വീതിയുള്ള കാലുകളുടെ കുറവ് പരിഹരിച്ചത് അസാമാന്യ മെയ് വഴക്കത്തിലൂടെ; താങ്ങും തണലുമായി വെയിറ്റ്ലിഫ്റ്ററായ അച്ഛൻ ഒപ്പം നിന്നപ്പോൾ സച്ചിനും ബച്ചനും ആരാധകരായി; ഒളിമ്പിക്സ് ജിംനാസ്റ്റികിലെ ഫൈനൽ ബർത്ത് സ്വർണ്ണ മെഡലിനോളം തിളക്കമുള്ളത്; ദീപാ കർമാകർ എന്ന അൽഭുത പ്രതിഭയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
റിയോ: 52 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ജിംനാസ്റ്റ് ഒളിംപിക്സിന് യോഗ്യത നേടുന്നത്. 1964ലാണ് ഒരു ഇന്ത്യൻ താരം അവസാനമായി ഒളിംപിക്സിലെ ജിംനാസ്റ്റിക്സിൽ മത്സരിച്ചത്. ഒളിംപിക്സിൽ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ച 11 പേരും പുരുഷന്മാരായിരുന്നു. മാസങ്ങൾക്ക് മുൻപ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്ന ദീപയിലൂടെ ഇന്ത്യ ജിംനാസ്റ്റിക്സിലെ ആദ്യ ഒളിമ്പിക് മെഡൽ സ്വപ്നം കാണുകയാണ്. ജിംനാസ്റ്റിക്സിലെ ഏറ്റവും കഠിനമെന്ന് വിശേഷണമുള്ള പ്രൊദുനോവ വോൾട്ട് കൃത്യമായി പൂർത്തീകരിച്ച മൂന്നാമത്തെ വനിതയാണ് ദീപ കർമാകർ. ലോകത്തിലിതു വരെ പ്രൊദുനോവ ചാട്ടം പൂർത്തിയാക്കിയിട്ടുള്ളത് അഞ്ച് പേർ മാത്രമാണ്. ആ പട്ടികയിൽ സാക്ഷാൽ പ്രൊദുനോവക്കും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ യാമിലെ പെനക്കും ശേഷമുള്ള പേരാണ് ദീപാ കർമാകർ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ആ പ്രകടനം. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റാണ് ത്രിപുര സ്വദേശിയായ ദീപ.
ആർടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒളിംപിക് യോഗ്യതാ മത്സരത്തിൽ 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ ആദ്യ കടമ്പ കടന്നത്. 1952, 56, 64 ഒളിംപിക്സുകളിലായി ആകെ പതിനൊന്ന് ഇന്ത്യൻ താരങ്ങളാണ് ഒളിംപിക്സിന്റെ ജിംനാസ്റ്റിക്സിൽ മാറ്റുരച്ചത്. 2014ൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടി ജിംനാസ്റ്റി വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായിരുന്നു ദീപ. നംവബറിൽ നടന്ന വേൾഡ് ചാംമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തായതിനാൽ ദീപയ്ക്ക് ഒളിമ്പിക്സിലേക്ക് യോഗ്യത ലഭിച്ചിരുന്നില്ല. എന്നാൽ അവസാന യോഗ്യതാ മത്സരത്തിൽ പിഴവുകളാവർത്തിക്കാതെ ദീപ റിയോ ഒളിമ്പിക്സിലേക്ക് ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ സ്വന്തമാക്കുന്നത് ഒളിമ്പിക്സിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ജിംനാസ്റ്റർ എന്ന റെക്കോർഡാണ്.
ലോകചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഏക ഇന്ത്യൻ വനിതാ താരം കൂടിയാണ് ദീപ. ദേശീയ ജിംനാസ്റ്റിക്സ് ഫെഡറേഷനിലെ തമ്മിലടിക്കിടെയാണ് ദീപയുടെ ഒളിമ്പിക്സ് യോഗ്യതാ നേട്ടം. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) ആണ് അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഇപ്പോൾ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് റിസർവ് മാത്രമായിരുന്ന ദീപ അവസാന നിമിഷമാണ് ടീമിൽ കയറിക്കൂടിയത്. ഇതാണ് റിയോയിൽ രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത നേടിയ ദീപക്ക് അഭിനന്ദനവും പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തത്തെിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായ 22കാരിക്ക് മികച്ച പരിശീലനത്തിനുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിന് പുറമേ സച്ചിൻ തെണ്ടുൽക്കറും അമിതാഭ് ബച്ചനും അടക്കമുള്ള ഇതിഹാസങ്ങളും ദീപയ്ക്ക് പ്രോൽസാഹനവും പിന്തുണയുമായി എത്തി. ഇതാണ് റിയോയിലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ പ്രതിഫലിച്ചത്. രാജ്യം അർപ്പിച്ച വിശ്വാസം ദീപ കാത്ത് സൂക്ഷിക്കുന്നു. ഇന്ത്യാക്കാരിക്കും ശരീര മെയ് വഴക്കം വേണ്ട ജിംനാസ്റ്റിക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ദീപാ കർമാകർ.
ദീപ കർമാകർ 1993 ഓഗസ്റ്റ് 9ന് ത്രിപുരയിലെ അഗർത്തലയിൽ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. 2014 ൽ കോമൺവെൽത്ത് ഗെംസിൽ വെങ്കലമെഡൽ നേടിയതോടെയാണ് ദീപ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. സാധാരണഗതിയിൽ ജിംനാസ്റ്റിക്സിൽ സ്ത്രീകൾ പൊതുവേ കടന്നുവരുന്നത് വളരെ കുറവാണ്. അസാധാരണമായ മെയ്വഴക്കവും കഠിനാധ്വാനം ഏറെ ആവശ്യമുള്ള മേഖലയാണ് ജിമനാസ്റ്റിക്സ്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിന്റെ ഭാഗമായി മാത്രമാണ് ഒരാൾക്ക് ജിംനാസ്റ്റിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയുള്ളു. ഗ്ലാസ്ഗോമിൽ വച്ചു നടന്ന ഗെംസിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ വനിത ജിംനാസ്റ്റിക് വിഭാഗത്തിൽ മത്സരിക്കുന്നത്. ഈ അപൂർവ്വനേട്ടം ദീപ കർമാകറിന് മാത്രം സ്വന്തമാണ്.
ആറ് വയസുമുതൽ ദീപ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചിരുന്നു. ബിശ്വേശർ നന്ദി ആയിരുന്നു ആദ്യ പരിശീലകൻ. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ കൈപിടിച്ച് സായിസെന്ററിലേക്ക് നടന്നുകയറിയെ കൊച്ചുമിടുക്കി ഇന്ന് കായിക കായികലോകത്തിന്റെ നെറുകയിലേക്കുള്ള പടവുകൾ ഓരോന്നും കയറുകയാണ്. എന്നാൽ ആദ്യമായി പരിശീലനത്തിന് സായിസെന്ററിലെത്തിയ ദീപയെകണ്ടപ്പോൾ പരിശീലകന്റെ മുഖത്ത് ജിജ്ഞാസയായിരുന്നു. പരിശീലനത്തിന് വരുന്ന സമയം അവളുടെ കാലുകൾ മറ്റുള്ളവരെ അപേക്ഷിച്ച് വീതിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് എത്രത്തോളം ജിംനാസ്റ്റിക്സിൽ ഉയരാൻ കഴിയും എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടയിരുന്നു. അത്തരം സവിശേഷതയുള്ള കാലുകൾ ഉയോഗിച്ച് ജിംനാസ്റ്റിക് പരിശീലിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
മറ്റുള്ളവരുടെ വേഗത്തെ ചെറുക്കുക എന്നതുതന്നെയായിരിക്കും പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെ ദീപയ്ക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നതിന് പ്രയാസമായിരിക്കുമെന്നായിരുന്നു എന്റെ സംശയ.ം പക്ഷേ, എന്റെ എല്ലാ മുൻ ധാരണകളേയും പൊളിച്ചഴുതിക്കൊണ്ടായിരുന്നു ദീപയുടെ പ്രകടനെ. ആറുവയസുകാരിയുടെ ആത്മ സമർപ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായാണ് ഇന്ന് ഈ നിലകളിലെത്തിച്ചേരാൻ ദീപയെ പ്രാപ്തയാക്കിയത്. പരിശീലകൻ ബിശ്വേശർ ഓർത്തെടുക്കുന്നു.
ദീപയുടെ വളർച്ചയുടെ പിന്നിട്ടവഴി്കളിൽ പിതാവിനെ ക്കുറിച്ച് പറയാതിരിക്കാൻ കഴിയുകയില്ല. ദീപയുടെ അച്ഛനെക്കുറിച്ചും പറയാതിരിക്കാൻ കഴിയുകയില്ല. മകളുടെ ആഗ്രഹത്തിനൊത്ത് പരിപൂർണ പിന്തുണയുമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. സായി സെന്ററിലെ ഉദ്യോഗസ്ഥനായ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ രാജ്യം കണ്ട മികച്ചൊരു താരമായി വളർത്തിയെടുക്കണം എന്ന്. അദ്ദേഹം വെയ്റ്റ് ലിഫ്റ്റിങ് പരിശീലകൻ കൂടിയായിരുന്നു. മകളുടെ കഴിവുകളും ന്യൂനതതകളും എല്ലാം തിരിച്ചറിയുന്ന ഒരേസമയം അച്ഛന്റെ റോളിലും ഒരു പരിശീലകന്റെ റോളിലൂടെയും അദ്ദേഹം മകളുടെ ന്യൂനതകൾ ഓരോന്നും പരിഹരിച്ചു. ആ പരിശ്രമത്തിനെടുവിലാണ് ഇന്ന് ദീപ രാജ്യത്തിന്റെ അിമാനമായിമാറിയത്.
2007 ൽ ജയ്പൂരിൽ വച്ച് നടന്ന ജൂനിയർ നാഷണൽസിലായുരുന്നു ദീപയുടെ ആരങ്ങേറ്റം. കടുത്ത വെല്ലുവിളി ഉയർത്തിയ ആദ്യ മത്സരത്തിൽ തന്നെ ഒന്നാമതാകാൻ ദീപയ്ക്ക് സാധിച്ചു. ജയ്പൂരിലെ കളിക്കളത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്ു. അവിടെ ജിംനാസ്റ്റിക്സിനോടുള്ള ദീപയുടെ അടക്കാനാവാത്ത് അഭിനിവേശം ഒന്നു കൂടെ ഉരുക്കിവിളയ്ക്കുകയായിരുന്നു. 2007 മുൽ 67 സ്വർണ മെഡൽ ഉൾപെടെ 77 സ്വർണം ദീപ സ്വന്തമാക്കിയിട്ടുണ്ട്. 2010 ലെ ഡൽഹിയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെംസിലാണ് ദീപ ഇന്ത്യൻ ജിംനാസ്റ്റിക് ടീമിൽ അംഗമാകുന്നത്.
ത്രിപുരയെ പ്രതിനിധീകരിച്ച് 2011 ൽ ദേശീയ ഗെംസിൽ, 2014 കോമൺവെൽത്ത് ഗെയിംസ്( കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത, ആഷിഷ് കുമാറിനു ശേഷം മെഡൽ നേടുന്ന രണ്ടാമത്തെ താരം). 2015 ൽ ഹിരോഷിമയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും കരസ്ഥമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍