തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ വെൽഫയർ പാർട്ടി; ന്യൂനപക്ഷ, പിന്നോക്ക, ദളിത് രാഷ്ട്രീയത്തിലൂടെ കരുത്ത് കാട്ടാൻ തന്ത്രങ്ങൾ; ഭൂപ്രശ്നങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കാൻ ഹമീദ് വാണിയമ്പലം
എം പി റാഫി
മലപ്പുറം: തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയെ കൂടുതൽ ജനകീയമാക്കാനുള്ള തിരക്കിലാണ് വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയുടെ കേരളാ ഘടകം. പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇതിനാൽ ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കുക എന്നത് അഭിമാന പ്രശ്നം കൂടിയാണ്. ജനങ്ങളെ കൂടുതൽ പാർട്ടിയിലേക്കടുപ്പിക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ അബ്ദുൽ ഹമീദ് വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര നടന്നുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ പുതിയ പാർട്ടിക്കായി ഒരു പൊതു ഇടം കണ്ടെത്താനുള്ള ഞെട്ടോട്ടത്തിലാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കളും അണികളും. പല പാർട്ടികളും പഴറ്റി പരീക്ഷിച്ച ന്യൂനപക്ഷം, പിന്നോക്കം, ദളിതർ തുടങ്ങിയവയുമായിട്ടാണ് വെൽഫെയർ പാർട്ടിയും രംഗത്ത് വന്നിട്ടുള്ളത്. ജമാഅത്തേ ഇസ്ലാമിയുടെ തലമുതിർന്ന നേതാക്കളുൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ രണ്ടര വർഷം മുമ്പായിരുന്നു വെൽഫയർ പാർട്ടി ഓഫ് ഇന്ത്യക്ക് രൂപം നൽകിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല ജമാഅത്തേ ഇസ്ലാമി നേതാക്കളും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് ജനങ്ങൾക്കിടയിൽ പരീക്ഷണം നടത്തിയിരുന്നു. അന്ന് വിരലിലെണ്ണാവുന്ന വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില ചെറുകിട സംഘടനകളുടെയും സമര സമിതികളുടെയും പിന്തുണയോടെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തിയെങ്കിലും കെട്ടിവച്ച തുക നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. എന്നാൽ പഴയ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ജനകീയമാക്കാനുള്ള തന്ത്രവുമായാണ് ഇപ്പോഴത്തെ രംഗപ്രവേശം. പരമാവതി ജനകീയ മുഖം കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി പാർട്ടിയുടെ നേതൃ പദവിയിലേക്ക് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ മാത്രമല്ല, മറ്റു മത വിഭാഗത്തിൽപ്പെട്ടവർക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
പിന്നോക്ക വിഭാഗങ്ങളിൽ പെട്ടെന്ന് പാർട്ടിയുടെ വേരുറപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇതിനാൽ ഭൂരഹിതർക്ക് ഭൂമിയേറ്റെടുത്തുകൊടുക്കാനുള്ള സമരവുമായിട്ടാണ് വെൽഫയർ പാർട്ടി രംഗത്ത് വന്നിട്ടുള്ളത്. പ്രാദേശികാടിസ്ഥാനത്തിൽ ആദ്യം ഭൂരഹിതരായ പിന്നോക്ക വിഭാഗക്കാരുടെ യോഗങ്ങൾ ചേരും. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച വീടുകളിൽ ക്ഷണകത്തുകൾ തയ്യാറാക്കി നൽകും. സർക്കാർ ഓഫീസുകളിൽ നിന്നും നൽകുന്ന മാതൃകയിലാണ് ഓരോ വീടുകളിലും സമർപ്പിക്കുന്ന കത്തുകളും. തുടർന്ന് ഇവർക്ക് ഭൂമി നേടി തരാമെന്ന വാക്ക് നൽകി കൂടെ നിർത്തും. ഇത്തരത്തിൽ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയിൽ വിവിധ മത വിഭാഗത്തിൽപ്പെട്ടവരായ അനേകം പേർ വെൽഫെയർ പാർട്ടിയുടെ യോഗങ്ങളിൽ എത്തുന്നുണ്ട്.
സംസ്ഥാന അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം നടത്തുന്ന ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രയുടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രധാന ചടങ്ങ് ഭൂരഹിതരായവരുടെ നിവേദനം സ്വീകരിക്കലാണ്. സ്വീകരണ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ സദസ്സിന്റെ മുൻ നിരയിൽ വിവിധ മതസ്ഥരായ സ്ത്രീകളെ വാഹനത്തിൽ കൊണ്ടുവന്ന് ഇരുത്തും. ഇതോടെ സ്വീകരണ സമ്മേളനം സമാപിക്കും വരെ സദസിൽ നിറസാനിദ്യമായിരിക്കും. തുടർന്ന് പിന്നോക്ക വിഭാഗക്കാരായ സ്ത്രീകളെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സംസ്ഥാന പ്രസിഡന്റ് എത്തുമ്പോൾ സ്റ്റേജിൽ കയറി നിവേദനം നേരിൽ സമർപ്പിക്കാനുള്ള അവസരവും നൽകും. ആവശ്യം നേരിൽ അറിയിച്ച ശേഷം തൊഴുത കൈകളോടെ അവർ പ്രതീക്ഷയോടെ സ്റ്റേജ് വിട്ടിറങ്ങും.
എന്നാൽ ഭൂരഹിതരായവർക്ക് അപേക്ഷിക്കാനുള്ള വിവിധ സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായിരിക്കെയാണ് സാധാരണക്കാരെ ഭൂമിയുടെ പേരിൽ സംഘടിപ്പിച്ച് പാർട്ടിയുടെ വലിപ്പം കൂട്ടാൻ വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്. മലപ്പുറത്ത് നടന്ന ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സാധാരണക്കാർ തെറ്റിദ്ധരിച്ച് സംസ്ഥാന പ്രസിഡന്റിന് നിവേദനം നൽകിയവരായിരുന്നു അധികപേരും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പല തവണകളായി നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ഭൂരഹിതരായവരിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് അപേക്ഷകൾ ഇന്നും തീർപ്പാക്കാതെ വിവിധ കളക്ട്രേറ്റുകളിലായി കെട്ടിക്കിടക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഭൂമി വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ച്, കോർപ്പറേറ്റ് വർഗ്ഗീയ വൽക്കരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി വെൽഫെയർപാർട്ടി സംസ്ഥാനത്തുടനീളം ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്ര നടത്തികൊണ്ടിരിക്കുന്നത്.
Stories you may Like
- പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്
- കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- അമ്പലക്കടവിന്റെ നിർദ്ദേശം തിരിഞ്ഞു കൊത്തി; സാക്കിർ നായിക്കിനും സമാനമായ അവസ്ഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍