കീമോതെറാപ്പിക്കിടെ രോഗിക്ക് നെഞ്ചുവേദന വന്നപ്പോൾ ഗ്യാസാണെന്ന് വിധിയെഴുതി ചിരിച്ചുതള്ളി; ചുമച്ചുചോര തുപ്പിയപ്പോഴും നിസ്സാരമാക്കി; ഒടുവിൽ കാര്യങ്ങൾ കൈവിട്ടപ്പോൾ പണത്തിനായി വിലപേശലും; കൊച്ചി അമൃത ആശുപത്രിയിൽ സഹോദരനെ ട്യൂമർ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചപ്പോൾ ഗുരുതര ചികിൽസാപിഴവുണ്ടായെന്ന് ആരോപിക്കുന്ന ശ്രീലക്ഷ്മി.എസ്.നായരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസ കിട്ടാതെയുള്ള തമിഴ്നാട് സ്വദേശി മുരുകന്റെ മരണം,ആർസിസിയെ പ്രതിക്കൂട്ടിലാക്കി പിഞ്ചുകുഞ്ഞിന് രക്തദാനത്തിലൂടെ എച്ചഐവി വൈറസ് പകർന്ന സംഭവം, ഡോ.റെജി ജേക്കബിന്റെ ഭാര്യ ഡോ.മേരി റെജിയുടെ മരണത്തിനിടയാക്കിയ ചികിൽസാപിഴവ് ആരോപണം എന്നിങ്ങനെ സമീപകാലത്ത് കേരളീയ മന:സാക്ഷിയെ പിടിച്ചുലച്ച വിവാദങ്ങൾ ഏറെ. ഏറ്റവുമൊടുവിൽ തന്റെ സഹോദരനെ ട്യൂമർ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് ശ്രീലക്ഷ്മി എസ്.നായർ. കീമോതെറാപ്പിക്കിടെ സഹോദരനുണ്ടായ നെഞ്ചുവേദന ഡോക്ടർമാർ അവഗണിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ശ്രീലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. മനുഷ്യജീവനേക്കാൾ പണത്തിന് വില കൽപിക്കുന്ന സ്വകാര്യ ആശുപത്രികളുടെ ശൈലിയെയും ശ്രീലക്ഷ്മി വിമർശിക്കുന്നു.
ശ്രീലക്ഷ്മി എസ്.നായർ ജൂൺ ഒന്നിന് ഇട്ട പോസ്റ്റിന്റെ പൂർണരൂപം:
'എഴുതണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു.... ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുകൊണ് എഴുതുന്നു.....
എന്റെ സഹോദരൻ Sooraj Krishna S Nair ഇ കഴിഞ്ഞ may 13 നു Amrita Institute of medical science and research centre, cochin il ചികത്സയിലിരിക്കെ മരണപെട്ടു.... മരണകാരണം cardiac arrest ആയിരുന്നു.. എന്നാൽ ഇ കാർഡിയാക് പ്രോബ്ലം പെട്ടന്ന് ഒരു ദിവസം എങ്ങനെ ഉണ്ടായി എന്നത് എല്ലാവരും അറിയണം എന്നു തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ് ഇടാൻ ഉണ്ടായ കാരണം..
ഡോക്ടർ മാരെ അമിതമായി വിശ്വസിച് അവരുടെ ചിലകത്സ പിഴവുമൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന 25 കാരൻ... Tumour എന്ന രോഗം അതിന്റെ ആദ്യ സ്റ്റേജ് എന്നു പോലും പറയാൻ കഴിയാത്ത.. എല്ലാ ഡോക്ടർ മാരും ഒരേപോലെ 100% നിസാരം എന്നു ഉറപ്പു നൽകിയ രൂപത്തിൽ എന്റെ സഹോദരനെയും ബാധിച്ചിരുന്നു. ഡോക്ടർമാർ നൽകിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ഏട്ടന്റെ ആത്മവിശ്വാസം കഴിഞ്ഞ ഇ 4 മാസവും ഞങ്ങളെ മുന്നോട്ടു നയിച്ചു.. ഓപ്പറേഷൻ പോലും വേണ്ടിവരില്ല chemotherapy ചെയ്താൽ മാറുന്ന അസുഖമേ ഒള്ളു എന്നു പറഞ്ഞപ്പോൾ നമ്മൾ ആ ചികത്സക്കുള്ള മാർഗങ്ങൾ സ്വീകരിച്ചു... chemo ചെയുമ്പോൾ side effects എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോഴും ലഭിച്ച മറുപടി മുടി പോകും എന്നുള്ളത് മാത്രം ആയിരുന്നു....4 Chemo ആയിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.... 3 chemo കഴിഞ്ഞപ്പോഴേക്കും ഏട്ടനു chest pain ഉള്ളതായി പറഞ്ഞു... ഡോക്ടറോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി അതു gas ന്റെ ആണ്... അവനു പേടി കാരണം ഓരോന്നു തോന്നുന്നതാണ് എന്നാണ്... അന്നും ഏട്ടൻ പറഞ്ഞു എനിക്ക് എന്തിനാ പേടി വേദന ഉണ്ടെന്നു പറഞ്ഞത് സത്യമാണ്... ആ വാക്കുകൾ doctors നിർദാക്ഷണ്യം തട്ടിക്കളഞ്ഞു.... പിന്നീടും പലതവണ വേദന ആവര്തിച്ചപ്പോഴും ലഭിച്ച മറുപടികു മാറ്റം ഉണ്ടായിരുന്നില്ല.... കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചുമച്ചു തുപ്പിയതിൽ ചോരയുടെ അംശം കണ്ടു അതു ഡോക്ടറോട് പറഞ്ഞു ചുമച്ചു തുപ്പിയാൽ അതിപ്പോ നീ ആയാലും ഞാൻ ആയാലും ചോര ഒകെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയി.... ഡോക്ടർ പറയുന്നത് സത്യമായിരിക്കും എന്നു ചിന്തിക്കുന്ന ഏതൊരു സാദാരണകാരനെയും പോലെ ചിന്തിക്കാനേ ഞങ്ങക്കും സാധിച്ചൊള്ളു.... ദിവസങ്ങൾ പലതായിട്ടും ചോരയുടെ അംശം അങ്ങനെ തുടർന്നു... എന്തിനും ഏതിനും ന്യായീകരണ വാദം തുടർന്നു ഡോക്ടർമാരും.. ഒരു മാസത്തോളം വേദന പറഞ്ഞിട്ടും എല്ലാം gas ആണെന്നു പറഞ്ഞു തള്ളിയപ്പോഴും സാദാരണകാരന്റെ യുക്തിക്കു amrita പോലൊരു വലിയ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞത് ശെരിയാണെന്നു ചിന്തിക്കാനേ സാധിച്ചൊള്ളു...
വേദനകൾക് ഇടയിലും ഒരുപാട് സ്വപ്നങ്ങൾ കണ്ടു അതിലേക്കു വേണ്ടി പലതും ചെയ്തു....... ചികത്സക് അവസാനം CT scan ചെയ്തു നോക്കാൻ പോയ ദിവസം എന്നും കാണാറുള്ള ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ അവിടുത്തെ ഒരു junior ഡോക്ടറെ കണ്ടു.... വേദനയെ പറ്റി പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞത് അങ്ങനൊരു വേദന വരാൻ പാടില്ലാലോ... Senior ഡോക്ടറോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ലേ എന്നു.... ഒരു മാസത്തിൽ ഏറെ ആയി താൻ പറഞ്ഞിട്ടും senior doctor ശ്രിദിച്ചില്ല എന്നു പറഞ്ഞപ്പോൾ എത്രയും വേഗം chest ന്റെ CT scan അടുക്കാൻ നിർദ്ദേശിച്ചു..... CT scan റിപ്പോർട്ടിൽ കാണുന്നു block undenu.... അതിന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് chemo ചെയുന്ന ആളുകളിൽ 100ഇൽ ഒരാൾക്ക് ഇങ്ങനെ വരാം എന്നു..... ഇത് അറിയാമെങ്കിൽ എന്തുകൊണ്ട് ആ ഒരാൾ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവർ ചിന്തിച്ചില്ല... എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങൾ കാണിച്ചിട്ടും അതിനു ചികല്സിച്ചില്ല........അവിടെയും അവർ block നെ നിസാരവത്കരിച്ചു.... ഇത് ഒരു ആഴ്ച ചെറിയ രണ്ടു injection എടുത്താൽ മാറാവുന്നതേ ഒള്ളു പേടിക്കണ്ട കാര്യങ്ങൾ ഒന്നുമില്ല.... Injection നിസാര വിലയുടേതാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ഒരുപാട് പണം നമ്മളും കരുതിയിരുന്നില്ല..... പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു... നിസാരമെന്നു പറഞ്ഞ block നിമിഷങ്ങൾക്കകം വലുതായി.. കാലിൽ നിന്നും ചെസ്റ്റിലേക് block കേറിയതാണ് എന്നു cardiac ലെ doctors പറഞ്ഞു..... വേദന ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ വേണ്ട ചികത്സ നല്കിയിരുനെങ്കിൽ കാലിലെ മാറ്റമായിരുന്ന അസുഖത്തെ ഡോക്ടർമാരുടെ അശ്രദ്ധ മൂലം മരണത്തിലേക്ക് നയിച്ച ഒന്നാക്കി.. പെട്ടന്ന് ccu ലേക്ക് മാറ്റണം injection എടുക്കണം.. വില കുറഞ്ഞ injection നു side എഫക്ട് ഒരുപാടുണ്ട് വില കൂടിയ injection എടുത്താൽ കുഴപ്പം ഒന്നും വരില്ലെന്നു പറഞ്ഞപ്പോൾ എന്ന വിലകൂടിയ injection മതി എങ്ങനെ എങ്കിലും ഏട്ടനെ രക്ഷിച്ചാൽ മതിയെന്നും പറഞ്ഞു. .പണം കെട്ടാൻ താമസിച്ചു എന്നു പറഞ്ഞു മണിക്കൂറുകൾ ചികിത്സ നിഷേധിച്ചു.... രണ്ടു ദിവസം bp down ആയി തന്നെ തുടർന്നു..
അതിൽ നിന്നെല്ലാം ശനി ആഴ്ച മാറ്റം വരികെയും തികച്ചും നോർമൽ ആവുകയും ചെയ്തു...Chest infection ഉണ്ട് അതിനുള്ള മരുന്നുകൾ ഉടനെ ആരംഭിക്കും എന്നും ഡോക്ടർസ് പറഞ്ഞു.. രാത്രി 10 മണിയോടെ ഏട്ടനെ കേറി കാണുകയും സംസാരിക്കുകയും ചെയ്തു... ഞായറാഴ്ച വാർഡിലേക് മാറ്റേണ്ട ഡോക്ടർ മാർ കുറവാണു തിങ്കളാഴ്ച വാർഡിലേക് മാറ്റാം എന്നു പറഞ്ഞിട്ട് 10:15 ഓടെ എല്ലാം തകിടം മറിഞ്ഞു.... വെന്റിലേറ്റർ ലേക്ക് മാറ്റി ശ്വാസ തടസം വന്നു എന്നു പറഞ്ഞു.... കുറച്ചു സമയം കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ആണുങ്ങൾ ഇല്ലേ അവരോടു സംസാരിക്കണമ് എന്നു ഡോക്ടർ പറഞ്ഞു... ആ ഡോക്ടറുടെ കാലിൽ വീണു കരഞ്ഞു ചോദിച്ചു എന്താ എട്ടന് പറ്റിയതെന്... മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല ആ കാലു പിറകോട്ടു വലിച്ചിട്ടു അയാൾ ccu റൂമിൽ കേറി ഡോർ ലോക്ക് ചെയ്തു.... ഇറങ്ങി വന്ന സിസ്റ്റേഴ്സ് തമ്മിൽ മരിച്ചു എന്നു പറയുന്നത് കേട്ടപ്പോഴും അതു സംഭവിക്കല്ലേ എന്നു പ്രാര്തിച്ചു... കേറി കണ്ടോ എന്നു പറഞ്ഞപ്പോൾ ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്നു കരഞ്ഞു കാണാൻ ചെന്നു... അമ്മ ഉരുട്ടി ഇട്ടു വിളിച്ചിട്ടും അവർ തൊടരുതു ജീവൻ ഉണ്ടെന്നു പറഞ്ഞില്ല..... ആണുങ്ങൾ വന്നു ബഹളം വച്ചപ്പോൾ അവർ പറഞ്ഞു ജീവനുണ്ട് ഒന്നും ഒന്നുംപറ്റീട്ടില്ല മരുന്നു മേടിച്ചു വേഗം തന്നാൽ മതി എന്നു....
അതിനു ശേഷം 25000 രൂപയിൽ മേലെ മരുന്നുകൾ മേടിപ്പിച്ചു..... ഒന്നും എടുത്തിട്ടില്ലെന്നു പൂർണ ഉറപ്പുണ്ട് കാരണം ജീവനുള്ള ആളെ വെന്റിലേറ്ററിൽ ഇരിക്കെ തൊടാൻ പോലും ഒരു ഹോസ്പിറ്റൽ ഉം സമ്മതിക്കില്ല.... 11:30 കു മുൻപേ കേറി കണ്ട അമ്മ അപ്പോഴേ പറഞ്ഞു എന്റെ കുഞ്ഞു പോയെന്നു.... അവർ അതു സമ്മതിച്ചത് വെളുപ്പിന് 3:30 .......... അവിടെയും തീർന്നില്ല Amrita ഹോസ്പിറ്റൽ ലെ പണത്തോടുള്ള ആർത്തി. അന്നുവരെ ഉള്ള എല്ലാ ബില്ലും close ചെയ്തിട്ടും body വിട്ടുതരാൻ വീണ്ടും പണം ആവശ്യപ്പെട്ടു..... ഇതെല്ലാം പറഞ്ഞത് നഷ്ടപെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ല........ മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന Amrita hospital ന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും.... .എന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്നും ആഗ്രഹിക്കുന്നത്കൊണ്ടാണ്.............
Stories you may Like
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- ദയാ അശ്വതിക്കെതിരെ പരാതിയുമായി അമൃത സുരേഷ്
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്