കോഴിക്കോട് ഡിസിസി പുനഃസംഘടന: സുധീരന്റെ അടുപ്പക്കാരെ തടയാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് കൈകോർത്തു; മേധാവിത്വം പോകാതിരിക്കാൻ തയ്യാറാക്കുന്നത് അമ്പത് പേർ അടങ്ങിയ ജംബോ കമ്മിറ്റിയുടെ ലിസ്റ്റ്
എം പി റാഫി
കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഭാരവാഹി ലിസ്റ്റിൽ എ,ഐ ഗ്രൂപ്പുകളെ തഴഞ്ഞ് സുധീരൻ വിഭാഗത്തെ തിരുകിക്കയറ്റിയതിനെ ചൊല്ലി കോൺഗ്രസിൽ കലഹം. കോഴിക്കോട് ഡിസിസിയിൽ സ്വന്തക്കാരെ കയറ്റി വ്യക്തമായ പ്രതിനിധ്യം ഉറപ്പിക്കുന്നതിനായി കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി അടുപ്പമുള്ള ചിലർ ശ്രമിക്കുന്നതായാണ് ഇരു ഗ്രൂപ്പുകളുടെയും ആക്ഷേപം. പുനഃസംഘടന നടത്തുന്നതിനായി കഴിഞ്ഞ ആറു മാസം മുമ്പ് തയ്യാറാക്കിയ ലിസ്റ്റിൽ 32 ഭാരവാഹികളുടെ പേരായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ എ, ഐ ഗ്രൂപ്പുകൾ വീതം വെപ്പ് നടത്തി തയ്യാറാക്കിയ ലിസ്റ്റ് സുധീരൻ വിഭാഗത്തിനു വേണ്ടി വിപുലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അമ്പതോളം പേരുകളാണ് ഭാരവാഹി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോടിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ സുബ്രമണ്യൻ, കെ.പി അനിൽകുമാർ, ഡിസിസി പ്രസിഡന്റ് കെ.സി അബു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായിട്ടായിരുന്നു അമ്പതു പേരടങ്ങുന്ന ഭാരവാഹി ലിസ്റ്റ് തയ്യാറാക്കിയത്.
എന്നാൽ യോഗ്യതയും പ്രവർത്തന പരിചയവും ഇല്ലാത്തവരാണ് സുധീരന്റെ അടുപ്പക്കാരെന്ന പേരിൽ മാത്രം ഭാരവാഹി സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കോഴിക്കോട്ടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കലാപക്കൊടി ഉയർത്തും. വി എം സുധീരന്റെ വിശ്വസ്തനും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.പി അനിൽകുമാറാണ് സുധീരൻ ഗ്രൂപ്പിനു വേണ്ടി മുഖ്യ ചരടുവലി നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയത്തിലും അനിൽ കുമാർ ഇഷ്ടക്കാരെ തിരുകാനുള്ള ശ്രമം നടത്തിയിരുന്നു.
ഇതിനായി സുധീരനിൽ നിന്നും പിന്തുണയും ലഭിച്ചതോടെ മറ്റു ഗ്രൂപ്പുകൾക്ക് ഇത് അംഗീകരിക്കേണ്ടി വരികയായിരുന്നു. എന്നാൽ കോർപ്പറേഷൻ സീറ്റ് തർക്കം പരസ്യമായ ഗ്രൂപ്പ് പോരുകളിലേക്കു വരെ എത്തുന്ന സ്ഥിതി കോഴിക്കോട്ടുണ്ടായി. ഗ്രൂപ്പില്ലാത്തവരെ ഉയർത്തുകയെന്നു കാണിച്ചാണ് സുധീരൻ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള അതീവ ശ്രമങ്ങൾ നടത്തുന്നതെന്നാണ് മറ്റു ഗ്രൂപ്പുകാരുടെ ആക്ഷേപം.
നേരത്തെ തയ്യാറാക്കി ഭാരവാഹി ലിസ്റ്റ് അട്ടിമറിച്ചായിരുന്നു പുതിയ ലിസ്റ്റിന് രൂപം നൽകിയത്. ഇതിൽ പ്രവർത്തന പരിചയമില്ലാത്തവരും പ്രവാസികളെയുമടക്കം ഗ്രൂപ്പ് വിപുലപ്പെടുത്താനായി സുധീരൻ വിഭാഗം തിരുകിക്കയറ്റിയെന്നത് വ്യക്തമാണ്. നിലവിൽ എ ഗ്രൂപ്പിന്-18, ഐ ഗ്രൂപ്പിന്-14, മൂന്ന് എംപിമാരുടെ പ്രതിനിധികൾ, പത്ത് സുധീരൻ നോമിനികൾ എന്നിങ്ങനെയാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. കെ.സി അബു വീണ്ടു പ്രസിഡന്റായി തുടരും. കൂടാതെ ഒരു ട്രഷററും ആറു വൈസ് പ്രസിഡന്റുമാരും ബാക്കി ജനറൽ സെ്ക്രട്ടറിമാരുമായിരിക്കും ഭാരവാഹികളിൽ ഉണ്ടാവുക.
എന്നാൽ 45ൽ അധികം പേരുടെ ജംബോ കമ്മറ്റിക്കാണ് ഇപ്പോൾ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇ്ത് സാധാരണ കോൺഗ്രസ് പ്രവർത്തരിൽ പോലും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സുധീരൻ നോമിനികളായി ലിസ്റ്റിൽ ഇടം പിടിച്ചവരെ ഒഴിവാക്കാനുള്ള നീക്കങ്ങളും ജില്ലയിലെ പ്രമുഖ എ, ഐ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ലിസ്റ്റ് കെപിസിസി പ്രസിഡന്റിനു വീടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് സുധീരന്റെ സാന്നിധ്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ പ്രസിഡന്റിന്റെ ഈ നിർദ്ദേശം ഇരു ഗ്രൂപ്പുകളും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. തങ്ങളുടെ ഗ്രൂപ്പുകാരെ തഴഞ്ഞ്് സ്വന്തക്കാരെ നിലനിർത്താനുള്ള തന്ത്രമാണ് ഇതിന്റെ പിന്നിലെന്നാണ് ഇരുഗ്രൂപ്പുകാരുടെയും ആരോപണം.
അതേസമയം എ, ഐ ഗ്രൂപ്പുകാർക്ക് വീതിച്ചു നൽകിയതും ഗ്രൂപ്പിനകത്തെ ഉപ ഗ്രൂപ്പുകൾക്ക് വീണ്ടും വീതം വെയ്പ്പ് നടത്തിയതുമാണ് ജംബോ കമ്മിറ്റിയിൽ എത്താൻ ഇടയാക്കിയതെന്ന് സുധീരൻ വിഭാഗക്കാർ പറഞ്ഞു. ഐഗ്രൂപ്പിനുള്ളിലെ വിവിധ ഗ്രൂപ്പുകളും ഉപ ലേബലുകളും അവകാശ വാദമുന്നയിച്ചതോടെ ഭാരവാഹി ലിസ്റ്റിൽ സമവായമുണ്ടാക്കുന്നതിന് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ഐ ഗ്രൂപ്പിന്റെ ഏകോപനത്തിനായി രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തിയിരുന്നു. ക്രിത്യമായ പ്രതിനിധ്യം വേണമെന്നും തങ്ങളുടെ ഒഴിവ് മറ്റാർക്കും നൽകില്ലെന്നും വ്യക്തമാക്കി എ ഗ്രൂപ്പും ഉറച്ചു നിന്നു.
എന്നാൽ സുധീരൻ വിഭാഗക്കാർ കൂടുതൽ പിടിമുറുക്കുകയും ഇരു ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ അമ്പത് പേരടങ്ങുന്ന ജംബോ കമ്മിറ്റിയുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. അമ്പത് പേർ ഭാരവാഹികൾ മത്രമാണ്. ഇതിനു പുറമെ 25 പേരുടെ പ്രവർത്തക സമിതി അംഗങ്ങളുടെ ലിസ്റ്റുകൂടി വേറെയുണ്ട്. ഇങ്ങനെ വന്നാൽ 75ഓളം പേരടങ്ങുന്നതാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പൂർണ രൂപമെന്ന് ചേർത്ത് വായിക്കേണ്ടി വരും.
Stories you may Like
- രാജിഭീഷണിയുമായി കെ.സുധാകരൻ; കോൺഗ്രസ് പുനഃസംഘടന വേഗത്തിലാക്കാൻ ധാരണ
- പത്തനംതിട്ടയിലെ പുനഃസംഘടനയിൽ വാട്സാപ്പ് പോര് ശക്തം; പരാതി ഹൈക്കമാണ്ടിലെത്തും
- പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട
- പഞ്ചായത്ത് പ്രസിഡന്റുമാരേയും പാർട്ടി ഭാരവാഹിയാക്കില്ല; കെപിസിസിയിൽ ചർച്ച തുടരുമ്പോൾ
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍