ആദ്യം ഭാര്യയെ അയച്ചു സോപ്പിട്ടു പുട്ടിനെ വശത്താക്കി; പിന്നെ അരമണിക്കൂറിന് പകരം രണ്ടേകാൽ മണിക്കൂർ ഒരുമിച്ചിരുന്നു; ഹാംബുർഗിൽ കണ്ടു മുട്ടിയ പുടിനും ട്രംപും പുതിയൊരു ലോക ക്രമത്തിന് തുടക്കമിടുമോ? പ്രധാന അജണ്ട ഇസ്ലാമിക ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധം; പുറത്ത് ആയിരങ്ങളുടെ പ്രതിഷേധം തുടരുന്നു
മറുനാടൻ ഡെസ്ക്ക്
ഹാംബുർഗ്: ഹാംബുർഗിൽ നടക്കുന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ഇത്തവണ പല കാര്യങ്ങൾ കൊണ്ട് ശ്രദ്ദ നേടുകയാണ്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാൽ ശ്രദ്ധനേടിയ മറ്റൊരു കൂടിക്കാഴ്ച്ചയും ഹാബർഗിൽ വെച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ആദ്യമായി നേരിട്ട് ചർച്ച നടത്തി.
പരസ്പര ബന്ധത്തിന്റെ പേരിൽ ഏറെ പഴി കേട്ട നേതാക്കൾ ആദ്യമായി ഹസ്തദാനം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്തം ട്രംപിന് നേടിയപ്പോൾ മുതൽ പുടിനുമായുള്ള ഇടപെടൽ കൊണ്ടാണെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അലയൊലികൾ അമേരിക്കയിൽ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ഇരു നേതാക്കളും മുഖാമുഖമെത്തിയത്. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിൽ ചർച്ചകൾ തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. മുൻപ് ടെലിഫോണിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്ലാഡിമിർ പുടിനും പ്രതികരിച്ചു.
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റും ദക്ഷിണകൊറിയൻ പ്രസിഡന്റും തമ്മിൽ ചർച്ചകൾ നടന്നു. എടുത്തുചാടിയല്ല അവധാനതയോടെ വേണം പ്രശ്നം കൈകാര്യം ചെയ്യാനെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മെക്സിക്കോയുമായുള്ള അഭിപ്രായ ഭിന്നതകൾ തീർക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഭീകരവാദം തടയാനുള്ള ശ്രമങ്ങൾ അടക്കം ശക്തമായി.
സിറിയയിൽ വെടിനിർത്താൻ ഇരു രാജ്യങ്ങളും തമ്മിൽ കരാർ
കൂടിക്കാഴ്ച്ചയിലെ പ്രധാന ചർച്ചാവിഷയം ഭീകരവാദമായിരുന്നു. ഭീകരവാദത്തെ തുടച്ചു നീക്കാൻ വേണ്ടി ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇരു നേതാക്കളു തമ്മിലുള്ള ചർച്ചയിൽ ധാരണയായി. സിറിയയിൽ വെടിനിർത്താനും തചൽക്കാലം തീരുാനിച്ചു. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്?തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാനാണ് നേതാക്കളുടെ തീരുാന. സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ്? പുതിയ തീരുമാനം.
ജോർഡൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറിൽ കക്ഷിയാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിനെ തുടർന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് പുതിയ നീക്കം.
അര മണിക്കൂർ സമയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് സമയമായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇക്കാര്യം നീണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂർ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടു. പരസ്പ്പരം ഹസ്തദാനം ചെയ്തു കൊണ്ടായിരുന്നു ചർച്ച. ഭീകരവാദം അടക്കമുള്ള വിഷയങ്ങൾ ദ്വീർഘസമയം നീണ്ട ഈ കൂടിക്കാഴ്ച്ചയിൽ സംസാരിച്ചു. 'ലോകനേതാക്കളുമായും പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഞാൻ കാത്തിരിക്കുകയാണ്. ഏറെക്കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്നും' ട്രംപ് നേത്തെ ട്വിറ്ററിൽ കുറിച്ചു. ഇതിനനുകൂലമായ മറുപടിതന്നെയാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ട്രംപ് അധികാരത്തിലേറിയശേഷമുള്ള ആദ്യ ജി20 ഉച്ചകോടിയാണ് ഹാംബുർഗിൽ നടക്കുന്നത്.
പുടിന്റെ തൊട്ടടുത്തിരുന്ന് മെലാനിയയുടെ ഡിന്നർ നയതന്ത്രം
അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു ഹാംബെർഗ് ഉച്ചകോടി നടന്നത്. അതുകൊണ്ട് തന്നെ ഭർത്താവിന് സംരക്ഷകയായി മെലാനിയ ട്രംപും ഉച്ചകോടിക്ക് എത്തി. ട്രംപ്-പുടിൻ കൂടിക്കാഴ്ച്ച കൂടാതെ മെലാനിയ റഷ്യൻ പ്രസിഡന്റിനെ കാണാനെത്തിയതും ശ്രദ്ധേയമായി. അമേരിക്കിയിലെ വിവാദങ്ങളെ കുറിച്ചും ചർച്ചയായി എന്നാണ് കരുതുന്നത്. ലോകനേതാക്കൾ തമ്മിലുള്ള കൂടികകാഴ്ച്ചക്ക് മുമ്പും പിമ്പും കൂടിക്കാഴ്ച്ച നീണ്ടും. ഇരു നേതാക്കളും തമ്മിൽ രണ്ട് മണിക്കൂർ സംസാരിക്കുന്നതി മുമ്പായിരുന്നു അരമണിക്കൂർ നീണ്ടു നിന്ന മെലാനിയ-പുടിൻ കൂടിക്കാഴ്ച്ച്.
ഇനിത് ശേഷം വെള്ളിയഴ്ച്ച് രാത്രി അത്താഴവേളയിലും ശ്രദ്ധാകേന്ദ്രം മെലാനിയ ആയിരുന്നു. പുടിന്റെ തൊട്ടടുത്തിരുന്നാണ് മെലാനിയ അത്താഴം കഴിച്ചത്. ഇരുവരും കളിതമാശകൾ പറഞ്ഞ് ഏറെ സമയം സംസാരിക്കുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും ചർ്ച്ചയായി എന്നു സംസാരമുണ്ട്. അതേസമയം തീന്മേശയുെ മുവശത്തായിരുന്നു ട്രംപിന്റെ സ്ഥാനവും.
വേദിക്ക് പുറത്ത് കനത്ത പ്രതിഷേധം, 'നരകത്തിലേക്ക് സ്വാഗതം'
ലോകത്തെ സാമ്പത്തികശക്തികളായ 20 രാഷ്ട്രങ്ങളുടെ മേധാവികൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്ന ജർമനിയിലെ ഹാംബുർഗിൽ വ്യാപകപ്രതിഷേധം. പന്ത്രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലിൽ 111 പൊലീസുകാർക്ക് പരിക്കേറ്റു.
പൊലീസിന്റെ നിരീക്ഷണ ഹെലികോപ്റ്ററുകളിലേക്ക് പ്രതിഷേധക്കാർ ലേസർ ലൈറ്റടിക്കുകയും ഉച്ചകോടിക്കെത്തിയ പ്രതിനിധികളുടെ കാർ തകർക്കുകയും ടയറുകളിലെ കാറ്റഴിച്ചുവിടുകയും ചെയ്തു. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിട്ടുകയുംചെയ്തു. പൊലീസിനുനേരേ െപട്രോൾബോംബും എറിഞ്ഞു. ലാത്തിച്ചാർജിലും മറ്റും പരിക്കേറ്റ പ്രതിഷേധക്കാരുടെ കണക്ക് ലഭ്യമല്ല.
കറുപ്പുവസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ ആയിരത്തോളംപേർ മുഖംമൂടി മാറ്റാനുള്ള പൊലീസിന്റെ ഉത്തരവ് അവഗണിച്ചു. തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 20,000 പൊലീസുകാരെയാണ് ഉച്ചകോടിവേദിയുടെ പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. ജർമനിയിലെ ഇടതുസംഘടനകളാണ് 'നരകത്തിലേക്ക് സ്വാഗതം' എന്നുപേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകർ. യൂറോപ്പിലാകമാനമുള്ള മുതലാളിത്തവിരുദ്ധർ ഹാംബുർഗിൽ എത്തിയിട്ടുണ്ട്. യു.എസ്., കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ട്.
യുദ്ധവും കാലാവസ്ഥാവ്യതിയാനവും ചൂഷണവും ജി20-യിലെ അംഗങ്ങളായ കുത്തകരാഷ്ട്രങ്ങളുടെ നിർമ്മിതിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മുതലാളിത്തരാഷ്ട്രങ്ങളുടെ താത്പര്യമനുസരിച്ചാണ് കാലാവസ്ഥവ്യതിയാനം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍