മാണി സാറിന് താൻ മരണത്തിലേക്ക് പോകുകയാണെന്ന് അറിയാമായിരുന്നു; അവസാന ശ്വാസം വരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു; കോട്ടയത്ത് നിന്ന് ജോമോൻ വരും വരെ മരണം കാത്തിരുന്നു; ഒരു കൈ മകന്റെ കൈയിലും മറ്റേകൈ ഭാര്യയുടെ കൈയിലും മുറുകെ പിടിച്ച് ശാന്തമായ മരണം; കെ.എം.മാണിയുടെ മരുമകൻ എംപി.ജോസഫ് മേനാച്ചേരി ഓർത്തെടുക്കുന്നു അവസാനനിമിഷങ്ങൾ
മറുനാടൻ ഡെസ്ക്
കോട്ടയം: പാലാക്കാരുടെ പ്രിയപ്പെട്ട മാണി സാർ വിടവാങ്ങിയിട്ട് മൂന്നുനാൾ പിന്നിടുന്നു. കേരളീയർ അദ്ദേഹത്തിന് അവിസ്മരണീയമായ സ്നേഹവായ്പോടെ വിടചൊല്ലി. നാടൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്ന വേളയിൽ മാണി സാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് കെ.എം.മാണിയുടെ മരുമകനും മുൻ കളക്ടറും, അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന എംപി.ജോസഫ് മേനാച്ചേരി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഒരുയുഗം അവസാനിച്ചു. മാണി സർ ഓർമയായി.
വർഷങ്ങൾക്ക് മുമ്പ് 12 വയസുകാരനായ ഞാൻ മുത്തച്ഛൻ മരിക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏകമകൻ, എന്റെ അച്ഛനും പേരക്കുട്ടിയായ ഞാനും അടുത്തിരിക്കെ സമാധാനപരമായ മരണം. ഒരുകൂട്ടം വൈദികരും കന്യാസ്ത്രീകളും അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥനകൾ അർപ്പിക്കുന്നു.
അന്നൊക്കെ, ആശുപത്രികളില്ല, വെന്റിലേറ്ററില്ല . എന്റെ പിതാവ് മുത്തച്ഛന്റെ നാവിൽ ഇടക്കിടെ വെള്ളം ഇറ്റിച്ചു നൽകുന്നു. വളരെ സമാധാനപരമായി അദ്ദേഹം ഈ ലോകം വെടിഞ്ഞു. അതായിരുന്നു അതുവരെ ഞാൻ കണ്ടിട്ടുള്ള ശാന്തമായ മരണം. അത് എന്റെ ഭാര്യാപിതാവ് ഏപ്രിൽ 9 ന് മരിക്കും വരെ മാത്രം. എന്റെ മുത്തച്ഛന്റെ മരണത്തേക്കാൾ ശാന്തമായിരുന്നു മാണി സാറിന്റെ വിടവാങ്ങൽ. മാണി സാർ അതീവ ഗുരുതരാവസ്ഥയിലെന്ന വിവരം ഡോ. മോഹൻ മാത്യു അറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് ഞാൻ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിയത്.
വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തച്ഛന്റെ മരണക്കിടയ്ക്കക്കരികിൽ ഞാനും എന്റെ പിതാവും നിന്നിരുന്നതു പോലെ ഈ 9ന് മാണി സാറിന്റെ മരണക്കിടക്കക്ക് അരികിൽ അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മയ്ക്കും മകൻ ജോസ് കെ മാണിക്കും, മരുമകൾ നിഷക്കും, എന്റെ ഭാര്യ സാലിക്കും , സഹോദരിമാരായ എൽസമ്മയ്ക്കും, ആനിക്കും, സ്മിതക്കും, ജോസ് കെ മാണിയുടെ മകൾ പ്രിയങ്കയ്ക്കും, മകൻ കുഞ്ഞുമാണിക്കും ഒപ്പം ഒരാളായി ഞാനും.
ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ, മാണി സാറിന് താൻ മരണത്തിലേക്ക് പോകുകയാണെന്ന് അറിയാമായിരുന്നു. ഞങ്ങളൊക്കെ ചുറ്റും നിൽക്കുന്നതിനെ കുറിച്ച് ബോധവുമുണ്ടായിരുന്നു. ദൈവേച്ഛ പോലെ മരണത്തെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. അവസാന ശ്വാസം വരെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു .
അടുത്തുള്ള പള്ളിയിൽ നിന്നും പുരോഹിതൻ എത്തി അന്ത്യകൂദാശ നൽകുന്നതു വരെയും മരണം അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. ലേക്ഷോർ ആശുപത്രിയിലേക്ക തിരക്കിട്ട് ഒരുവൈദികൻ എത്തി. നാവിൽ കൂദാശ ഏറ്റുവാങ്ങി മാണി സാറിന്റെ അവസാന നിമിഷങ്ങൾ. വീണ്ടും അൽപസമയം കൂടി മരണം കാത്തിരിന്നു... ജോസ്..കെ.മാണി കോട്ടയത്ത് നിന്നുവരും വരെ. വൈകിട്ട് 4.30 ഓടു കൂടിയാണ് ജോമോൻ( അങ്ങനെയാണ് ഞങ്ങൾ വാത്സല്യത്തോടെ വിളിക്കുന്നത) എത്തിയത്. തന്റെ കൈ പിടിച്ച മകനെ അദ്ദേഹം തിരിച്ചറിഞ്ഞു.
പിന്നീട് ഇരുപത്തേഴ് മിനിറ്റുകൾക്ക് ശേഷം മാണി സാർ വിടവാങ്ങി. ഒരു കൈ മകന്റെ കൈയിലും മറ്റേകൈ ഭാര്യയുടെ കൈയിലും മുറുകെ പിടിച്ചിരുന്നു. ഒരുകവി എഴുതിയത് പോലെ നമ്മൾ വിട്ടുപോകുന്നുവരുടെ മനസ്സിൽ ജീവിക്കുകയെന്നാൽ അമരത്വം തന്നെ! ശ്രീ കെഎം മാണി ജനലക്ഷങ്ങളുടെ മനസ്സുകളിൽ ജീവിക്കും. മാണി സാർ മരിച്ചിട്ടില്ല, മരിക്കുകയും ഇല്ല .
An era has ended. Mani Sir is no more.
Many years ago, as a boy of twelve, I had seen my Grandfather die, very peacefully in bed, with his only son, my father and his only grandson (that is me) around him. And with a litany of priests and nuns thanking God for his life and praying for his afterlife. No hospitals then, no ventilators, my father occasionally poured drops of water onto my dying grandfather's tongue. And then very peacefully my Grandfather, gave up his life.
That was the most peaceful death I had ever seen in my long life.
But only until the 09 April 19, when my father-in-law Sri. K. M. Mani died.
Mani Sir's death was much more peaceful than even my Grandfather's.
I had that rare privilege of being at Mani Sir's deathbed when he died. I reached LakeShore hospital at about 3.00 PM when Dr. Mohan Mathew who was treating him informed that Mani Sir was sinking.
Just as my Father and I had the privilege of being at my Grandfather's death bed many years ago, I had the privilege to being at Mani Sir's death bed on the 9th, a privilege that I shared with his wife Kuttiamma, his only son, Jose K Mani (Member of Parliament), his wife Nisha, my wife Sally and her Sisters Elsamma, Anne and Smitha and Jose K Mani's daughter Priyanka and son whom we fondly call KunjuMani (or the Little Mani).
When I reached the hospital, I realised that Mani Sir knew he was dying and was yet conscious of all of us around him. And he accepted death with Grace as the Will of God. He was conscious till the very end.
But even Death waited for him till we had searched out a priest from a nearby Church who could give him the Last Sacrament. And a priest came rushing to the LakeShore hospital and anointed Mani Sir with oil and prayers for his salvation. In the last moments of his life Mani Sir paused to receive the Holy Communion on his tongue.
.
And then death waited some more, till his only son Jose K Mani reached from Kottayam to be at his Father's bedside. Joemon - as we fondly call him - reached at about 4.30 PM that evening. Mani Sir recognized his son who held his had.
Twenty-Seven minutes later Sri. K. M. Mani was no more. He left his body behind; one hand holding is son's hand and the other holding his wife's.
As a poet wrote long ago, 'To live in the minds of those whom we leave behind us, is not to die'.
Sri. K M Mani lives in the hearts of many many millions.
Mani Sir is not dead. He will not die.
Stories you may Like
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- ബാലികയെക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ച കേസിൽ കുറ്റാരോപിതർക്ക് തിരിച്ചടി
- ബാലികയെ കൊണ്ട് ബീഫ് വിളമ്പിച്ചെന്ന കേസിൽ പ്രതികൾക്ക് സമൻസ്
- സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍