ആണവായുധങ്ങളെല്ലാം നശിപ്പിക്കാം... പക്ഷേ മുഴുവൻ ഉപരോധവും ഉടൻ പിൻവലിക്കണമെന്ന് കിം; യുറേനിയം പ്ലാന്റുകൾ കൂടി നശിപ്പിക്കണമെന്ന് ട്രംപ്; സംയുക്ത പത്രസമ്മേളനമോ കരാറോ ഒപ്പുവെയ്ക്കാതെ കിമ്മും ട്രംപും അടിച്ചു പിരിഞ്ഞു; ട്രംപ് സ്ഥലം വിട്ടയുടനെ അമേരിക്കയെ കുറ്റപ്പെടുത്തി ഉത്തരകൊറിയയുടെ പത്രസമ്മേളനം; ലോകം നോക്കിയിരുന്ന സമാധാന സമ്മേളനം വെറുതെയായത് ഇരുകൂട്ടരുടെയും പിടിവാശിമൂലം
മറുനാടൻ മലയാളി ബ്യൂറോ
ഹനോയ: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം മൂർച്ഛിച്ചിരുന്നെങ്കിലും ലോകം ഇന്നലെ ഉറ്റുനോക്കിയിരുന്നത് വിയറ്റ്നാമിലെ ഹാനോയിയിലേക്കായിരുന്നു. അവിടെ, ലോകത്തെ രണ്ട് സുപ്രധാന രാജ്യങ്ങൾ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചയിലായിരുന്നു. ഒന്ന് ആയുധശക്തിയിലും സാമ്പത്തിക ശക്തിയിലും ഒന്നാമനാണെങ്കിൽ രണ്ടാമൻ നിഗൂഢതയുടെ ശക്തികേന്ദ്രവും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും രണ്ടാം തവണ ഉച്ചകോടിക്കായി സമ്മേളിച്ചപ്പോൾ ലോകം പ്രതീക്ഷയോടെ സംയുക്ത പ്രഖ്യാപനങ്ങൾക്കായി കാത്തിരുന്നു.
എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചില്ല. സംയുക്ത കരാറോ പത്രസമ്മേളനമോ പ്രസ്താവനയോ ഒന്നും ഹാനോയിയിലുണ്ടായില്ല. ആണവായുധ നിർവ്യാപനത്തിൽ ധാരണയാകാതെ ഇരുനേതാക്കളും വ്യാഴാഴ്ച ചർച്ച അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അിയിച്ചു. ട്രംപിന്റെ പിടിവാശിയും ഏകപക്ഷീയമായ നിലപാടുകളുമാണ് ചർച്ച പരാജയപ്പെടാനിടയാക്കിയതെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. കഴിഞ്ഞതവണ സിങ്കപ്പുരിൽ ഏറെക്കുറെ സൗഹാർദാന്തരീക്ഷത്തിൽ പിരിഞ്ഞെങ്കിൽ ഇക്കുറി ചർ്ച്ച വഴുമുട്ടിയ നിലയിലാണ് ഇരുനേതാക്കളും മടങ്ങിയത്.
ആണവ ഗവേഷണവും ആണവായുധ നിർമ്മാണവും നടക്കുന്ന യോങ്ബ്യോൻ കോംപ്ലക്സ് പൂർണമായും നിർവീര്യമാക്കാമെന്ന വാഗ്ദാനം ചർച്ചയിൽ കിം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അമേരിക്ക ഉത്തരകൊറിയക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ഉപാധിയും അദ്ദേഹം ആവശ്യപ്പട്ടു. ഇത് നിരസിച്ച ട്രംപ്, യോങ്ബ്യോനിലെ കോംപ്ലക്സ് മാത്രം നിർവീര്യമാക്കിയതുകൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന് വേറെയും രണ്ട് പ്ലാന്റുകൾകൂടി ഉത്തരകൊറിയക്കുണ്ടെന്ന് അമേരിക്ക നേരത്തെ കണ്ടെത്തിയിരുന്നു.
എല്ലാം കൈവിട്ടുവെന്ന പ്രതീക്ഷയിലല്ല ചർച്ച ഇരുനേതാക്കളും അവസാനിപ്പിച്ചതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞത്. ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന കിമ്മിന്റെ ആവശ്യം അമേരിക്കയ്ക്ക് ഉൾക്കൊള്ളനായില്ല. അതുകൊണ്ടാണ് ചർച്ചകൾ നിലച്ചത്. മൂന്നാമതൊരു ഉച്ചകോടിയെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ലെന്ന് നേതാ്ക്കൾ സൂചിപ്പിച്ചെങ്കിലും ചർച്ച ആണവ നിരായുധീകരണത്തിനുള്ള മാർഗങ്ങളും സാമ്പത്തിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുടരുമെന്ന ശുഭസൂചനമാത്രമാണ് ഹാനോയിയിൽനിന്ന് ട്രംപും കിമ്മും മടങ്ങുമ്പോഴുള്ളത്.
ഉച്ചകോടിയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളെല്ലാം ഒഴിവാക്കിയതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞുവെന്ന് വ്യക്തമായത്. സംയുക്തമായി ധാരണാപത്രം ഒപ്പിടൽ, അതിനുശേഷം ഉച്ചഭക്ഷണം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ധാരണയുണ്ടാക്കാനാകാതെ വന്നതോടെ, ചർച്ച പാതിവഴിക്കുപേക്ഷിച്ച് ഇരുനേതാക്കളും അവരുവരുടെ താമസസ്ഥലത്തേക്ക് മടങ്ങി. കിമ്മിനുമുന്നിൽ വലിയ അവസരമാണ് തുറന്നുകിടക്കുന്നതെന്ന് ഹാനോയിയിൽ എത്തിയയുടൻ ട്വീറ്റ് ചെയ്ത ട്രംപ്്, പിന്നീട് ശുഭകരമായ സൂചനകളൊന്നും നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.
യഥാർഥത്തിൽ ട്രംപിനും ഉച്ചകോടി വലിയ പ്രതീക്ഷയുണർത്തുന്നതായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ സിങ്കപ്പുരിൽ കിമ്മുമായി വലിയ സൗഹൃദത്തിൽ പിരിയുകയും ആണവ നിരായുധീകരണത്തിൽ ചർച്ചകൾ ഏറെ മുന്നോട്ടുപോവുകയും ചെയ്തതോടെ നൊബേൽ സമ്മാനമുൾപ്പെടെയുള്ള പ്രതീക്ഷകൾ അമേരിക്കൻ പ്രസിഡന്റിന് മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാനോയ് ഉച്ചകോടിയെ വലിയ പ്രതീക്ഷയോടെയാണ് ലോകം കണ്ടിരുന്നത്. എന്നാൽ, കൊറിയൻ മുനമ്പിനെ ആണവവിമുക്തമാക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഹാനോയിയിലുണ്ടാകാതെ വന്നതോടെ, ട്രംപിനും വലിയൊരു അവസരം നഷ്ടമായെന്നാണ് വിലയിരുത്തൽ.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ആദ്യമായി വിദേശ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനും ഹാനോയി സാക്ഷിയായി. എന്നാൽ, വിധേയരായ പത്രക്കാരെ മാത്രം കണ്ടുശീലിച്ചിട്ടുള്ള കിമ്മിന് വിദേശ പത്രപ്രവർത്തരുടെ ശബ്ദമുയർത്തിയുള്ള ചോദ്യങ്ങൾ അത്ര സുഖിച്ചില്ല. ശബ്ദം കുറച്ചു സംസാരിക്കണമെന്നും ഇത് ട്രംപുമായുള്ള ഇടപെടൽ പോലെയല്ലെന്നും ഉപദേശിക്കുകയും ചെയ്തു. ആണവ നിരായുധീകരണത്തിന് തയ്യാറാണോയെന്ന ചോദ്യത്തിന് അങ്ങനെയല്ലെങ്കിൽ താനിപ്പോൾ ഇവിടെയുണ്ടാകുമായിരുന്നില്ലെന്നായിരുന്നു കിമ്മിന്റെ മറുപടി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍