ ഉപരിതലത്തിലെ അപൂർവാകൃതി പൂണ്ട പാറകളുടെ ചിത്രങ്ങൾ ക്യൂരിയോസിറ്റി അയച്ചിരിക്കുന്നു. ഒരു ട്രാഫിക് സിഗ്നൽ ലൈറ്റിന് സമാനമായ വിചിത്രമായ പാറക്കഷണം അതിലൊന്നാണ്. ഇതിന് അമിത പ്രാധാന്യം ഡെയിലി മെയിൽ നൽകിയതായി കാണാം. 1.8 മീറ്റർ ഉയരമുള്ള ഈ പാറയുടെ ചിത്രം ക്യൂരിയോസിറ്റി റോവറിന്റെ ലെഫ്റ്റ് ഹാൻഡ് സൈഡ് മാസ്റ്റ് ക്യാമറയാണ് പകർത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങളിൽ നിന്നും ഈ പാറക്കഷണത്തിന്റെ വിചിത്രാകൃതി തിരിച്ചറിഞ്ഞത് ബ്രിസ്റ്റോളിലെ വീഡിയോ ജേർണലിസ്റ്റായ ജോയ് സ്മിത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. താൻ തിരിച്ചറിഞ്ഞ ഈ പാറയുടെ രൂപം ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെ പലരും തന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നുവെന്നു ജോയ് സ്മിത്ത് പറയുന്നു.
ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്യൂരിയോസിറ്റി ബോളിന്റെ ആകൃതിയിലുള്ള ഒരു പാറക്കഷണം ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയതിനും ഡിസ്കവറി ന്യൂസ് അടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങൾ അമിതപ്രാധാന്യം നൽകിയിരുന്നു. ക്യൂരിയോസിറ്റി ഇപ്പോൾ നില കൊള്ളുന്ന ചൊവ്വയിലെ മൗണ്ട്ഷാർപ്പിന്റെ ബേസ് അത്ഭുതപ്പെടുത്തുന്ന മേഖലയാണെന്നും ഇതിലൂടെ ചൊവ്വയുടെ ചരിത്രം അനാവരണം ചെയ്യാനാകുമെന്നുമുള്ള രീതിയിൽ വൻ പ്രാധാന്യമാണ് ക്യൂരിയോസിറ്റിക്ക് ലഭിക്കുന്നത്.
തങ്ങൾക്ക് ഇതു വരെ സാധിക്കാത്ത ചൊവ്വാദൗത്യം ഇന്ത്യം വിജയിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ പാശ്ചാത്യ മാദ്ധ്യമങ്ങൾ മംഗൾയാന്റെ പ്രയാണത്തിന് മുമ്പെ തന്നെ പ്രചാരണം നടത്തിയിരുന്നു. പത്തു മാസം മുമ്പ് പര്യവേഷണം നടത്തിയപ്പോൾ അനേകം കോടി രൂപ ഇതിനായി പൊടിക്കുന്ന രാജ്യത്തിന് എന്തിന് ജീവകാരുണ്യ സഹായം നൽകണമെന്ന് ബിബിസിയും ഡെയ്ലി മെയിലും മുൻകൈ എടുത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ബ്രിട്ടൻ ഇന്ത്യക്ക് ധനസഹായമായി നൽകിയ 280 മില്യൺ പൗണ്ടിനെ മുൻനിർത്തിയായിരുന്നു ഈ വിമർശനങ്ങൾ.
ചൊവ്വയിലേക്കുള്ള ആദ്യദൗത്യങ്ങൾ ഒരു രാജ്യത്തിനും വിജയിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന സാധ്യതയിൽ മുറുകെപ്പിടിച്ച് മംഗൾയാൻ ചൊവ്വയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് വരെ അതിനെതിരെ ബിബിസി വാർത്തയെഴുതിയിരുന്നു. എന്നാൽ മംഗൾയാന്റെ വിജയത്തെത്തുടർന്ന് മണിക്കൂറുകൾക്കകം ബിബിസിക്ക് ഇന്ത്യയെ പ്രകീർത്തിച്ച് വാർത്ത കൊടുക്കേണ്ടിയും വന്നു. ഇപ്പോൾ ക്യൂരിയോസിറ്റിക്ക് അമിത പ്രാധാന്യം നൽകാൻ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ മുൻകൈയെടുക്കുന്നതും മംഗൾയാന്റെ ഇമേജ് തകർക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണെന്ന് വ്യക്തമാണ്. കോടിയിലധികം വരുന്ന ജനത്തിന് ശുദ്ധജലം പോലും ലഭ്യമാകാൻ സാധിക്കാത്ത രാജ്യം ചൊവ്വയിൽ ജലമുണ്ടോയെന്ന് പര്യവേഷണം നടത്താൻ കോടികൾ പൊടിക്കുന്നതിനെ വിമർശിച്ച പാശ്ചാത്യ മാദ്ധ്യമങ്ങളും ചില പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കളും തന്നെയാണ് മംഗൾയാന്റെ പ്രാധാന്യം കുറയ്ക്കാൻ ക്യൂരിയോസിറ്റിയുടെ വിശേഷങ്ങൾ പെരുപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.
ബ്രിട്ടനും ചൈനയും പരാജയപ്പെട്ട ചൊവ്വാ ദൗത്യത്തിൽ ഇന്ത്യ പ്രഥമശ്രമത്തിൽ തന്നെ വിജയിച്ചതിൽ അമേരിക്കയ്ക്കും റഷ്യൻ യൂറോപ്യൻ സ്പേസ് ഏജൻസികൾക്കും അസൂസയുണ്ടെന്ന് നേരത്തെ വ്യക്തമായ വസ്തുതയാണ്. ഇന്ത്യ ഇതു സംബന്ധിച്ച പരീക്ഷണം ആരംഭിച്ചത് മുതൽ ഇത് വെളിവായിരുന്നു. ആദ്യം രാജ്യത്തെ പട്ടിണി മാറ്റുകയും എല്ലാവർക്കും കിടപ്പാടം നൽകുകയും ചെയ്തിട്ട് പോരെ ഈ പാഴ്ച്ചെലവ് എന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ ചോദിച്ചത്. അതിനാൽ മംഗൾയാന്റെ വിജയം പാശ്ചാത്യർക്ക് ഇപ്പോഴും വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലോകശക്തികളായ ബ്രിട്ടനും ചൈനയെയും പോലുള്ളവർ പരാജയപ്പെട്ടിടത്താണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. റഷ്യയും അമേരിക്കയും യൂറോപ്യൻ സ്പേസ് ഏജൻസിയും മാത്രമാണ് ചൊവ്വാ ദൗത്യത്തിൽ ഇതിന് മുമ്പ് വിജയം വരിച്ചത്. ഒറ്റയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബ്രിട്ടൻ അത് ഉപേക്ഷിച്ച് യൂറോപ്യൻ സ്പേസ് ഏജൻസിക്കൊപ്പം കൂടിയത്. സ്വന്തം നിലിയിൽ ശ്രമിച്ചെങ്കിലും ചൈനയും ജപ്പാനും പരാജയപ്പെടുകയും ചെയ്തു. വിജയിച്ചതൊക്കെ വിജയിച്ചു ഇനി മംഗൾയാന്റെ പ്രാധാന്യം കുറയ്ക്കുകയാണ് ഏക വഴിയെന്ന് ഗൂഢാലോചന നടത്തുന്ന കുത്സിതശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്യൂരിയോസിറ്റിക്ക് ഇപ്പോൾ അമിത പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണ്. ഇന്ത്യക്ക് ദാനം നൽകുന്ന പണത്തെക്കുറിച്ച് അഥവാ ധനസഹായത്തെക്കുറിച്ചും പല ലോക രാഷ്ട്രങ്ങളിലും ഈ അവസരത്തിൽ ചർച്ചകൾ അരങ്ങേറുന്നുണ്ട്. ഇത്രയധികം പുരോഗമിച്ചുവെന്ന് നടിക്കുന്ന ഒരു രാജ്യത്തിന് ഇനി എന്തിനാണ് തങ്ങൾ ധനസഹായം നൽകുന്നതെന്നാണ് ചില രാഷ്ട്രങ്ങൾ അസൂയയോടെ ചോദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍