അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു; പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത്; അത് പേര് നോക്കി അനൗദ്യോഗികമായി ആരോ ഉണ്ടാക്കിയ കണക്കാണ്; ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്; കാരണം ആ രജിസ്റ്ററിൽ മതം ഇല്ല; കെ പി സുകുമാരൻ എഴുതുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അസമിലെ ദേശീയ പൗരത്വ പട്ടികക്കെതിരെ ഇടത് ലിബറൽ ബുദ്ധിജീവികൾ ഉയർത്തിക്കൊണ്ടുവരുന്ന ഏറ്റവും വലിയ ആരോപണം, അത് മതത്തിന്റെപേരിൽ വിഭജിക്കുന്നുവെന്നതാണ്. എന്നാൽ അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നുവെന്നും പൗരത്വ രജിസ്റ്റർ മതേതരം ആണെന്നുമാണ് ഇതുസംബന്ധിച്ച് വിശദമായ പഠിച്ച എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കെ പി സുകമാരൻ ചൂണ്ടിക്കാട്ടുന്നത്. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കും എന്നാണ്. അതിലെന്താണ് തെറ്റ്? ഒരു രജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാരിനു അവകാശം ഇല്ലേ? പൗരത്വ രജിസ്റ്ററിൽ പൗരന്റെ മതം രേഖപ്പെടുത്തില്ല എന്ന് കൂടി അറിയുക. പിന്നെ എന്തിനാണ് മുസ്ലീങ്ങൾ ആശങ്കപ്പെടുന്നത്? നിലവിൽ അസ്സമിൽ മാത്രം പൗരത്വ രജിസ്റ്റർ തയ്യാറായിട്ടുണ്ട്. അതിൽ ചില ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ ആയതുകൊണ്ടാണ് രേഖ ഇല്ലാതെ പുറത്താകേണ്ടി വന്നത്. അല്ലാതെ അസ്സമിൽ ജനിച്ചിട്ടല്ല. അങ്ങനെ പുറത്തായവരുടെ മതം എന്തെന്ന് ഔദോഗിക ലിസ്റ്റിൽ ഇല്ല. കാരണം പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണ്. ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്. കാരണം ആ രജിസ്റ്ററിൽ മതം ഇല്ല.'- കെ പി സുകുമാരൻ ചൂണ്ടിക്കാട്ടി.
കെ പി സുകുമാരന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
രാഷ്ട്രപതി ഒപ്പ് വെച്ച പൗരത്വ ഭേദഗതി ബില്ലും അസ്സമിലെ എൻആർസി യും കൂട്ടിക്കെട്ടി പ്രതിപക്ഷം രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി പ്രചരിപ്പിക്കുന്നതും മറ്റുള്ളവർ സോഷ്യൽ മീഡിയകളിൽ നടത്തുന്ന തെറ്റായ പ്രചരണങ്ങളും പൊതുവെ മുസ്ലീങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുന്നവരെ സംഘികളാക്കി ചാപ്പ കുത്തി സ്വന്തം തെറ്റിദ്ധാരണകൾ അകറ്റാൻ മുസ്ലീങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. പൗരത്വബില്ലിൽ ആകെയുള്ള സംഗതി പാക്-ബംഗ്ലാ,അഫ്ഗാൻ എന്ന് മൂന്ന് മുസ്ലിം രാഷ്ട്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കുടിയേറിയ മുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കില്ല എന്നതാണ്. അതാണ് മതപരമായ വിവേചനം ആയി ഇവിടത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. എന്നാൽ അത് മതപരമായ വിവേചനം അല്ല എന്നും മുസ്ലിം ഔദ്യോഗിക മതം ആയ ആ രാജ്യങ്ങളിലെ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വം കൊടുക്കേണ്ട ആവശ്യം ഇല്ലെന്നും പകരം ആ രാജ്യങ്ങളിൽ രണ്ടാം തരം പൗരന്മാരായി വിവേചനവും ന്യൂനപക്ഷ പീഡനവും നേരിടുന്ന ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകും എന്നുമാണ് സർക്കാരിന്റെ നയം. ഇങ്ങനെ തീരുമാനിക്കാൻ ഭരിക്കുന്ന സർക്കാരിനു അവകാശം ഉണ്ട്. ഇത് ഈ രാജ്യത്തിന്റെ ആഭ്യന്തരകര്യമാണ്.
ആ മൂന്ന് രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും മറ്റ് മതക്കാർക്കും അവിടെ ഒരേ സ്റ്റാറ്റസ്സ് അല്ല ഉള്ളത്. അവിടെ വിവേചനം നേരിടുന്നവർക്ക് പൗരത്വം കൊടുക്കുമ്പോൾ അവിടത്തെ ഔദ്യോഗിക മതമായ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വം കൊടുക്കാതിരിക്കുന്നത് വിവേചനം ആണ്, ആ ബിൽ പിൻവലിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഇത് സർക്കാരും ഈ രാജ്യത്തിലെ ഭൂരിപക്ഷവൂം സമ്മതിച്ചുകൊടുക്കില്ല. അവിടത്തെ മുസ്ലീമിനു എന്തിനാണ് ഇന്ത്യൻ പൗരത്വം കൊടുക്കുന്നത്? പൗരത്വം കൊടുക്കാൻ ഒരു കാരണം വേണ്ടേ? ആറ് മൈനോറിറ്റി വിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കാൻ കാരണമുണ്ട്. എന്നാൽ അവിടത്തെ ഔദ്യോഗിക മതക്കാരും ഒന്നാം തരം പൗരന്മാരും ആയ മുസ്ലീങ്ങൾക്കും പൗരത്വം കൊടുക്കണം എന്ന ആവശ്യം എങ്ങനെ യുക്തിസഹമായ കാരണമാകും? ഇത് ഇന്ത്യൻ മുസ്ലീങ്ങളോട് കൂടിയുള്ള വിവേചനം ആണെന്ന പ്രതിപക്ഷ വ്യാഖ്യാനം ദുഷ്ടവും നീചവുമാണ്. ഇത് ഹിന്ദു മുസ്ലിം സാഹോദര്യം ഇല്ലാതാക്കാനേ ഉപകരിക്കൂ. അതാണ് സംഭവിച്ചു
കൊണ്ടിരിക്കുന്നതും.
പിന്നെ അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കും എന്നാണ്. അതിലെന്താണ് തെറ്റ്? ഒരു രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാരിനു അവകാശം ഇല്ലേ? പൗരത്വ രജിസ്റ്ററിൽ പൗരന്റെ മതം രേഖപ്പെടുത്തില്ല എന്ന് കൂടി അറിയുക. പിന്നെ എന്തിനാണ് മുസ്ലീങ്ങൾ ആശങ്കപ്പെടുന്നത്? നിലവിൽ അസ്സമിൽ മാത്രം പൗരത്വ രജിസ്റ്റർ തയ്യാറായിട്ടുണ്ട്. അതിൽ ചില ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ ആയതുകൊണ്ടാണ് രേഖ ഇല്ലാതെ പുറത്താകേണ്ടി വന്നത്. അല്ലാതെ അസ്സമിൽ ജനിച്ചിട്ടല്ല. അങ്ങനെ പുറത്തായവരുടെ മതം എന്തെന്ന് ഔദോഗിക ലിസ്റ്റിൽ ഇല്ല. കാരണം പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണ്. ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്. കാരണം ആ രജിസ്റ്ററിൽ മതം ഇല്ല.
അമിത് ഷാ പ്രഖ്യാപിച്ച ഇന്ത്യ ഒട്ടുക്കുമുള്ള പൗരത്വ രജിസ്റ്റർ നടപടി എന്ന് തുടങ്ങും എന്ന് പറയാൻ കഴിയില്ല. അതിൽ മുസ്ലീങ്ങൾ എന്തിനാണ് ആശങ്കപ്പെടുന്നത്. ഈ 1971 എന്നത് ആസ്സമിൽ മാത്രം ബാധകമായ ഒരു വർഷം ആണ്. ഇന്ത്യ ഒട്ടുക്ക് നടപ്പാക്കുമ്പോൾ ഇന്ത്യയിൽ ജനിച്ച ഏത് പൗരനെ സംബന്ധിച്ചും ഏതെങ്കിലും ഒരു രേഖ ഉണ്ടാകും. ഒന്നുകിൽ സ്കൂളിലോ മദ്രസ്സയിലോ ചേർന്നതിന്റെ അഡ്മിഷൻ പകർപ്പ് വെച്ച് രേഖ ഉണ്ടാക്കാം. ഒരു രേഖയും ഇല്ലാത്ത ആരും പൗരനായിട്ട് ഇന്ത്യയിൽ ഉണ്ടാകില്ല. ഇനി ഇല്ലെങ്കിലും ഇന്ത്യയിലാണ് ജനിച്ചതെങ്കിൽ അതിനുള്ള അവസരം സർക്കാർ ഉണ്ടാക്കിക്കൊടുക്കും. മുസ്ലീമിനു രേഖ വേണം ഹിന്ദുവിനു രേഖ വേണ്ട എന്നത് അനധികൃത കുടിയേറ്റക്കാർക്ക് മാത്രമാണ് ബാധകം. അത് പറഞ്ഞ് മുസ്ലീങ്ങളെ പേടിപ്പിക്കുകയാണ് മതേതര ബുദ്ധിജീവികൾ. അത് അവരുടെ സാങ്കല്പിക ഭാവനയാണ്. ആകെപ്പാടെ മുസ്ലീങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഉണ്ടാക്കാൻ വേണ്ടിയാണ് ഇതെങ്കിലും ഫലത്തിൽ ഹിന്ദു മുസ്ലിം ശത്രുതയാണ് ഉണ്ടാകുന്നത്.
ഇന്ത്യയിൽ ജനിച്ച ഒരു മുസ്ലീമിനെയും നമ്മുടെ സർക്കാർ ഇന്ത്യയിൽ നിന്ന് ഉന്തി പുറത്താക്കുകയില്ല എന്നത് 100 ശതമാനം ഉറപ്പാണ്. അതുകൊണ്ടാണല്ലൊ ഇപ്പോൾ ഇങ്ങനെയൊരു പ്രചരണം നടത്തി പാവം മുസ്ലീങ്ങളെ ഭയപ്പെടുത്തുന്നത്. ശരിക്കും പുറത്താക്കിയിട്ട് പ്രതിഷേധിക്കാനും സമരം ചെയ്യാനും ഇക്കൂട്ടർക്ക് അവസസരം ഉണ്ടാവില്ലല്ലൊ. ഈ നികൃഷ്ട പ്രചരണത്തിലും സിപിഎമ്മിന്റെ ദുഷ്ടലാക്കോടെയുള്ള സമരത്തിലും പങ്കെടുക്കുന്നതുകൊണ്ടാണ് കോൺഗ്രസ്സ് എനിക്കിനി പറ്റില്ല എന്ന് ഞാൻ തീരുമാനിച്ചത്. ഇക്കൂട്ടർക്ക് ഇത് നാല് വോട്ടിന്റെ പ്രശ്നം ആണ്.- കെ പി സുകുമാരൻ ചൂണ്ടിക്കാട്ടി.
Stories you may Like
- രതീഷ് കാളിയാടന്റെ പിഎച്ച്ഡി വിവാദത്തിൽ വിശദീകരണം തേടി അസം മുഖ്യമന്ത്രി
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം ബിജെപി കോർട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്