കണ്ണന്താനത്തിന് കിട്ടിയ വനിതാ ഡോക്ടറുടെ ചീത്ത വിളി ഒറ്റപ്പെട്ടതല്ല; നിരത്തിൽ ബന്ദികളാക്കപ്പെടുമ്പോൾ വിവിഐപികളെ മനസിലെങ്കിലും ചീത്ത വിളിക്കാത്തവർ എത്ര? കൊച്ചിയിൽ അടിയന്തരമായി രോഗിയുടെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ഡോക്ടർ നിരത്തിൽ കുടുങ്ങിയത് രണ്ടുമണിക്കൂർ; ആശുപത്രിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്റർ മാത്രവും! ഈ വിവിഐപി സംസ്കാരത്തിന് ദയവായി അറുതി വരുത്തണമന്ന് ന്യൂറോ സർജൻ അരുൺ ഉമ്മൻ ഫേസ്ബുക്കിൽ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: രാവിലെ വീട്ടിൽ നിന്നിറങ്ങും മുമ്പ് പത്രത്തിലോ, ഓൺലൈനിലോ പരതണം ഇന്ന് നഗരത്തെ കീഴടക്കാൻ എത്തുന്ന വിവിഐപി ആരാണെന്ന് അറിയാൻ.അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് ഭംഗി. നിരത്തിലിറങ്ങുന്ന അത്യാവശ്യക്കാരാകട്ടെ, വിവിഐപിമാരെ കൊണ്ടുപൊറുതി മുട്ടിയിരിക്കുന്നു.വിമാനം വൈകൽ, റോഡിലെ ബാരിക്കേഡുകൾ,ട്രാഫിക് ബ്ലോക്, മണിക്കൂറുകളുടെ കാത്തിരിപ്പ് അങ്ങനെ സാധാരണ പൗരന്റെ ഒരുദിവസം താറുമാറാക്കുന്ന വിവിഐപി സംസ്കാരത്തിനെതിരെ ജനം പൊട്ടിത്തെറിച്ചുതുടങ്ങിയിരിക്കുന്നു.
അതാണ് ഇന്നലെ ഇംഫാലിൽ കണ്ടത്. വിമാനം വൈകിയതിന്റെ പേരിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ചീത്തവിളി കിട്ടി. മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽവച്ച് ഒരു വനിതാ ഡോക്ടറാണ് കണ്ണന്താനത്തോട് തട്ടിക്കയറിയത്. ശവസംസ്കാര ചടങ്ങുകൾക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ യുവതി സമയം വൈകിയതോടെ കോപാകുലയായി പൊട്ടിത്തെറിക്കുകയായിരുന്നു. ഇംഫാലിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായാണ് വിമാനം വൈകിപ്പിച്ചതെന്ന് കണ്ണന്താനം പിന്നീട് പ്രതികരിച്ചു.
ഇംഫാലിൽ രാഷ്ട്രപതിയുടെ വരവാണ് വിമാനം വൈകിപ്പിച്ചതെങ്കിൽ, കൊച്ചിയിൽ ഇന്നലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദർശനമാണ് നിയന്ത്രണങ്ങൾക്ക് വഴിവച്ചത്.വിവിഐപിക്ക് വേണ്ടി വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടെ, കൊച്ചിക്കാർ അക്ഷരാർഥത്തിൽ വലഞ്ഞു.നിരത്തിൽ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങിയവരിൽ അടിയന്തര ശസ്ത്രക്രിയകൾക്കായി പുറപ്പെട്ട വിദഗ്ധ ഡോക്ടർമാരും പെട്ടുപോയി.
ലേക് ഷോർ ആശുപത്രിയിൽ ജോലി ചൈയ്യുന്ന ന്യൂറോസർജൻ ഡോ.അരുൺ ഉമ്മൻ തന്റെ ദുരനുഭവം വിവരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടടടു.ആശുപത്രിയിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ അകലെ കുണ്ടന്നൂരിലാണ് ഡോക്ടടർ താമസിക്കുന്നത്. എന്നിട്ടും, അപകടത്തിൽ പെട്ട് തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് സമയത്ത് എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഉപരാഷ്ടപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാനിയന്ത്രണങ്ങൾ മൂലം രണ്ടുമണിക്കൂറാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്താൻ ഡോക്ടർക്ക് വേണ്ടിവന്നത്.
' അടിയന്തര ശസ്ത്രക്രിക്കായി മൂന്ന് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് പുറപ്പൈട്ട എനിക്ക് രണ്ടുമണിക്കൂറാണ് വഴിയിൽ കിടക്കേണ്ടി വന്നത്.കാരണം? ഒരുവിവിവൈപിയുടെ കൊച്ചി സന്ദർശനത്തെ തുടർന്ന് എല്ലാ റോഡുകളും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.ട്രാഫിക്ക് കുരുക്കുകളും, മോശം റോഡുകളും കാരണം പൊറുതിമുട്ടിയവർക്ക് ഇത്തരം രാഷ്ട്ര്ീയ നാടകങ്ങൾ ശരിക്കും ശാപം തന്നെയാണ്.നിരത്തുകളിൽ പെട്ട പലരും വിവിഐപിയെ ശപിക്കുന്നതും തിരിച്ചുപോകാൻ ആവശ്യപ്പെടുന്നതും കാണാമായിരുന്നു.നിരന്തരം സൈറൺ മുഴക്കിയെങ്കിലും, ആംബുലൻസുകളെ പോലും കടത്തിവിട്ടില്ല.
സ്ഥിതിഗതികൾ ബഹുകഷ്ടമെന്നല്ലാതെ എന്തുപറയാൻ! നോക്കുകുത്തികളെ പോലെ നിൽക്കാനല്ലാതെ പൊലീസിന് പ്രത്യേകിച്ച് റോളൊന്നുമുണ്ടായിരുന്നില്ല.ഇത്തരം വിവിഐപി സംസ്കാരം അവസാനിപ്പിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.ഒരുനഗരത്തെ മുഴുവൻ സ്തംഭിപ്പിച്ച് ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് തീർത്തും അംഗീകരിക്കാനാവില്ല.നമ്മൾ കൂട്ടായി പ്രതിഷേധിച്ചില്ലെങ്കിൽ, ഈ വൃത്തികെട്ട സംസ്കാരം ഇനിയും തുടരുകയും, നമ്മളെ വെറും രാഷ്ട്രീയക്കാരുടെ പാവകളായി മാറ്റുകയും ചെയ്യും.
ഞാൻ ഈ തോന്ന്യാസത്തിനെതിരെ ശ്ക്തമായി പ്രതിഷേധിക്കുന്നു.ഇത്തരം പ്രകടനങ്ങളിലൂടെ സാധാരണക്കാരന് എന്തുനേട്ടമാണ് ഉണ്ടാകുന്നതെന്ന് ആർക്കെങ്കിലും ഒന്നുപറഞ്ഞുതരാമോ?വിവിഐപികൾ സന്ദർശനം നടത്തുമ്പോൾ പൗരന്മാരോട് ഈ വിധമാണ് പെരുമാറുന്നതെങ്കിൽ, ഒരുകാര്യം പറയാം...ദയവായി ഞങ്ങൾക്ക് ഇത്തരം സന്ദർശനങ്ങൾ ഇനി വേണ്ടേ വേണ്ട.'
ഇംഫാലിൽ പ്രതിഷേധിച്ച വനിതാഡോക്ടർക്ക് പട്നയിലെ തന്റ വീട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ വിവിഐപിക്കായി വിമാനം പുറപ്പെടാൻ വൈകി. എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്ന് അവർ വ്യക്തമാക്കുന്നുണ്ട്. വൈകിയെത്തിയാൽ മൃതദേഹം അഴുകുമെന്നും അവർ മന്ത്രിയോട് പറയുന്നു.
ദേഷ്യം അടക്കാനാവാതെ മന്ത്രിയോട് തട്ടിക്കയറുന്ന യുവതി മന്ത്രിയുടെ അനുചരനോടും ദേഷ്യപ്പെടുന്നുണ്ട്. എന്നാൽ അവരോട് ഏതെങ്കിലും രീതിയിൽ പ്രതികരിക്കുന്നതിനോട് അംഗരക്ഷകരെ മന്ത്രി വിലക്കുന്നതും വീഡിയോയിൽ കാണാം. മന്ത്രിതന്നെയും യുവതിയെ സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇനി ഇങ്ങനെയുണ്ടാവില്ലെന്ന് എഴുതിത്ത്ത്തരാൻ അവർ മന്ത്രിയോട് ആവശ്യപ്പെടുന്നതും കാണാം.ഏതായാലും പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം സന്ദർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ബന്ധപ്പെട്ടവർ ആലോചിച്ച് പരിഹാരം തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Arun Oommen fb post
I WAS STRANDED 2 HOURS TRAVELLING 3 KMS TO HOSPITAL TO ATTEND AN EMERGENCY CALL.
Reason?
All roads completely blocked for hours on account of a VVIP's visit to Kochi.. Already plagued with heavy traffic and pathetic roads these sort of political gimmicks is a real curse to us all.. The roads were filled with people cursing the VVIP and requesting him to go back .. Even Ambulances could not be spared in spite of persistent howling ! Pathetic state of affairs.. The police had nothing to do than being mere spectators.
It's high time these VVIP culture is shown the doors.. ! Holding a whole city at ransom and causing so much hardships is totally un acceptable... Unless we protest strongly these crap culture will continue and make us just politicians puppets-
I strongly protest this atrocity- Can anyone explain what the common people gonna gain with such show off? If this is the way we are being treated with any VVIP visit , please... We don't want any such visits-
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍