ഇത്ര വലിയ മനുഷ്യനാണോ പട്ടേൽ? എന്തിനാണ് സംഘപരിവാർ അവരുടെ എല്ലാ പ്രതീക്ഷകളും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മേൽ ചൊരിയുന്നത്; നെഹ്റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നത്; പട്ടേൽ പ്രതിമയുടെ രാഷ്ട്രീയം വ്യക്തമാക്കിയുള്ള സി. രവിചന്ദ്രന്റെ പ്രസംഗം വൈറൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും കോൺഗ്രസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ മേൽ എന്തിനാണ് സംഘപരിവാർ ഇത്രയേറെ പ്രതീക്ഷകൾ ചൊരിയുന്നത് എന്നത് നിഷ്പക്ഷമതികളായ ആളുകൾ പലപ്പോഴും ചോദിക്കുന്നതാണ്. ഒരു കോൺഗ്രസ് നേതാവിനെ കൊണ്ട് ബിജെപിക്ക് എന്താണ് കാര്യം. ഇതിന്റെ കാര്യകാരണങ്ങൾ വ്യക്തമാക്കുകയാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ സി രവിചന്ദ്രൻ. നെഹ്റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നതെന്നും നെഹ്റുവാണ് ഈ വിഷയത്തിലെ യഥാർഥ ലക്ഷ്യമെന്നും വെളിപ്പെടുത്തുന്ന രവിചന്ദ്രന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
സി രവിചന്ദ്രന്റെ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:
'3000കോടി രൂപയുടെ പ്രതിമയാണ്. ഗുജറാത്തിന്റെ ഏറ്റവും വലിയ പ്രിയ പുത്രനാണ് പട്ടേലെന്ന് മോദി പറയുമ്പോൾ അവിടൊരു തെറ്റുണ്ട്. കാര്യം ഗുജറാത്ത് കണ്ട ഏറ്റവും വലിയ നേതാവ് മഹാത്മാ ഗാന്ധിയാണ്. മഹാത്മാ ഗാന്ധിയുടെ ഇത്രയും വലിയ പ്രതിമ സംഘപരിവാറോ കോൺഗ്രസോ ഒന്നും നിർമ്മിച്ചിട്ടില്ല. സംഘപരിവാറിന് ഒരുപാട് നേതാക്കളുണ്ടല്ലോ. പഴയ നേതാക്കളും പുതിയ നേതാക്കളും ഒക്കെ. ഇവരുടെ ആരുടെയെങ്കിലുമൊക്കെ ഇത്രയും വലിയ പ്രതിമ കണ്ടിട്ടുണ്ടോ. അമേരിക്കയിലെ ലേഡി ഓഫ് ലിബേർട്ടിയുടെ പൊക്കം 93 മീറ്റർ മാത്രമാണ്. 184 മീറ്റർ പൊക്കമാണ് പട്ടേലിന്റെ പ്രതിമക്ക്.
ഇത്ര വലിയ മനുഷ്യനാണോ പട്ടേൽ. എന്തിനാണ് സംഘപരിവാർ അവരുടെ എല്ലാ പ്രതീക്ഷകളും ഒരു കോൺഗ്രസ് വർക്കിങ് കമ്മറ്റി മെമ്പറും കോൺഗ്രസ് മന്ത്രി സഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മേൽ ചൊരിയുന്നത് എന്ന് ചിന്തിക്കണം. ഇവിടയാണ് കൃത്യമായി പശുവിന്റെ രാഷ്ട്രീയം ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. നെഹ്റുവിന്റെ സർക്കാർ അധികാരത്തിൽ വന്ന് ആദ്യഘട്ടത്തിൽ തന്നെ പശു വധ നിരോധനം നടപ്പിലാക്കണമെന്ന തരത്തിലുള്ള മുറവിളി കൂടി. ഗാന്ധിക്ക് അവസാനം മനസിലായി കാര്യം മനസ്സിലായി. ഗാന്ധി പറഞ്ഞു. പശുവിന്റെ വധം നിരോധിക്കണം, പക്ഷേ അത് മുസ്ലിം സഹോദരന്മാർ കൂടി സഹകരിച്ച് വേണം ചെയ്യാൻ. അങ്ങനെയാണേൽ പിന്നെ പ്രശ്നമില്ല. നിങ്ങളും അവരും സഹകരിച്ചാൽ ബാക്കിയുള്ളവർ എന്ത്. മുസ്ലീങ്ങൾ സവർണ വിഭാഗങ്ങളുടെ കൂടെ സഹകരിക്കുമ്പോൾ ബാക്കി മനുഷ്യരുടെ അഭിപ്രായത്തിന് ഒരു വിലയും ഇല്ലല്ലോ. അതാണ് മതാധിപത്യത്തിന്റെ ഗുണം.
അങ്ങനെയാണ് ഗാന്ധി കരുതിയിരുന്നത്. ഗാന്ധിയുടെ പശുവിൽ നിന്ന് സംഘപരിവാറിന്റെ പശുവിലേക്ക് ഒരുപാട് ദൂരമുണ്ട്. നിർബന്ധമായിട്ട് നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഗാന്ധി ആഗ്രഹിച്ചിരുന്നു. ഉള്ളിന്റെ ഉള്ളിൽ അത് നടപ്പിലാക്കണമെന്ന്. നെഹ്റു തന്ത്രശാലിയായിട്ടുള്ള ഒരു പൊളിറ്റീഷ്യൻ കൂടിയാണ്. നെഹ്റുവിന്റെ വളരെ വ്യക്തമായിട്ടുള്ള കോൺട്രിബ്യൂഷൻസ് ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല. അൺഫിൽട്ടേഡ് ഫ്രീഡം ഓഫ് എക്സ്പ്രഷൻ എടുത്തുകളയുന്ന ആദ്യത്തെ ഭരണഘടനാ ഭേദഗതി കൊണ്ടു വരുന്നത് നെഹ്റുവിന്റെ കാലഘട്ടത്തിലാണ്. നെഹ്റുവിന്റെ അങ്ങനത്തെ ഒരുപാട് കാര്യങ്ങളുണ്ട്. നെഹ്റു ഒരു സംഭവം തന്നെയാണ്. സംശയമില്ല.
മഹാവീർ ത്യാഗിയെന്ന ആര്യ സമാജത്തിന്റെ നേതാവാണ് ആദ്യമായിട്ട് സമ്പൂർണ പശു വധം ഇന്ത്യയിൽ കൊണ്ടുവരണം എന്ന് പറഞ്ഞ് ബിൽ കൊണ്ടുവരുന്നത്. പക്ഷേ മഹാവീർ ത്യാഗിക്ക് ആ ബിൽ വോട്ടിനിടാൻ പോലും കഴിഞ്ഞില്ല. കാരണം നെഹ്റു കോൺഗ്രസിൽ പറഞ്ഞു നിങ്ങൾ ഈ ബില്ല് വോട്ടിനിടുകയാണെങ്കിൽ ഞാൻ രാജിവയ്ക്കും.
നെഹ്റുവിന്റെ ആദ്യത്തെ രാജി നാടകം. ഗാന്ധിയുടെ മുൻപിൽ വച്ച് പശുവിനെ പ്രകീർത്തിച്ചുകൊണ്ടിരുന്നയാളാണ് നെഹ്റു. ആദ്യമായി ഒരു പശുവധ നിരോധന നിയമം ഇന്ത്യയിൽ വരുമെന്ന് പറഞ്ഞപ്പോൾ നെഹ്റു പറഞ്ഞു സമ്മതിക്കില്ല ഞാൻ. ഒരു മനുഷ്യനങ്ങനെ നിൽക്കുകയാണ്, സമ്മതിക്കില്ല എന്ന് പറഞ്ഞ്.
പിന്നെ 52 ലാണ് വരുന്നത്. സേട്ട് ഗോവിന്ദ് സിങ് എന്ന് പറയുന്ന ഭരണഘടനാ നിർമ്മാണ കമ്മിറ്റിയിൽ പശുവിന് വേണ്ടി ഘോരഘോരം വാദിച്ചുകൊണ്ടിരുന്ന സേട്ട് ഗോവിന്ദ് സിങ് ബിൽ അവതരിപ്പിക്കുന്നു. ചർച്ച നടക്കുന്നു. പത്തു പേരുപോലുമില്ല പശുവിന് വേണ്ടി സംസാരിക്കാൻ. വോട്ടിനിടുമെന്ന് പറയുന്നു. നെഹ്റു പറഞ്ഞു ഇത് വോട്ടിനിട്ടാൽ ഞാൻ രാജി വെക്കും. രണ്ടാമത് പറഞ്ഞത് ഇത് പാസായാൽ ഞാൻ രാജിവെക്കും എന്ന്. അപ്പോഴത്തേക്കും എല്ലാവരും അസ്വസ്ഥരായി. ഈ പത്തു പേരെന്നുള്ള ഇക്വേഷൻസ് മാറി. വോട്ടിനിട്ടു ഇത് പരാജയപ്പെട്ടു. വലതു പക്ഷക്കാർ പറയാറുണ്ട്.
അന്ന് നെഹ്റുവിന്റെ ഭീഷണിയില്ലായിരുന്നുവെങ്കിൽ അന്നേ മുഴുവൻ പശുവിനെ സംരക്ഷിക്കുമായിരുന്നു. 52ലെ കഥയാണിത്. പിന്നീട് നെഹ്റു രാജി ഭീഷണി മുഴക്കുന്നത് 58 ലാണ്. അന്ന് അദ്ദേഹം ഉന്നയിച്ച കാര്യം ഞാൻ പ്രധാനമന്ത്രിയായി കുറേ നാളായി. എനിക്ക് സമാധാനം വേണം സ്വസ്ഥത വേണം, പോയി ചിന്തിക്കണം എഴുതണം എന്നൊക്കെയാണ് പറഞ്ഞത്. വ്യക്തമായ കാരണം ആർക്കും അറിയില്ല. അന്ന് രാജി ഭീഷണി മുഴക്കിയപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കോൺഗ്രസ് അംഗങ്ങൾ ലാൽ ബഹദൂർ ശാസ്ത്രി ഉൾപ്പടെ കണ്ണീരുമായി ചെന്ന് പറയുകയായിരുന്നു നെഹ്റു നിങ്ങൾ പിന്മാറണം.
നെഹറു എന്നാൽ ഇന്ത്യ എന്നൊരു സമവാക്യം അന്നുണ്ടായിരുന്നു. പിന്നീട് ഇന്ദിര എന്നാൽ ഇന്ത്യ എന്ന സമവാക്യമായി. ആദ്യമായിട്ട് നെഹറു കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഒരു പ്രസ്താവന എഴുതി വായിക്കുന്നു. 'അയാം ഗോയിങ് ടു റിസൈൻ. ഐ ഡോണ്ട് വോണ്ട് ടു കണ്ടിന്യു ബിക്കോസ് ഓഫ് വേരിയസ് റീസൺസ്. ദാറ്റ് ഐ ഡോണ്ട് വാണ്ടഡ് ടു ഡിസ്ക്ലോസ്.'- എനിക്ക് അത് പറയാൻ താൽപര്യമില്ല പക്ഷേ എനിക്ക് അവധി തരണം. അവസാനം എല്ലാവരുടേയും സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു പിന്മാറുന്നു. മണാലിയിലേക്ക് ഒരു രണ്ട് മാസം വിശ്രമം. എന്തിനാണ് അദ്ദേഹം അങ്ങനെയൊരു ഭീഷണി മുഴക്കിയതെന്ന് ഇന്നും അറിയില്ല. പലരും പല കാരണങ്ങൾ പറയുന്നുണ്ട്. ചിലർ പറയുന്നു അദ്ദേഹത്തിന്റെ രോഗം ചികിത്സിക്കാൻ അദ്ദേഹം പോകുകയാണെന്ന്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം നെഹ്റുവെന്ന് പറയുന്നത് ഇന്ത്യയുടെ എല്ലാ ദുരിതങ്ങൾക്കും എല്ലാ അപമാനങ്ങൾക്കും എല്ലാ പിന്നോക്കാവസ്ഥയ്ക്കും കാരണക്കാരനായ ഏക വ്യക്തിയെന്ന് പറയുന്നതാണ് നെഹ്റു.
ഇൻഡോ ആഫ്രോ സമ്മിറ്റ് ഡൽഹിയിൽ നടന്നു. മോദിയാണ് വിളിച്ച് വരുത്തിയത്. സുഷമ സ്വരാജ് അടുത്തിരിപ്പുണ്ട്. നെഹ്റുവിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ. ഒറ്റയക്ഷരം പറയുന്നില്ല. അവസാനം എന്ത് സംഭവിച്ചു. മോദിക്ക് ഇറങ്ങി പോകേണ്ടി വന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും സിംബാവേ പ്രസിഡന്റ് റോബർട്ട് മുഗാബേയുമൊക്കെ പറഞ്ഞു, ഇന്ത്യയും ആഫ്രിക്കയുമായിട്ടുള്ള ടൈ അപ്പ് തുടങ്ങി വച്ചത് നെഹ്റുവും പിന്നീട് ഇന്ദിരയുമാണ്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് നിരന്തരം വന്നു പറഞ്ഞു നെഹ്റുവാണ് ഇത് സാധ്യമാക്കിയത്. മോദി ഇറങ്ങിപ്പോയി എന്നാണ് പത്രത്തിൽ കണ്ടത്. നെഹ്റുവിന്റെ ഓർമ്മകളും അദ്ദേഹത്തിന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ സ്മരണകളും മുഴുവൻ രാഷ്ട്ര ശരീരത്തിൽ നിന്നും തിരസ്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നെഹ്റുവെന്നാൽ വിഷമെന്നും പട്ടേൽ എന്നാൽ അമൃതെന്നുമുള്ള സരളമായ ഇക്വേഷനാണ് അവർ അവതരിപ്പിക്കുന്നത്. 58ൽ നെഹ്റു രാജി ഭീഷണി മുഴക്കിയതിന് പലകാരണങ്ങളുണ്ടെങ്കിലും അതിൽ ഒരു കാരണമായി പറയുന്നത് കോൺഗ്രസിലെ പശുപക്ഷവാദികളെ നിലയ്ക്ക് നിറുത്താനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്