800 പേർക്ക് തൊഴിലും 2000 പേർക്ക് പരോക്ഷ തൊഴിലുമുള്ള വിഴിഞ്ഞത്തിന് കോടികൾ മുടുക്കുന്ന സർക്കാർ 600 പേർക്ക് നേരിട്ടും 5200 പേർക്ക് പരോക്ഷവുമായി തൊഴിൽ കൊടുക്കുന്ന ചമ്പക്കര മാർക്കറ്റ് സംരക്ഷിക്കുമോ? ജാവേദിന്റെ ചോദ്യം വികസനവാദികളും കാണട്ടേ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയുമെല്ലാം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ നാട്ടുകാരുടെ കഷ്ടപാടുകൾക്ക് മുകളിലൂടെയാകരുത് ഈ അടിസ്ഥാന സൗകര്യവികസനം. ഇത് മനസ്സിലാക്കിയാണ് വിഴിഞ്ഞത്ത് പ്രത്യേക പാക്കേജുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖ കരാർ എറ്റെടുത്ത അദാനിയും പ്രഖ്യാപനങ്ങൾ നടത്തുന്നു. സമീപവാസികളുടെ എതിർപ്പ് ഒഴിവാക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥ. ഇത് സമൂഹത്തിന് ഗുണകരമാണ്. ഈ മാതൃകയെന്തുകൊണ്ട് എറണാകുളത്ത ചമ്പക്കര മാർക്കറ്റിനോട് സർക്കാർ കാണിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
ജേക്കബ് തോമസിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെ കുഴക്കിയ മലയാള മനോരമയുടെ ലേഖകൻ ജാവേദ് പർവേശാണ് വിഴിഞ്ഞത്തേയും ചമ്പക്കരയേയും സാമ്യപ്പെടുത്തുന്നത്. വിഴിഞ്ഞത്തേക്കാൾ തൊഴിൽ അവസരങ്ങൾ ചമ്പക്കരയിലുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ ഇടപെടുന്നില്ലന്നാണ് ചോദ്യം. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചമ്പക്കര മാർക്കറ്റ് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ ജനകീയ കൺവെൻഷൻ നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ സർക്കാർ മാത്രം ഇതൊന്നും കാണുന്നില്ല. കൊച്ചി മെട്രോയാണ് ചമ്പക്കര മാർക്കറ്റിന് വില്ലനാകുന്നത്. ഇതിന്റെ പേരിൽ കല്ല്യാൺ സിൽക്കിനേയും മറ്റും സംരക്ഷിക്കാൻ മുന്നിൽ നിന്നവർ ചമ്പക്കരയെ കാണുന്നുമില്ല.
വിഴിഞ്ഞം പദ്ധതി :800 പേർക്ക് നേരിട്ട് ജോലി , 2000 പേർക്ക് പരോക്ഷമായി ജോലി . ചമ്പക്കര മീൻ മാർക്കറ്റ് : 5200 പേർക്ക് ജോലി !-ഇതിൽ ദുഃഖമുണ്ടെന്ന് വ്യക്തമാക്കുന്ന ജാവേദിന്റെ പോസ്റ്റ് ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്. വിഴിഞ്ഞത്ത് അദാനിയുടെ താൽപ്പര്യ സംരക്ഷണത്തിനല്ലേ ഇത്തരം പ്രഖ്യാപനങ്ങളെന്ന പരോക്ഷ ചോദ്യമാണ് ജാവേദ് ഉയർത്തുന്നത്. ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ കൊച്ചി മെട്രോ പദ്ധതിയുടെ നിർമ്മാണം നടത്തുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് അറിയിച്ചിട്ടണ്ട്. ഇതിനുവേണ്ടി മാർക്കറ്റിന് അനുബന്ധമായി പ്രദേശ വികസനപദ്ധതി രൂപപ്പെടുത്തും. എന്നാൽ മെട്രോയുടെ രൂപരേഖ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇതെല്ലാം വാക്കുകൾ മാത്രമൊതുങ്ങുമെന്ന ആശങ്കയാണ് ചമ്പക്കര മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുർക്കുള്ളത്. ഇതാണ് ജാവേദും പങ്കുവയ്ക്കുന്നത്.
ചമ്പക്കര മാർക്കറ്റ് 200 വർഷം പഴക്കമുള്ളതും ആയിരക്കണക്കിന് ആളുകളുടെ ഉപജീവന കേന്ദ്രവുമായ പരമ്പരാഗത മത്സ്യമാർക്കറ്റാണ്. രണ്ട് ഭാഗവും കായലിനാൽ ചുറ്റപ്പെട്ടും സംസ്ഥാന പാതയോടും ദേശീയ പാതയോടും ചേർന്നു കിടക്കുന്നതും വാഹനങ്ങൾക്കും ബോട്ടുകൾക്കും വഞ്ചികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും ഈ മാർക്കറ്റിന്റെ പ്രത്യേകതയാണ്. മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും അവരെ സഹായിക്കുന്ന കൂട്ടു തൊഴിലാളികൾക്കും കൂടാതെ കയറ്റിറക്ക് തൊഴിലാളികളും ചെറുതും വലതുമായ മത്സ്യങ്ങൾ ക്ലീൻ ചെയ്ത് ഉപജീവനം നടത്തുന്നവരും, ഐസ്, പച്ചക്കറി, ടീഷോപ്പ്, പലചരക്ക്, ഉണക്കമീൻ, ഇറച്ചി, തുടങ്ങിയ നിരവധി കച്ചവടക്കാരും ടെമ്പോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്കൊണ്ട് ജീവിത മാർഗ്ഗം തേടുന്നവരടക്കം ആയിരങ്ങളാണ് ഈ മത്സ്യ മാർക്കറ്റിനെ ആശ്രയിച്ചു ജീവിക്കുന്നത്.
നിലവിലുള്ള രീതിയിൽ കൊച്ചി മെട്രോ നിർമ്മാണം നടത്തിയാൽ ചമ്പക്കര മാർക്കറ്റ് സ്തംഭിക്കുമെന്ന് ഉറപ്പാണ്. കേരളത്തിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ ഒന്നാണ് ചമ്പക്കര. പ്രതിദിനം ശരാശരി 30 ലക്ഷത്തിലധികം രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. അയ്യായിരത്തോളംപേർ ഉപജീവനം കഴിക്കുന്നു. മെട്രോ നിർമ്മാണപ്രവർത്തനം മാർക്കറ്റിനെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് ചമ്പക്കര മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷമായി തൊഴിലാളികൾ പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. പക്ഷേ സർക്കാരിന് മാത്രം മിണ്ടാട്ടമില്ല. മെട്രോ പദ്ധതിയുടെ ഭാഗമായി റോഡ് വികസിപ്പിക്കുമ്പോൾ നാലുവരി ഗതാഗതം നിലവിൽവരും. ഇതിനായി നിലവിൽ ചമ്പക്കരയിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലംകൂടി നിർമ്മിക്കും.
ഇതോടെ മാർക്കറ്റിന്റെ പ്രധാനഭാഗം നഷ്ടമാകുമെന്നും ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നും സംരക്ഷണസമിതി വിശദമാക്കുന്നു. മാർക്കറ്റിലേക്ക് സുഗമമായി വാഹനങ്ങൾ പ്രവേശിക്കുന്നവിധത്തിൽ പാലം നിർമ്മിക്കുക, മാർക്കറ്റിനോട് ചേർന്നുള്ള 60 സെന്റ് സ്ഥലം ഏറ്റെടുത്ത് വികസനത്തിനായി ലഭ്യമാക്കുക, സർവീസ് റോഡിന്റെ ആവശ്യം നിറവേറ്റുന്നതിന് എരൂർ ഭാഗത്തുനിന്ന് മാർക്കറ്റിനകത്തുകൂടിയുള്ള റോഡ് പുഴയോരത്തു കൂടി പഴയ വണ്ടിപ്പേട്ട ഭാഗത്തേക്ക് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണസമിതി മുന്നോട്ടുവച്ചു. എന്നാൽ ഇതൊന്നും ആരും കാണുകയും കേൾക്കുകയും ചെയ്യുന്നില്ല.
ഒട്ടേറെ പരിമിതികളിലും പരാധീനതകളിലും നിലനിൽക്കുന്ന ചമ്പക്കര മാർക്കറ്റ് പൂർണ്ണമായും കൊച്ചി കോർപ്പറേഷന്റെ അധീനതയിലാണ്. മാർക്കറ്റിനോടു ചേർന്നു കിടക്കുന്ന പഴയ പി.ഡബ്ലു.ഡി റോഡിലാണ് സ്ഥലപരിമിതി മൂലം മാർക്കറ്റിൽ വരുന്ന ഭൂരിഭാഗം മത്സ്യങ്ങൾ ഇറക്കി വയ്ക്കുന്നതും കച്ചവടം നടത്തുന്നതും. ഇവിടെ മെട്രോ റയിൽ പ്രോജക്ടിന്റെ തുണുകൾ സ്ഥാപിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുമ്പോൾ തന്നെ മാർക്കറ്റിലേക്ക് വാഹനങ്ങൾ കടന്നു പോകാൻ സാധിക്കാത്ത വിധം അടഞ്ഞു പോകുമെന്ന കാര്യത്തിൽ സംശയമില്ല. ഏകദേശം നാൽപത് സെന്റ് സ്ഥലത്തോളം മാത്രമാണ് ഇപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഉള്ളത്. അതിൽ തന്നെ ഏറിയ പങ്കും കോർപ്പറേഷന്റെ കെട്ടിടങ്ങളുള്ളതിനാൽ മാർക്കറിന്റെ പ്രവർത്തനങ്ങൾ വളരെ ബുദ്ധിമുട്ടിലുമാണ്.
അതുകൊണ്ട് മാർക്കറ്റിനോട് ചേർന്നു കിടക്കുന്ന സ്ഥലമുൾപ്പെടെ ഭൂമി അക്വയർ ചെയ്തു കൊണ്ട് മാർക്കറ്റ് സംരക്ഷിച്ച് ആധുനികവത്കരിക്കുവാൻ കോർപ്പറേഷൻ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. എന്നാൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി വാദിക്കുന്നവർ കൊച്ചിക്കാരുടെ ദുരിതം കാണുന്നില്ല.
വിഴിഞ്ഞം പദ്ധതി :800 പേർക്ക് നേരിട്ട് ജോലി , 2000 പേർക്ക് പരോക്ഷമായി ജോലി .ചമ്പക്കര മീൻ മാർക്കറ്റ് : 5200 പേർക്ക് ജോലി !
Posted by Javed Parvesh on Saturday, December 5, 2015
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- കേരളത്തിനു മുന്നിലുള്ളത് വളർച്ചയുടെ അനന്ത സാധ്യതയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
- വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍