കുടിയേറ്റം നിയന്ത്രിക്കാൻ കുടിയേറ്റക്കാരനെ തന്നെ മന്ത്രിയാക്കി തെരേസ മെയ്; സാജിദ് ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യം ഹോം സെക്രട്ടറിയാകുന്ന വെള്ളക്കാരനല്ലാത്തയാൾ; അഭ്യന്തര സുരക്ഷയും പൊലീസും ഇനി പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകന്റെ കൈയിൽ സുരക്ഷിതം; യാഥാർത്ഥ്യ ബോധത്തോടെ കുടിയേറ്റ നിയമങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ച് കുടിയേറ്റക്കാരും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ചരിത്രത്തിൽ ആദ്യമായാണ് വെള്ളക്കാരൻ അല്ലാത്ത ഒരാൾ ഹോം സെക്രട്ടറിയാകുന്നത്. ഹോം ഓഫീസിന്റെയും യുകെ ബോർഡർ പൊലീസിന്റെയും മെറ്റ് പൊലീസിന്റെയും രഹസ്യാന്വേഷണ സംവിധാനങ്ങളെയും ആഭ്യന്തര സുരക്ഷയുടെയും ഒക്കെ ചുമതലയുള്ള ഹോം സെക്രട്ടറി പദവി ഏറെ ശ്രദ്ധ നേടുന്നത് ഇപ്പോഴും കുടിയേറ്റ കാര്യങ്ങളുടെ പേരിലാണ് എന്നു മാത്രം. ചാൻസലർ കഴിഞ്ഞാൽ ഏറ്റവും വലിയ പദവിയിലേക്കാണ് സാജിദ് ജാവിദ് എന്ന പാക്കിസ്ഥാനിലെ മുൻ ബസ് ഡ്രൈവറുടെ മകൻ വരുന്നത്. ചാൻസലർ കഴിഞ്ഞാൽ ഏറ്റവും വലിയ മന്ത്രിസഭാ പദവിയാണ് ഹോം സെക്രട്ടറിയുടേത്. ഒരു പാക്കിസ്ഥാനി കുടിയേറ്റക്കാരന്റെ മകൻ എങ്ങനെ കുടിയേറ്റം നിയന്ത്രിക്കും എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. കുടിയേറ്റക്കാരാവട്ടെ ഇനിയെങ്കിലും യഥാർത്ഥ ബോധ്യത്തോടെ കുടിയേറ്റ നിയമങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷയിലാണ്.
വിൻഡ്റഷ് തലമുറ കുടിയേറ്റക്കാരോട് അനീതി പൂർവം പ്രവർത്തിച്ച പ്രശ്നത്തിൽ സുതാര്യമല്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത വിവാദത്തെ തുടർന്നാണ് മുൻ ഹോം സെക്രട്ടറി ആംബർ റുഡ് രാജി വയ്ക്കാൻ നിർബന്ധിതയായിരുന്നത്.ഇത്തരം കുടിയേറ്റക്കാരെ ഇവിടെ നിന്നും കെട്ട് കെട്ടിക്കുന്നതിൽ യാതൊരു വിധത്തിലുള്ള ടാർജറ്റുകളില്ലെന്ന് എംപിമാർക്ക് മുന്നിൽ കള്ളം പറഞ്ഞുവെന്ന ആരോപണത്തെ തുടർന്നായിരുന്നു റുഡിന്റെ മേൽ രാജി സമ്മർദം ശക്തമായിരുന്നത്. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കമ്മ്യൂണിറ്റീസ് സെക്രട്ടറിയായി പ്രവർത്തിച്ച് വരുകയായിരുന്ന സാജിദിനെ പുതിയ ഹോം സെക്രട്ടറിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി തെരേസ മെയ് നടത്തിയിരിക്കുന്നത്.
നിലവിൽ കടുത്ത വിവാദമുയർത്തിക്കൊണ്ടിരിക്കുന്ന വിൻഡ്റഷ് കുടിയേറ്റക്കാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഹോം സെക്രട്ടറിയെന്ന നിലയിൽ താൻ വർധിച്ച മുൻഗണന നൽകുന്നതെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണെന്നുമാണ് അധികാരമേറ്റെടുത്തയുടൻ നടത്തിയ പ്രസ്താവനയിലൂടെ സാജിദ് വ്യക്തമാക്കിയിരിക്കുന്നത്. വിൻഡ്റഷ് തട്ടിപ്പിനെ തുടർന്ന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളും സംഭവിച്ചവർക്ക് ഉചിതമായത് ചെയ്തുകൊടുക്കുമെന്ന നിർണായകമായ വാഗ്ദാനവും സാജിദ് നൽകുന്നുണ്ട്.
എന്നാൽ ശത്രുതാപരമായ ഒരു കുടിയേറ്റ നയം യുകെയ്ക്കുണ്ടെന്ന ആരോപണത്തെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ജാവിദ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇവിടെ വളരെ നീതിപൂർവകമായ ഒരു കുടിയേറ്റ നയമാണുള്ളതെന്നും കുടിയേറ്റ വിഷയം കൈകാര്യം ചെയ്യുന്നതിൽ മുൻ ഹോം സെക്രട്ടറി തുടങ്ങി വച്ച മാതൃകാപരമായ ചില നയങ്ങൾ പിൻഗാമിയെന്ന നിലയിൽ താനും പിന്തുടരുമെന്നുമാണ് സാജിദ് വ്യക്തമാക്കിയിരിക്കുന്നത്. കുടിയേറ്റക്കാരെ വളരെ ബ ഹുമാനത്തോടെ കൈകാര്യം ചെയ്യുന്ന കുടിയേറ്റ നയമാണ് യുകെ നിലവിൽ അനുവർത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നും നിരവധി വെല്ലുവിളികളും പ്രതിബന്ധങ്ങളും താണ്ടിയാണ് 48 വയസ് മാത്രമുള്ള സാജിദ് ഉന്നത സ്ഥാനത്തെത്തിയിരിക്കുന്നത്. 1961ൽ ബ്രിട്ടനിലെത്തുമ്പോൾ സാജിദിന്റെ പിതാവിന്റെ കൈയിൽ വെറും ഒരു പൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2010ൽ ആദ്യമായി പാർലിമെന്റ് അംഗമാകുന്നതിന് മുമ്പ് ജാവിദ് ഡ്യൂട്സ്ചെ ബാങ്കിൽ സീനിയർ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്നു.തുടർന്ന് പാർലിമെന്റംഗമെന്ന നിലയിൽ ശ്രദ്ധേമായ പ്രവർത്തനം കാഴ്ച വച്ച ജാവിദിനെ തേടി 2013ൽ ട്രഷറി മിനിസ്റ്റർ സ്ഥാനമെത്തി.
പിന്നീട് 2014ൽ കൾച്ചറൽ സെക്രട്ടറി എന്ന നിലിയിൽ കാബിനറ്റിന്റെ ഭാഗമായി. തുടർന്ന് 2015ൽ അദ്ദേഹം ബിസിനസ് സെക്രട്ടറിയും തുടർന്നുള്ള വർഷത്തിൽ കമ്മ്യൂണിറ്റീസ് സെക്രട്ടറിയുമായിത്തീരുകയായിരുന്നു. 2016ലെ റഫറണ്ടത്തിൽ റിമെയിൻ കാംപയിനെ ശക്തമായി പിന്തുണച്ച നേതാക്കളിലൊരാളായിരുന്നു സാജിദ്. എന്നാൽ എത്നിക് മൈനോറിറ്റിയിൽ നിന്നും ആദ്യമായി യുകെയിലെ ഹോം സെക്രട്ടറിയായ സാജിദിനെ പരിഹസിച്ചും നിരവധി പേർ ഓൺലൈനിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ലേബർ നേതാവ് ജെറമി കോർബിനെ പിന്തുണക്കുന്ന ഓൺലൈൻ യൂസർമാരാണ് ജാവിദിനെ 'കോക്കനട്ട്', ' അങ്കിൾ ടോം'' എന്നിങ്ങനെ വിളിച്ചാക്ഷേപിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
Stories you may Like
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം 24 മണിക്കൂറും സജീവം
- ബ്രിട്ടനിൽ അനധികൃത കുടിയേറ്റ തൊഴിലാളികൽക്കെതിരെ നടപടി, മലയാളികൾ ചങ്കിടിപ്പിൽ
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- യു കെയിലെ കുത്തഴിഞ്ഞ വിസ നയം വീണ്ടും ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍