'അവിടെ കിടക്കട്ടെ, ഇനി പൊക്കി എടുത്തു ഇങ്ങോട്ട് കിടത്തിയാൽ അഴുക്കും വെള്ളവും സീറ്റിൽ ആകും'; നിൽക്കാനിടമില്ലാത്ത ലേഡീസ് കംപാർട്ട്മെന്റിൽ കുഴഞ്ഞു വീണ സ്ത്രീയെ കിടത്താൻ ഒരല്പം ഇടം ചോദിച്ചപ്പോൾ ഭൂമിയിലെ മാലാഖയ്ക്ക് കിട്ടിയ മറുപടി; ആ അമ്മയെ സഹായിക്കാൻ ഒപ്പം നിന്ന പേരറിയാത്ത യുവതികളെ കുറിച്ചും റയിൽവെ പൊലീസിന്റെയും മെഡിക്കൽ ടീമിന്റെയും ആത്മാർത്ഥതയെ കുറിച്ചും രശ്മി രാജൻ കുറിക്കുന്നു
മറുനാടൻ ഡെസ്ക്
ട്രെയിൻ യാത്രകളിൽ കാണുന്ന പലതരം ആളുകളുണ്ട്. അത്തരം ആളുകളെ കുറിച്ചും അവരുടെ മനോഭാവത്തെ കുറിച്ചും ഫേസ്ബുക്കിൽ കുറിക്കുകയാണ് രശ്മി രാജൻ എന്ന യുവതി. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും ചെങ്ങന്നൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ബോധരഹിതയായി വീണ ഒരമ്മയെ സഹായിക്കാൻ ഒപ്പം നിന്ന പേരറിയാത്ത യുവതികളെ കുറിച്ചും ഒന്നുമറിയാത്തവരെ പോലെ പെരുമാറിയ ചില യാത്രക്കാരെ കുറിച്ചുമെല്ലാമുള്ള തന്റെ അനുഭവം മുഖപുസ്തകത്തിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് സർക്കാർ നഴ്സിങ് കോളജിലെ ലക്ച്ചററായ ചെങ്ങന്നൂർ സ്വദേശി രശ്മി രാജൻ.
രശ്മി രാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
05/10/19 വൈകുന്നേരം 6:45 ന് ട്രെയിൻ (Trivandrum express -16348) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്തു...റിസർവേഷൻ ചെയ്യാൻ സാധിക്കാതെ ഇരുന്നതിനാൽ ലേഡീസിൽ ആണ് കയറിയത്... പൂജ ഹോളിഡേയ്സ് ആയതിനാൽ കാലുകുത്താൻ തന്നെ കഷ്ടിച്ച് സ്ഥലമായിരുന്നു ഉണ്ടായിരുന്നത്.... തൃശൂർ ഒക്കെ എത്തുമ്പോൾ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ ഒരുവിധത്തിൽ നിന്നു... ഷൊർണുർ സ്റ്റേഷൻ എത്തിയപ്പോൾ രണ്ട് പ്രായമായ ഉമ്മമാർ എന്റെ അടുത്ത് സീറ്റുകൾക്ക് നടുവിൽ വന്നു നിന്നു... തിരൂരോ കോഴിക്കോടോ നിന്ന് കയറിയതാണ്.... ഷൊർണുർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്ത് 2, 3 മിനിറ്റ് ആയിക്കാണും അതിൽ ഒരു ഉമ്മാ പെട്ടന്ന് ഇരുന്ന സ്ത്രീകൾ ക്ക് മുകളിലേക്ക് വീണു...സീറ്റിൽ ഇരിക്കുന്ന 1, 2 പേർ ഭക്ഷണം കഴിക്കുകയാണ് അവരുടെ മുകളിലേക്കാണ് വീണത് വേഗം അടുത്ത് നിന്ന ഉമ്മാ പിടിക്കാൻ ശ്രമിച്ചു എങ്കിലും അവരുടെ കൈയിൽ നില്കുന്നുണ്ടായിരുന്നില്ല.... എന്നാൽ ബാക്കി സീറ്റിൽ ഇരിക്കുന്ന ആരും എഴുന്നേൽക്കാൻ തന്നെ ശ്രമിക്കുന്നില്ല.... ഭക്ഷണം കഴിക്കുന്നവരുടെ മടിയിലേക്ക് കാലിന്റെ ഭാഗം അമർന്നിരിക്കുന്നതിനാൽ അവർക്ക് എഴുന്നേൽക്കാനും സാധിക്കുന്നില്ല... ഞാൻ നോക്കുമ്പോൾ ഈ സ്ത്രീ യുടെ കൃഷ്ണമണി മുകളിലേക്ക് ഉരുണ്ട് കയറിരിക്കുന്നു, കൂടാതെ പല്ലും കൊരുത്തു പിടിച്ചിട്ടുണ്ട്..... ഞാനും കൂടി ആ ഉമ്മയെ താങ്ങി പിടിച്ചു... കൈയിൽ നില്കുന്നുണ്ടായിരുന്നില്ല.... ഒന്ന് എഴുന്നേൽക്കു എന്ന് ഇരിക്കുന്ന മറ്റുള്ളവരോട് പറയുമ്പോഴേക്കും ഞങ്ങളുടെ 2 പേരുടെ യും കൈയിൽ നില്കാതെ ശരീരം താഴേക്ക് ഊർന്നു വീണു . മഴ ആയതിനാൽ ട്രെയിനിൽ തറയിൽ മുഴുവൻ വെള്ളവും അഴുക്കും ആണ് ... സീറ്റിനു ഇടയിലേക്ക് വീണു കഴിഞ്ഞ് ഉയർത്താൻ ഒട്ടും തന്നെ സാധിക്കുന്നില്ല ... മുഖത്തേക്ക് വെള്ളം തളിച്ച് വിളിച്ചു നോക്കി .. No രക്ഷ... വേഗം കയ്യെടുത്ത് pulse പിടിച്ചു നോക്കി pulse കിട്ടുന്നില്ല.... carotid pulse തന്നെ വളരെ നേർത്താണ് അടിക്കുന്നത്... അപ്പോഴേക്കും രണ്ടു പേർ കൂടി സഹായത്തിന് എത്തി നഴ്സിങ് /എംബിബിസ് സ്റ്റുഡന്റസ് ആണെന്ന് തോന്നുന്നു (തിരക്കിനിടയിൽ ചോദിക്കാൻ വിട്ടു )ഇങ്ങനെ കിടത്താൻ പറ്റില്ല... Pulse കിട്ടുന്നില്ല ആരെങ്കിലും കൂടി help ചെയ്യണം അപ്പോൾ ഒരാൾകൂടി വന്ന് ഉമ്മയെ അവിടെ നിന്ന് ഉയർത്താൻ ശ്രമിച്ചു... ബുദ്ധിമുട്ടി സീറ്റിനു ഇടയിൽ നിന്ന് മാറ്റി... അപ്പോഴേക്കും വിജി ചേച്ചി ( മുൻപ് ഒരു യാത്രയിൽ പരിചയപ്പെട്ടതാണ്...കോഴിക്കോട് കോടതിയിൽ ജീവനക്കാരി ആണ് ) 181 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെട്ടു...ഇതിനിടയിൽ ബാഗിലെ RSBY കാർഡിൽ നിന്നും കൊല്ലം സ്വദേശി മുബീന ബീവി ആണെന്ന് അറിഞ്ഞു.. ബാഗിൽ നിന്നും ബിപി മെഡിസിൻ ആയ Amlo യും കണ്ടു... ഫോണിൽ നിന്ന് നമ്പർ എടുത്ത് വീട്ടിൽ അറിയിച്ചു.... .. ഇത്ര നേരമായിട്ടും ബോധരഹിതയായി തുടരുന്നതിനാൽ CPR സ്റ്റാർട്ട് ചെയ്തു....അതിന്റെ ഫലമായി ട്രെയിൻ വടക്കാഞ്ചേരി അടുക്കാറായപ്പോൾ ഉമ്മയ്ക്ക് ബോധം തെളിഞ്ഞു .. 181 ഹെല്പ് ലൈൻകാർ അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി railway police എത്തി ...ബോധം വീണ കാര്യം അവരോടു പറഞ്ഞു... മെഡിക്കൽ ടീം തൃശൂരിൽ wait ചെയുന്നുണ്ട് എന്നറിയിച്ചു.... 181 ഹെല്പ് ലൈനുകാർ ഇതിനിടയിൽ എന്തായി എന്നറിയാൻ പല തവണ വിളിച്ചു... ബോധം തെളിഞ്ഞപ്പോൾ ഉമ്മാക്ക് ഡോക്ടറെ കാണണ്ട, വീട്ടിൽ പോയാൽ മതി, എന്നൊക്കെ പറഞ്ഞു.... നടന്ന കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ സമ്മതിച്ചു.....തൃശൂർ എത്തുമ്പോൾ മെഡിക്കൽ ടീം കാത്തു നിന്നിരുന്നു ഉമ്മയെ അവരെ സമാധാനമായി ഏല്പിച്ചു.... ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിന്ന് എടുക്കും മുൻപ് റെയിൽവേ ജീവനക്കാരിൽ ഒരാൾ വന്ന് ഉമ്മായെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്നും അറിയിച്ചു .. കാര്യങ്ങൾ ശുഭം ...... ഇതിവിടെ പറഞ്ഞതെന്തിനാണെന്നു വച്ചാൽ ഈ സംഭവം നടക്കുമ്പോൾ അവിടെ 3 തരത്തിൽ ഉള്ള ആളുകളെ കണ്ടു....... ഒന്ന് ആർക്കെന്തു പറ്റിയാലും എനിക്ക് കിട്ടിയ സീറ്റ് പോകരുത്, പക്ഷെ അവർക്ക് കാര്യങ്ങളിൽ ഉത്കണ്ഠ ഉണ്ട് ... രണ്ട് ഇവിടെ ഇങ്ങനൊരു സംഭവമേ നടക്കുന്നില്ല എന്ന മട്ടിൽ നില്ക്കുന്നവര്..... മൂന്നാമത് എന്റെ കൂടെ കട്ടക്ക് നിന്ന ആ മൂന്ന് പെൺകുട്ടികൾ ആണ്.... മെഡിക്കൽ പ്രൊഫെഷൻ ആയതുകൊണ്ടാകാം...കാര്യത്തിന്റെ ഗൗരവം അറിയാം .ഒരു ജീവൻ രക്ഷിക്കാൻ ഉള്ള വെമ്പൽ ഉണ്ട്.... ആരെയും കുറ്റം പറയുക അല്ല... തിങ്ങി നിൽക്കുന്ന ട്രെയിനിൽ ട്രിവാൻഡ്രം വരെ പോകേണ്ടവരുണ്ട്, സീറ്റ് പോയാൽ കിട്ടുമോ എന്ന ടെൻഷൻ കാണും പക്ഷെ, ഇടക്ക് ഏറെ വേദനിപ്പിച്ച ഒരു വാക്ക് സീറ്റിന് ഇടയിൽ ഞെരുങ്ങി കിടക്കുന്ന ഉമ്മയെ സീറ്റിലേക്ക് കിടത്താൻ ഒന്ന് എഴുന്നേൽക്കുമോ എന്ന് ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞ ഒരു വാചകം ഉണ്ട് ..... ' അവിടെ കിടക്കട്ടെ ഇനി പൊക്കി എടുത്തു ഇങ്ങോട്ട് കിടത്തിയാൽ അഴുക്കും വെള്ളവും സീറ്റിൽ ആകുമെന്ന് ..... ' ഒന്ന് ചോദിക്കട്ടെ ആ കിടന്നതു നിങ്ങളുടെ ആരുടെയെങ്കിലും അമ്മയാണെങ്കിൽ ഇതാകുമോ നിങ്ങളുടെ പ്രതികരണം?????? കഷ്ടം തന്നെ
ഏറ്റവും സന്തോഷമായി തോന്നിയത് കൂടെ ഹെല്പ് ചെയ്ത കുട്ടികളുടെ പ്രവർത്തിയാണ് (പേരറിയില്ല ഒരാൾ അങ്കമാലിയിൽ ഇറങ്ങി..ഒരാൾ ട്രിവാൻഡ്രം ഇറങ്ങാനുള്ളത് ഒരാൾ ഇറങ്ങിയത് കണ്ടില്ല )....പിന്നെ ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നാൽ ആർക്കും 181 ലേക്ക് വിളിക്കാം...... Help കിട്ടും എന്നത് 100% ഉറപ്പ്...
റെയിൽവേ പൊലീസിനോടും (വടക്കാഞ്ചേരി &തൃശൂർ ) മെഡിക്കൽ ടീമിനോടും ഹൃദയം നിറഞ്ഞ നന്ദി ......??.
മുബീന ബീവി ഉമ്മ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു........... ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്