ബെർത്ത്ഡേ...മൊബൈൽ നമ്പർ...കുട്ടികളുടെ ചിത്രങ്ങൾ...ഫേസ്ബുക്കിൽ നിന്നും നിങ്ങൾ ഒഴിവാക്കേണ്ട പത്ത് കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാമോ..?
നിലവിൽ ലോകമാകമാനമുള്ള ബില്യൺ കണക്കിന് പേർ ഫേസ്ബുക്കിനെ ഏറ്റവും ശക്തമായ ആശയവിനിമ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നുണ്ട്. അവരെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന മാധ്യമവുമാണിത്. എന്നാൽ വളരെ ശ്രദ്ധിച്ച് ഫേസ്ബുക്ക് ഉപയോഗിച്ചില്ലെങ്കിൽ പുലിവാല് പിടിക്കുമെന്ന് അടുത്തിടെയുണ്ടായ സംഭവങ്ങളിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്.
അടുത്തിടെ പുറത്ത് വന്ന കേംബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം ലോകമാകമാനമുള്ള ഫേസ്ബുക്ക് യൂസർമാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ തികച്ചും വ്യക്തിപരമായ വിവരങ്ങൾ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്ന് വിദഗ്ദ്ധർ കടുത്ത നിർദേശമേകുന്നു. ഇല്ലെങ്കിൽ നിങ്ങൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്നും അവർ മുന്നറിയിപ്പേകുന്നു.
ഇത് പ്രകാരം നിങ്ങളുടെ ബെർത്ത്ഡേ...മൊബൈൽ നമ്പർ...കുട്ടികളുടെ ചിത്രങ്ങൾ...തുടങ്ങിയ 12 കാര്യങ്ങൾ ഫേസ്ബുക്കിൽ നിന്നും ഒഴിവാക്കിയിരിക്കണം. അവ താഴെ പ്രതിപാദിക്കുന്നവയാണ്.
1.ബെർത്ത്ഡേ
നിങ്ങളുടെ ബെർത്ത്ഡേ ഒരു സുപ്രധാനമായ വിവരമാണ്. ഇതിനൊപ്പം നിങ്ങളുടെ പേരും മേൽവിലാസവുമുണ്ടാകാം. ഇതിലൂടെ ആളുകൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും അനായാസം ആക്സസ്ചെയ്യാൻ സാധിച്ചേക്കും. അതിനാൽ ബെർത്ത്ഡേ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്നും ഉടനടി നീക്കം ചെയ്യുക.
2.ഫോൺ നമ്പർ
ഫോൺ നമ്പർ ഫേസ്ബുക്കിലിടുന്നത് പലരുടെയും ശീലമാണ്. ഇത് പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാകും. ഓൺലൈൻ തട്ടിപ്പുകാർക്കും മറ്റും ഇതിലൂടെ അനായാസം നിങ്ങളുമായി ബന്ധപ്പെടാനും ചതിക്കുഴിയിൽ ആകർഷിച്ച് വീഴ്ത്താനും സാധിക്കുമെന്നോർക്കുക.അതിനാൽ ഫേസ്ബുക്കിൽ നിന്നും ഫോൺ നമ്പർ ഇന്ന് തന്നെ ഒഴിവാക്കുക.
3.മിക്ക സുഹൃത്തുക്കളെയും ഒഴിവാക്കുക
ഫേസ്ബുക്കിൽ നിന്നും നിലവിലുള്ള മിക്ക സുഹൃത്തുക്കളെയും ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. പലർക്കും അപ്രായോഗികമായ കാര്യമായി ഇതിനെ തോന്നാം. എന്നാൽ ഒരു മനുഷ്യന് ശരാശരി 150 പേരെ മാത്രമേ സുസ്ഥിരമായി സുഹൃത്തുക്കളാക്കി നിലനിർത്താനാവുകയുള്ളൂവെന്നാണ് ഓക്സ്ഫോർഡ് സൈക്കോളജി പ്രഫസറായ റോബിൻ ഡൻബാർ നിർദേശിക്കുന്നത്. അതിനാൽ ബാക്കിയുള്ള ബന്ധങ്ങളെല്ലാം തികച്ചും യാന്ത്രികമായിരിക്കും. അതിനാൽ ഇവരെ ഫേസ്ബുക്കിൽ നിങ്ങളുടെ ഫ്രന്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം നിർദേശിക്കുന്നു.
4.കുട്ടികളുടെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോഗ്രാഫുകൾ
ഫേസ്ബുക്കിൽ നിന്നും നിങ്ങളുടെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകൾ ഒഴിവാക്കണമെന്നാണ് ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് ഡയറക്ടറായ വിക്ടോറിയ നാഷ് നിർദേശിക്കുന്നത്. പിൽക്കാലത്ത് തങ്ങളെക്കുറിച്ചുള്ള എന്തെല്ലാം വിവരങ്ങളാണ് ഓൺലൈനിൽ കാണാൻ കുട്ടികൾ ആഗ്രഹിക്കുന്നതെന്ന് നമുക്കറിയില്ലെന്നും അതിനാൽ അവരുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിടാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം നിർദേശിക്കുന്നു.
5. സ്കൂൾ സംബന്ധിച്ച വിവരങ്ങൾ
നമ്മുടെ കുട്ടികൾ ഏത് സ്കൂളിലാണ് പഠിക്കുന്നതെന്നത് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയെങ്കിൽ അത് ഡിലീറ്റ് ചെയ്യുക. ഫേസ്ബുക്കിലൂടെ അവരുടെ സ്കൂൾ തിരിച്ചറിയുന്ന ബാലപീഡകർ അവരെ പിന്തുടർന്ന് എളുപ്പം ചൂഷണം ചെയ്യാതിരിക്കാനാണിത്.
6. ലൊക്കേഷൻ സർവീസ്
ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐ ഫോണുകളിലാണ് ലൊക്കേഷൻ സർവീസുകളുള്ളത്.2015ൽ ടെക്ക്ക്രഞ്ച് റിപ്പോർട്ട് ചെയ്തത് പ്രകാരം 500 മില്യൺ യൂസർമാർ ഫേസ്ബുക്ക് തങ്ങളുടെ മൊബൈലിലൂടെയാണ് ആക്സസ് ചെയ്യുന്നത്. അതിനാൽ അവരുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കാനാവും. അത് പലവിധ ആപത്തുകൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. അതിനാൽ ലൊക്കേഷൻ സർവീസ് ആക്ടീവല്ലാത്താക്കുന്നതാണ്നല്ലത്.
7.ആരൊക്കെ എന്തൊക്കെ കാണണമെന്ന് മാനേജ് ചെയ്യുക
ഫേസ്ബുക്കിൽ നാം ഇടുന്ന പോസ്റ്റുകളും ചിത്രങ്ങളും ആർക്കും കാണാവുന്ന വിധത്തിലാണെങ്കില്‍ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിങ്ങളുടെ സിഇഒ മാരോ ബോസുമാരോ നിങ്ങളുടെ ഓരോ ഫേസ്ബുക്ക് ചലനങ്ങളും കാണുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കാനാണ് സാധ്യത. അതിനാൽ അതിനനുസരിച്ച് അക്കൗണ്ട് മാനേജ് ചെയ്യണം.
8.ലൊക്കേഷൻ ടാഗ് ചെയ്യുന്നത് നിർത്തുക
പലർക്കും ലൊക്കേഷൻ ടാഗ് ചെയ്യുന്നത് ശീലമാണ്. അത് നിർത്തുക. കാരണം ഇതിലൂടെ നിങ്ങളുടെ മേൽവിലാസം മനസിലാക്കാനാവുമെന്ന് പ്രത്യേകം ഓർക്കുക.
9.ഹോളിഡേക്ക് എപ്പോൾ, എവിടെ പോകുന്നുവെന്ന് ഫേസ്ബുക്കിലിടരുത്
പലരും പൊങ്ങച്ചം കാട്ടാൻ വേണ്ടി തങ്ങൾ എവിടെ എപ്പോൾ ഹോളിഡേക്ക് പോകുന്നതെന്ന് തൽസമയം ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്യും. അതൊഴിവാക്കുന്നതാണ് സുരക്ഷിതം. ഇത്തരക്കാർ കൊള്ളയടിക്കപ്പെടാൻ സാധ്യതയേറെയാണ്. ഹോളിഡേക്ക് പോകുന്ന പദ്ധതികൾ സോഷ്യൽ മീഡിയയിൽ ഇട്ട് അവരുടെ വീട് കൊള്ളയടിക്കപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം അനുവദിക്കില്ല.
10.റിലേഷൻഷിപ്പ് സ്റ്റാറ്റസസ്
പുതിയൊരു റിലേഷൻഷിപ്പുണ്ടാകുന്നത് ആഘോഷിക്കേണ്ട കാര്യമാണ്. എന്നാൽ അത് ഫേസ്ബുക്കിലൂടെയാവരുത്. അത് ചില ബന്ധങ്ങൾ നഷ്ടപ്പെടുന്നതിനിടയാക്കും.
11. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഫേസ്ബുക്കിൽ ഒരിക്കലും പങ്ക് വക്കരുത്.
12.ബോർഡിങ് പാസ് പിക്ചർ
ബോർഡിങ് പാസ് പിക്ചർ ഫേസ്ബുക്കിലിടുന്നത് മിക്കവരുടെയും ശീലമാണ്. അതൊഴിവാക്കണം. ബോർഡിങ് പാസിലെ ബാർകോഡ് നിർണായകമാണ്. ഇതുപയോഗിച്ച് നിങ്ങൾ സഞ്ചരിക്കുന്ന വിമാനക്കമ്പനിക്ക് നിങ്ങൾ നൽകിയ വിവരങ്ങൾ കണ്ടെത്താനാവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍