തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴാണ് രാഹുൽ ഗാന്ധിയെ മോദി പരിഹസിച്ചത്. പ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു. തന്നെ കെട്ടിപിടിച്ച രാഹുലിന്റെ നടപടിയേയും മോദി പരിഹസിച്ചു. എല്ലാവരും തന്നോട് കസേരയിൽ നിന്ന് ഏഴുന്നേൽ ക്കാൻ പറയുന്നു. എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? ധൃതി കാരണമാണോ തന്റെ ഇരിപ്പിടത്തിലേക്ക് ഓടി വന്നത് പ്രധാന മന്ത്രി മറുപടി പ്രസംഗത്തിൽ ചോദിക്കുന്നു.
നേരത്തെ നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലിമെന്റിലെ പ്രസംഗം. പ്രസംഗത്തിന് ശേഷം രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി.
ഇത് സർക്കാരിനെതിരായ അവിശ്വാസ വോട്ടെടുപ്പ് അല്ല. കോൺഗ്രസിന്റെ സഖ്യകക്ഷികൾ ആരാണെന്നു കണ്ടെത്താനുള്ളതാണ...സഭയിൽ വിജയിക്കാനാവാശ്യമായ അംഗബലം ഞങ്ങൾക്കുണ്ട്. മാത്രമല്ല 125 കോടി ജനങ്ങളുടെ അനുഗ്രഹവുമുണ്ട്. 'എല്ലാ പാർട്ടികളോടും ഈ അവിശ്വാസ പ്രമേയത്തെ തള്ളികളയാൻ ഞാൻ ആവശ്യപ്പെടുന്നുഇന്ന് എങ്ങനെയാണ് പ്രതിപക്ഷം വികസന വിരോധികളാവുന്നതെന്ന് നമ്മൾ കണ്ടു.നിങ്ങൾ ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ എന്തിനാണ്് പ്രമേയം കൊണ്ട് വന്നത്? എന്തിനാണ് നിങ്ങൾ ഇത് വൈകിപ്പിക്കാൻ ശ്രമിക്കുന്നത്?ഒരു മോദിയെ ഒഴിവാക്കാൻ എല്ലാവരും ഒന്നായിരിക്കുകയാണ്ഞങ്ങൾ ഇന്നിവിടെ ഇരിക്കുന്നത് ഞങ്ങൾക്ക് 125 കോടി ഇന്ത്യാക്കാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ്.
ഞങ്ങൾ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനല്ല ഇവിടെ ഇരിക്കുന്നത്.എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടെ സർക്കാർ ഉയർത്തുന്നത്.18,000 ഗ്രാമങ്ങളിൽ ഞങ്ങൾ വൈദ്യുതി എത്തിച്ചു. അവർ കഴിഞ്ഞ 70 വർഷമായി ഇരുട്ടിലായിരുന്നു. ഇതിൽ പല ഗ്രാമങ്ങളും വടക്ക് കിഴക്കൻ മേഖലയിലാണ്ഞങ്ങൾ പാവങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുത്തു. ഇതിന് മുമ്പ് ബാങ്കുകളുടെ വാതിൽ പാവങ്ങൾക്ക് മുമ്പിൽ തുറന്നിരുന്നില്ല. പ്രധാന മന്ത്രി ഉജ്ജ്വല യോജന വഴി സ്ത്രീകൾക്ക് പുകവിമുക്തമായ ജീവിതം ലഭിച്ചു. ഇന്ത്യയിലെമ്പാടും ശൗചാലയങ്ങൾ റെക്കോർഡ് വേഗതയിൽ ഞങ്ങൾ നിർമ്മിച്ചു.പാവങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാക്കാൻ ഞങ്ങൾ ആയുഷ്മാൻ ഭാരത് പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നു.
ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെട്ടു. ആഗോള സമ്പദ്ഘടനയേയും ഇന്ത്യ ശക്തിപ്പെടുത്തുകയാണ്.കള്ളപ്പണത്തിനെതിരെ ഞങ്ങൾ ശക്തമായ പോരാട്ടം തുടരുന്നു. ഇത് എനിക്ക് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയെന്ന് എനിക്കറിയാം.ഞങ്ങളെ ചോദ്യം ചെയ്യുന്നവർ ചൈനീസ് നയതന്ത്ര്യഞ്ജരുമായി കൂടിക്കാഴ്ച നടത്തുകയാണ്,2024ൽ മറ്റൊരു അവിശ്വാസ പ്രമേയം കൊണ്ട് വരാൻ നിങ്ങൾക്ക് ശക്തി ഉണ്ടാവട്ടെ.അവിശ്വാസപ്രമേയത്തിലൂടെ വ്യക്തമാകുന്നത് കോൺഗ്രസിന്റെ വിശ്വാസമില്ലായ്മ
ഭരണഘടന സ്ഥാപനങ്ങളിലും കോൺഗ്രസിന് അവിശ്വാസംറാഫേൽ ഇടപാട് പ്രതിപക്ഷം വളച്ചൊടിച്ചു. ഇത് രണ്ട് രാജ്യങ്ങൾക്കിടയിലെ സുതാര്യമായ ഉടമ്പടിയാണ്്. തെളിവുകളില്ലാതെ രാജ്യത്തെ തെറ്റ്ദ്ധരിപ്പിക്കുകയാണ് കോൺഗ്രസ്, രാജ്യതാല്പര്യത്തിന് വിരുദ്ധമാണ് ഈ നീക്കം.പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് തന്റെ സർക്കാർ അധികാരത്തിൽ വന്നത്. എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഉയർത്തുന്ന സർക്കാരാണ് തന്റേത്. തന്നെ മാറ്റാൻ ജനങ്ങൾക്ക് മാത്രമേ കഴിയൂ മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം തുടരുകയാണ്. വീ വാണ്ട് ജസ്റ്റിസ് എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നത്.രാഹുലിനെ പരിഹസിച്ച രീതിയാണ് പ്രതിപക്ഷത്തെ പ്രകോപിച്ചത്. ടി.ഡി.പി എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിപ്രതിപക്ഷത്തിന്റേത് വികസന വിരോധമാണെന്നും, അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു.
കോൺഗ്രസാണ് ആന്ധ്രയ്ക്ക് ഈ ഗതിയുണ്ടാക്കിയതെന്നും ബിജെപി രൂപീകരിച്ച സംസ്ഥാനങ്ങൾ പുരോഗതിയുടെ പാതയിലാണന്നും മോദി കൂട്ടിച്ചേർത്തു.വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ ടിഡിപി വീണ് പോയതാണെന്നും മോദി പറഞ്ഞു. സർക്കാർ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിക്ക് എതിരായി ഉണ്ടാകുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സംസ്ഥാനങ്ങൾ ഇതിന്റെ ഗുണം അനുഭവിക്കുകയാണെന്നും മോദി പറയുന്നു. ആൾക്കൂട്ട അക്രമങ്ങളെ സംസ്ഥാന സർക്കാരുകൾ നേരിടമമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്നെ അപമാനിച്ചോലുവെന്നും എന്നാൽ രാജ്യത്തെ സൈന്യത്തിനെ അപമാനിക്കരുതെന്നും മോദി പറഞ്ഞു
പ്രധാനമന്ത്രിയുടെ പ്രസംഗം പതിവ് പോലെ തന്നെ മനോഹരമായിരുന്നുവെന്ന് പ്രതിപക്ഷവും പരിഹസിച്ചു. എല്ലാ തവണത്തേയും രപോലെ നല്ല ്അഭിനയവും ആണെന്നും ഒന്നര മണിക്കൂർ പ്രസംഗം കേട്ടിരുന്നത് ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് സമാനമായിരുന്നുവെന്നും പ്രതിപക്ഷം പരിഹസിച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍