സെന്റ് സ്റ്റീഫൻസിൽ അഡ്മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം
മറുനാടൻ ഡെസ്ക്ക്
രാഹുൽ ഗാന്ധിയെ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചാൽ അത് അധികപ്രസംഗം ആവുമോ? 47-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായെത്തിയ രാഹുൽ ഗാന്ധി ഒരിക്കൽ എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ആവുകയില്ല എന്നു തീർത്തു പറയാൻ ആർക്ക് സാധിക്കും? അടുത്ത തെരഞ്ഞെടുപ്പിൽ അത് നടന്നില്ലെങ്കിലും അഞ്ചോ പത്തോ വർഷത്തിനു ശേഷം അങ്ങനെ സംഭവിച്ചെന്നു വരാം. ആദ്യ വരവിൽ പരാജയപ്പെട്ട രാഹുൽ രണ്ടാം വരവ് ആഘോഷം ആക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിക്ക് എങ്ങും പ്രതീക്ഷ തന്നെയാണ്.
ചെറിയ പ്രായത്തിൽ തന്നെ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിൽ എത്തിയ രാഹുൽ നരേന്ദ്ര മോദി എന്ന ബിജെപിയുടെ കരുത്തുറ്റ നേതാവിന് ശക്തനായ എതിരാളിയായി മാറുമെന്നാണ് ഇന്ത്യൻ രാഷ്ട്രീയം കണക്കു കൂട്ടുന്നത്. ഒരു പക്ഷേ ഉടനെ ഒന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് വലിയ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും അഞ്ചോ പത്തോ വർഷങ്ങൾക്കു ശേഷം രാഹുൽ കരുത്തുറ്റ നേതാവായി മാറുമെന്ന് തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണക്കു കൂട്ടൽ. അച്ഛൻ നഷ്ടപ്പെട്ട കുട്ടിക്കാലവും ചെറുപ്പം മുതലുള്ള രാഷ്ട്രീയ ജീവിതവും രാഹുലിനെ കരുത്തുറ്റ വ്യക്തിയായി മാറ്റിയിട്ടുണ്ടെന്നാണ് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടത്.
സ്കൂളിൽ ശരാശരിയിൽ താഴെ മാത്രമുള്ള ഒരു വിദ്യാർത്ഥിയായിരുന്നു രാഹുൽ ഗാന്ധി. മുത്തശ്ശിയും മുൻ പ്രധാന മന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെയും പിതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ട് വളർന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലം. കുടുംബത്തിലെ എല്ലാവരും തന്നെ കോൺഗ്രസ് അദ്ധ്യക്ഷന്മാരും. അതുകൊണ്ട് തന്നെ രാഹുലിന്റെ പുതിയ
സ്ഥാനാരോഹണത്തെ എങ്ങനെ കാണണമെന്ന് ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല.ഇത് കിരീടധാരണമാണോ അഭിഷേകമാണോ തിരഞ്ഞെടുപ്പാണോ അല്ലെങ്കിൽ സ്വാഭാവികമായ ഒന്നാണോ എന്ന ചോദ്യം ജനങ്ങളെയും കുഴക്കുന്നു.
മഹത്തായ പാരമ്പര്യമുള്ള രാജ്യത്തെ പ്രധാന പാർട്ടികളിലൊന്നായ കോൺഗ്രസിന്റെ തലപ്പത്ത് രാഹുൽ എത്തുമ്പോൾ അഥിനെ ആശങ്കയോടെ നോക്കിക്കാണുന്നവരും നിരവധിയാണ്. അലസമായുള്ള രാഹുലിന്റെ രീതികൾ തന്നെ, നെഹ്രുവിനെയോ ഇന്ദിരയെയോ അല്ലെങ്കിൽ രാജീവിനെയോപോലെയല്ല രാഹുൽ. പൊതുവേ അശ്രദ്ധനാണ് അദ്ദേഹം. രാഹുലിനെ സംബന്ധിച്ച് അധികാരമെന്നത് പാരമ്പര്യസ്വത്താണ്, ഉത്തരവാദിത്വമല്ല. അധികാരത്തുടർച്ച അയാൾക്കിപ്പോഴും ഒരു പരീക്ഷണമാണ്.
കുട്ടിക്കാലവും സ്കൂൾ ജീവിതവും
രാഹുൽ ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ സെന്റ് കൊളമ്പിയാസ് സ്കൂളിലായിരുന്നു. പിന്നീട് 1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡറാഡൂണിലുള്ള ഡൂൺ സ്കൂളിലും വിദ്യാഭ്യാസം നടത്തി. പിന്നീട് ഡൽഹിയിലെ മോഡൽ സ്കൂളിലായി രാഹുലിന്റഎ പഠനം. ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഡൽഹിയിലെ മോഡൽ സ്കൂളിൽ പഠിച്ചു വളർന്ന രാഹുൽ ഗാന്ധി. ഏതു നേരവും കളിച്ചു നടക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സാധാരണ വിദ്യാർത്ഥി. ഡൽഹിയിലെ ഏറ്റവും നല്ല സ്കൂളുകളിൽ ഒന്നിൽ പഠിച്ചിട്ടും രാഹുൽ പറയത്തക്ക കേമമനായ വിദ്യാർത്ഥിയൊന്നുമായിരുന്നില്ല.
താൽപര്യം സ്പോർട്സിൽ
വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ സ്പോർട്സിനെയാണ് രാഹുൽ അക്കാലത്ത് സ്നേഹിച്ചിരുന്നത്. ഷൂട്ടിങ്, ബാഡ്മിന്റൺ, ടെന്നിസ്, ഗോൾഫ്, സ്ക്വാഷ്, ഹാർപൂൺ തുടങ്ങി കായികവിനോദങ്ങളിലായിരുന്നു രാഹുലിന് പ്രിയം. ഷൂട്ടിങ്ങിൽ എട്ട് മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 32-ാം സ്ഥാനവും രാഹുൽ എന്ന കൗമാരക്കാരൻ നേടിയിരുന്നു. അങ്ങനെ സ്പോർട്സ് ക്വാട്ടയിലാണ് രാഹുലിന് സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം ലഭിച്ചത്.
സെന്റ് സ്റ്റീഫൻസ് കോളേജിലെ യൗവ്വനം
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു രാഹുൽ കോളേജ് വിദ്യാഭ്യാസം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ കോളേജിൽ പ്രവേശനം ലഭിക്കുവാൻ രാഹുലിന്റെ സ്കൂൾ ഫനൽ പരീക്ഷയിലെ മാർക്കോ വീടിന്റെ പ്രശസ്തിയോ മതിയായിരുന്നില്ല. സ്കൂൾ പരീക്ഷയിൽ 61 ശതമാനം മാത്രം മാർക്ക് നേടിയ രാഹുലിന് സ്പോർട്സ് ക്വാട്ടയിലാണ് കോളേജ് അധികൃതർ പ്രവേശനം നൽകിയത്. സാമ്പത്തിക ശാസ്ത്രത്തിനു 49 ശതമാനവും, ഗണിതത്തിന് 41 ശതമാനവും മാത്രമായിരുന്നു രാഹുലിന്റെ മാർക്ക്.
എന്നാൽ സെന്റ് സ്റ്റീഫൻസിലെ രാഹുലിന്റെ പഠനം അധിക കാലം തുടർന്നില്ല. ഒരു വർഷത്തിനു ശേഷം രാഹുൽ സെന്റ് സ്റ്റീഫൻസ് വിട്ടു. തുടർന്ന് ഹാവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കുന്നതിന് അമേരിക്കയിലേയ്ക്കു പോയി. പിന്നീട് ട്രിനിറ്റിയിൽന്ന് ഡവലപ്മെന്റ് ഇക്കണോമിക്സിലും ബിരുദം നേടി. ഇക്കാലത്ത് അത്യപൂർവ്വമായാണ് രാഹുൽ പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടത്.
അഭിഷേക് ബച്ചനുമായി അടിച്ചു പൊളിച്ചുള്ള കൗമാര കാലം
അടിച്ചു പൊളിച്ചുള്ള കൗമാരക്കാലം തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടേത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനായിരുന്നു കൗമാര കാലത്ത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. അഭിഷഏകിനെ കൂടാതെ സുമൻ ദുബയുടെ മകൻ അമിതാഭും രാഹുലിന്റെ സൗഹൃദത്തിൽ ഉൾപ്പെടുന്നു.
പിതാവിന്റെ മരണത്തോടെ സുരക്ഷാ വലയത്തിൽ
1991ൽ പിതാവ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വെച്ച് കൊല്ലപ്പെട്ടതോടെ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ശക്തമായ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ രാഹുലോ പ്രിയങ്കയോ അധികമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കൊളമ്പിയൻ സുന്ദരിയും വിവാദവും
ഹർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് രാഹുൽ പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരൻ വിവാദത്തിൽ നിറഞ്ഞു. ഒരു കൊളംബിയൻ പെൺകുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ചുള്ളതായിരുന്നു രാഹുലിനെ അക്കാലത്ത് മാധ്യമങ്ങളിൽ നിറച്ച് നിർത്തിയത്. കൊളമ്പിയൻ പെൺകുട്ടിയമായി രാഹുൽ കറങ്ങി നടക്കുന്ന പടങ്ങളും പുറത്തു വന്നു. ഇതോടെ ഈ കുട്ടിയുമായി ഉടൻ വിവാഹം നടക്കും എന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.
2004ൽ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ സ്പാനിഷ് ഗേൾഫ്രണ്ടായ വെറോണിക്ക് കാർട്ടെല്ലിയെ കുറിച്ചു പറഞ്ഞു. ആർക്കിടെക്ടായ വെനിൻസ്വലക്കാരി വേറോണിക്കിന് പിന്നാലെ ഇതോടെ മാധ്യമങ്ങളും കൂടി. അമ്മ എന്ന നിലയിൽ സോണിയാ ഗാന്ധി രാഹുലിന്റെ വ്യക്തിജീവിതത്തിലും ഇഷ്ടങ്ങളിലും ഒരിക്കലും കൈകടത്തിയിരുന്നില്ലെന്ന് കുടുംബത്തോട് അടുത്ത വ്യക്തികൾ വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊഫഷണൽ ജീവിതം
അമേരിക്കയിലെ ബിരുദ പഠനത്തിന് ശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പിൽ മൂന്ന് വർഷക്കാലം ജോലി നോക്കി. 2002ൽ ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി മുംബൈയിലെ ബാക്കോപ്സ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടറായി ജോലി നോക്കി. പിന്നീടാണ് രാഷ്ട്രീയ രംഗത്തേക്ക് രാഹുൽ ചുവട് മാറ്റിപ്പിടിച്ചത്.
രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം
സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അമേഠിയിൽ മത്സരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയിൽ രാജീവ് ഗാന്ധിയെ ഓർമിപ്പിക്കുന്ന രാഹുൽ ഒരു പ്രചരണ തന്ത്രം കൂടിയായിരുന്നു സോണിയയ്ക്ക് അന്ന്. അത് രാഹുലിന്റെ പൊതുരംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ ആരംഭം കൂടിയായി ഇതു മാറി.
പിതാവ് മത്സരിച്ചു ജയിച്ചിട്ടുള്ള അമേഠി മണ്ഡലത്തിൽ നിന്നുമായിരുന്നു രാഹുലിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പ്പ്. 2004ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അമേഠിയിൽ നിന്നും ജയിച്ച് ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ അമ്മയ്ക്കൊപ്പം പൊതുപരിപാടികളിലും കോൺഗ്രസ് പാർട്ടി മീറ്റിങ്ങുകളിലും പങ്കെടുത്തു തുടങ്ങി. 2006ൽ റായ്ബറേലിയിൽ നിന്നും മത്സരിച്ച് ജയിച്ച സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ ആയുധമാക്കിയതും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയുമായിരുന്നു. 2007ഓടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി രാഹുൽ മാറി.
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്