കോൺഗ്രസ് നേതാക്കൾക്കും പാർട്ടി മുഖപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷ ഉപയോഗിക്കുമ്പോഴും എ പി അബ്ദുള്ളക്കുട്ടി ലക്ഷ്യം വെക്കുന്നത് ബിജെപി കോട്ടയോ? സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ 'അത്ഭുതക്കുട്ടി'ക്ക് ബിജെപിയിൽ എത്തിയാൽ ലഭിക്കുക മുന്തിയ പരിഗണന; കേരളത്തിൽ നിന്നോ കർണാടകത്തിൽ നിന്നോ ദേശീയ മുസ്ലീമിനെ വലയിലാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അബ്ദുള്ളക്കുട്ടിയെ കിട്ടിയാൽ ബിജെപിക്ക് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയം അനായാസമാകുമെന്നും കണക്കുകൂട്ടൽ
രഞ്ജിത് ബാബു
കണ്ണൂർ: ഉന്നത കോൺഗ്രസ്സ് നേതാക്കൾക്കും കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണത്തിനുമെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ച് എ.പി. അബ്ദുള്ളക്കുട്ടി തിരിച്ചടി തുടരുന്നു. കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി. പ്രസിഡണ്ടുമായ വി എം. സുധീരനെതിരെയാണ് അബ്ദുള്ളക്കുട്ടിയുടെ രൂക്ഷ വിമർശനം.
അര ബക്കറ്റ് വെള്ളത്തിൽ കറുത്ത ചായം മുക്കി തലയും മീശയും കറുപ്പിച്ച് ജൈവകൃഷിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവാണ് വി എം. സുധീരൻ. കോൺഗ്രസ്സിനെക്കുറിച്ച് സുധീരൻ കൂടുതലൊന്നും തന്നെ പഠിപ്പിക്കേണ്ട. ആദ്യം പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത് വി എം. സുധീരനെയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ മനസ്സിലാക്കുന്നതിൽ കോൺഗ്രസ്സിന് ജാഗ്രത കുറവുണ്ടായി എന്നും നരേന്ദ്ര മോദിയെ സ്തുതിച്ച അദ്ദേഹം പാർട്ടിവിടാനാണ് സാധ്യതയെന്നും വി എം. സുധീരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടിയുടെ അവസരവാദ നിലപാടാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ്സിൽ നിന്നും ഇത്രയും ആനുകൂല്യം ലഭിച്ച മറ്റൊരാൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ചവരും ഭാരത യക്ഷിയെന്ന് വിളിച്ചവരും പാർട്ടിക്കകത്ത് ഇപ്പോഴുമുണ്ട്. എന്റെ വിശദീകരണം കേൾക്കാതെ പാർട്ടി പത്രത്തിൽ പുറത്താക്കണമെന്ന് എഴുതിയാളെക്കുറിച്ച് നന്നായി ബോധ്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വി എം. സുധീരൻ വികസന വിരുദ്ധനാണ്. വികസനത്തോടുള്ള എന്റെ കാഴ്ചപ്പാടാണ് സുധീരന് എന്നോടുള്ള ശത്രുതക്ക് കാരണം. നാലുവരിപാത വികസനത്തിൽ താൻ സ്വീകരിച്ച നിലപാട് സുധീരനെ തന്റെ ശത്രുവാക്കി. ഉമ്മൻ ചാണ്ടിസർക്കാറിനെ അട്ടിമറിക്കാൻ കരുണാകരനോടൊപ്പം ചേർന്ന് പ്രവർത്തിച്ച ആളാണ് വി എം. സുധീരൻ. അദ്ദേഹത്തിന്റെ ആദർശം കാപട്യമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോൺഗ്രസ്സിൽ നിന്നും അബ്ദുള്ളക്കുട്ടിക്ക് അണികളുടേയും നേതാക്കളുടേയും പിൻതുണ കുറഞ്ഞ സാഹചര്യത്തിൽ ബിജെപി.യോട് അടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മംഗലൂരുവിൽ താമസിച്ചു പോന്ന അബ്ദുള്ളക്കുട്ടി ദക്ഷിണ കന്നഡയിലെ പ്രമുഖനായ ബിജെപി. നേതാവുമായി അടുത്ത സൗഹൃദം പുലർത്തുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ അടുപ്പമാണ് നരേന്ദ്ര മോദിയുടെ വിജയം മഹാ വിജയമാണെന്നും അദ്ദേഹത്തിന്റെ വികസന അജണ്ടയുടെ അംഗീകാരമാണ് ഈ വിജയത്തിന്റെ കാരണമെന്നും അഭിപ്രായപ്പെട്ടത്. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് വിശേഷിപ്പിക്കാൻ കാരണമായതെന്നും പറയുന്നു. ഗാന്ധിജിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് അദ്ദേഹത്തിന് ജനപ്രിയനാക്കിയതെന്നും ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.
ഇതിന്റെയൊക്കെ പിന്നിൽ ബിജെപി.യുമായുള്ള ബാന്ധവത്തിന്റെ സൂചനയാണോ എന്ന സംശയവും വ്യാപകമായിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപി. പാളയം ലക്ഷ്യമിട്ട് എ.പി. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം നിയമസഭാ സീറ്റോ രാജ്യസഭാ സീറ്റോ നേടാനുള്ള തന്ത്രമാണിതെന്നും പ്രചാരണമുണ്ട്. കോൺഗ്രസ്സിൽ ഇനിയും തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു പോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. കണ്ണൂർ ജില്ലാ കോൺഗ്രസ്സിൽ നിന്നോ കെപിസിസി.യിൽ നിന്നോ അർഹമായ പരിഗണന തനിക്ക് ലഭിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ തവണ പേരുയർന്ന് വന്നെങ്കിലും രാജ്മോഹൻ ഉണ്ണിത്താനിലൂടെ അത് മുടങ്ങുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കണ്ണൂർ നിഷേധിക്കപ്പെട്ടതോടെ തലശ്ശേരിയിൽ മത്സരിച്ചെങ്കിലും സിപിഎം. ലെ എ. എം. ഷംസീറിനോട് പരാജയപ്പെടുകയായിരുന്നു. ഏറെക്കാലമായി അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ്സിൽ കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും കാര്യമായ പരിപാടികളൊന്നും നൽകാതെ അബ്ദുള്ളക്കുട്ടിയെ തഴയുകയായിരുന്നു. മോദി ഭക്തനായ ഒരു ന്യൂനപക്ഷ വികസന നേതാവ് എന്ന പരിഗണന ബിജെപി.യിൽ നിന്നും ലഭിക്കുന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിക്ക് കാരണമെന്നും സൂചനയുണ്ട്. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ അബ്ദുള്ളക്കുട്ടി എൻ.ഡി.എ. സ്ഥാനാർത്ഥിയായി രംഗത്ത് വരുന്നത് ബിജെപി.യുടെ വിജയ സാധ്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായവും ബിജെപി.യിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോൾ നരേന്ദ്ര മോദിയെ വാഴ്ത്തിപ്പാടി ശരിയായ അവസരം ഉപയോഗപ്പെടുത്താനാണ് അബ്ദുള്ളക്കുട്ടിയുടെ തന്ത്രമെന്നും പറയുന്നുണ്ട്. കേരളത്തിൽ നിന്നോ കർണ്ണാടകത്തിൽ നിന്നോ ഒരു ദേശീയ മുസ്ലീമിനെ ആകർഷിക്കാൻ ബിജെപി. കൊണ്ടു പിടിച്ച് ശ്രമിക്കുന്നുണ്ട്. മോദിയെ പ്രകീർത്തിച്ച സംഭവത്തിൽ അബ്ദുള്ളക്കുട്ടി ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.
Stories you may Like
- പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- പുതുപ്പള്ളിയിൽ മത്സരം ഉറപ്പ്
- ചില മതപണ്ഡിതന്മാർക്ക് പിണറായി വിജയന്റെ ഭാഷ; എ പി അബ്ദുള്ളക്കുട്ടി
- 'പ്ലീസ്, ഇവിടെ സംസാരിക്കരുത്, മര്യാദ കാണിക്ക്; യോഗ സംബന്ധമായ അച്ചടക്കം പാലിക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍