മോദി വിരുദ്ധ സഖ്യം പൊളിയാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് 355 സീറ്റുകൾ നേടാം; പ്രാദേശിക കക്ഷികളുടെ വിലപേശൽ ശക്തി കുറഞ്ഞാൽ സ്ഥിരതയുള്ള സർക്കാറിന് തുടക്കമാവും: ഇന്ദിര - രാജീവ് വിരുദ്ധ കൂട്ടായ്മയേക്കാൾ കരുത്തുള്ള സഖ്യത്തിന് സാധ്യത- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
1984ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയുടെ മരണം ഉണ്ടാക്കിയ തരംഗത്തെ തുടർന്ന് 404 സീറ്റിലാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്.എന്നാൽ അഞ്ചു വർഷത്തിന് ശേഷം 1989 പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഗാന്ധിക്ക് കിട്ടയത് 198 സീറ്റ് മാത്രം 89 മുതൽ തുടർന്ന് 19 വർഷക്കാലത്തും ഇന്ത്യയിൽ ചില പ്രധാന മന്ത്രിമാർ 5 വർഷവും പൂർത്തിയാക്കിയെങ്കിലും ആരും ക്രിത്യമായ ഭൂരിപക്ഷത്തിൽ അല്ല ഭരിച്ചിരുന്നത്.
ഒരു പക്ഷേ മോദി മാത്രമായിരിക്കാം കേവല ഭൂരിപക്ഷമുള്ള ഏക പ്രധാനമന്ത്രി.
അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത ആ സാഹചര്യം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഒരു പക്ഷേയല്ല തീർച്ചയായും ബിജെപിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് അടുത്ത വർഷം ഒരുങ്ങാൻ പോകുന്നത്.
എൻഡിഎക്ക് പകരം യുപിഎയും ഇതിന്റെ ഭാഗമല്ലാത്ത പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചേർന്നുള്ള ഒരു ഭരണം തന്നെയായിരിക്കും അടുത്ത വർഷമെന്ന് ഉറപ്പാണ്. ത്രിണമൂൽ കോൺഗ്രസും ബിജു ജനതാദളും ചന്ദ്രബാബു നായിഡുവും തെലുങ്ക്ദേശവും തമിഴനാട്ടിലെ ഡിഎംകെയും അണ്ണാ ഡിഎംകെയും അടങ്ങുന്ന നിരവധി രാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്താണോ അതായിരിക്കുന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്.
ഈ പാർട്ടികളൊന്നും വിശാല പ്രതിപക്ഷത്തിന്റെ ഭാഗമല്ലെങ്കിലും മോദിവിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിനെ ഈ പാർട്ടികളെല്ലാം കൂടി നേരിടാൻ സാധ്യത തെളിയുകയാണ്. മോറാർജി ദേശായിയുടെ നേതൃത്വത്തിൽ 1977 ഇന്ദിരാ വിരുദ്ധ സഖ്യം വിപി സിംഗിന്റെ നേതൃത്വത്തിൽ 1989 രാജീവ് ഗാന്ധി വിരുദ്ധ സംഖ്യവും പിന്നീട് തല്ലിപ്പിരിഞ്ഞെങ്കിലും. അതിനെക്കാൾ ശക്തമായ അടിയന്തരാവസ്ഥയെക്കാളും മണ്ഡൽ കമ്മീഷൻ സാഹചര്യത്തെക്കാളും മോദി വിരുദ്ധ സഖ്യം തന്നെയാണ് രൂപ പ്പെടുന്നത്. മോദി വിരുദ്ധ സഖ്യത്തിന് 355 സീറ്റുകൾ നേടാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ആന്ധ്ര എന്നീ 301 സീറ്റിൽ 43 സീറ്റുകൾ കൈവശമുണ്ട്. ഇവിടെ 197 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. യുപിയിൽ 80ൽ70,മഹാരാഷ്ടയിൽ 48ൽ38, ഗുജറാത്തിൽ26ൽ12, മധ്യപ്രദേശിൽ 29ൽ19, ആന്ധ്രയിൽ 25ൽ 20, രാജസ്ഥാനിൽ 25ൽ18 കർണാടകയിൽ 28ൽ20 ഉം ഈ സംഖ്യം നേടുമെന്ന കണക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ബിഹാറിലെ 48 സിറ്റിൽ പകുതിയോളം ഇത്തവണ ആർജെഡി കോൺഗ്രസ് സഖ്യം നേടുമെന്ന് കണക്കാക്കുന്നത്. ഇപ്പോൾ മഹാഭൂരിപക്ഷം കൈയടക്കിയിരിക്കുന്നത് ബിജെപി സഖ്യമാണെന്ന് മറക്കരുത്.
തെലുങ്കാന,ഒഡീഷ ബംഗാൾ,തമീഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 130 സീറ്റിൽ 7 എണ്ണമാണ് ബിജെപിക്കുള്ളത്. ഇപ്പോഴുള്ളതിൽ 4 സീറ്റി ബിജെപി നിലനിർത്തിയാലും 135 സീറ്റ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈയിലെത്തും. മുൻപ് പലതവണ സൂചിപ്പിച്ചതുപോലെ ആന്ധ്രയിൽ ടിഡിപിയുമായോ വൈഎസ്ആർ കോൺഗ്രസുമായോ സംഖ്യത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആന്ധ്രയിൽ ആകെയുള്ള 25 സീറ്റിൽ പകുതിയിലേറെയും ഈ സഖ്യത്തിന് നേടാൻ സാധിക്കും.
തെലുങ്കാനയിലെ 17 സീറ്റിൽ മഹാഭൂരിപക്ഷവും ഇപ്പോഴും ടിആർസിന്റെയും വൈഎസ്ആർന്റെയും കൈകളിൽ തന്നെയാണ്. ഈ പാർട്ടികൾ കൂടി ബിജെപി വിരുദ്ധ സംഖ്യത്തിലേക്ക് വരുന്നതോടു കൂടി തെലുങ്കാനയിലും ബിജെപിക്ക് കച്ചി തൊടാൻ സാധിക്കില്ല. കർണാടകയിലെ 28ലെ 17 ഇപ്പോൾ നേടിയിരിക്കുന്നത് ബിജെപിയാണ്. ഇവിടെ ബിജെപി വിരുദ്ധസഖ്യം സജീവമായതിനാലും ഭരിക്കുന്നത് ബിജെപി വിരുദ്ധ സഖ്യമായതിനാലും 28ൽ 20 സീറ്റും ഉറപ്പാക്കാൻ ഇവർക്ക് സാധിക്കും.
തമിഴ്നാട്ടിലെ 39 സീറ്റിൽ 37 സീറ്റും അണ്ണാ ഡിഎംകെയുടെ കൈവശമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെയ്ക്ക് മഹാഭൂരിപക്ഷ സീറ്റും നേടുമെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. മഹാരാഷ്ട്രയിൽ എൻസിപിയും ശിവസേനയും കോൺഗ്രസും ചേരാൻ ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
എന്തുകൊണ്ട് ബിജെപിയും മോദിയും വരുന്ന തിരഞ്ഞെടുപ്പിൽ 150 സീറ്റിൽ ഒതുങ്ങുമെന്ന് മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു. സമാനമായ സാഹചര്യം പരിശോധിക്കുമ്പോൾ ബിജെപിക്കോ സഖ്യ കക്ഷികൾക്കോ നഷ്ടപ്പെടുന്നതോക്കെ ബിജെപി വിരുദ്ധ സഖ്യത്തിനെതിരെയായിരിക്കും നേടുന്നത്. 350 സീറ്റ കണ്ണുമടച്ച നേടാവുന്ന സാഹചര്യമാണ് ഇപ്പോൾ വളർന്ന വരുന്നത്.
ഡൽഹിയിലെ എഎപി പോലുള്ള പാർട്ടികൾ പോലും മോദി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കുക. അങ്ങനെ 200 താഴെ ബിജെപി സഖ്യം നിൽക്കുമ്പോൾ കോൺഗ്രസിന്റെ സഖ്യത്തിന് 350 കടക്കാൻ സാധിക്കും. ഈ സഖ്യത്തിന്റെ എറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയും ഇവർ തമ്മിലുള്ള ഐക്യമില്ലായിമയാണ്. ഓരോ പാർട്ടിയും അവരുടെ കരുത്ത് തെളിയിച്ച് വിജയം നേടുമ്പോൾ അവരുടെ സഖ്യകക്ഷിയെ അവർക്ക് ആദരിക്കാനോ അംഗീകരിക്കാനോ കഴിയാതെ വരുന്നു. പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. ഇവിടെ ബിഎസ്പിയും എസ്പിയും തമ്മിൽ യോജിക്കുക എന്നത് അസാധാരണ സാഹചര്യത്തിൽ മാത്രം നടക്കുന്നതാണ്.
ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പുകളിൽ അവർ ഒരുമിച്ചു നിന്ന് വിജയം നേടിയിട്ടുണ്ടെങ്കിലും സീറ്റ് ചർച്ചകൾ അടക്കമുള്ള കാര്യങ്ങളിൽ വരുമ്പോൾ വലിയ തർക്കങ്ങൾ ഉണ്ടായെന്ന് വരാം. മുൻപും ബിജെപി വിരുദ്ധ സഖ്യങ്ങൾക്കുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും പരസ്പരം യോദിക്കാത്ത നേതാക്കൾക്ക് അതിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ സഖ്യം മോദി വിരുദ്ധ സഖ്യം എന്ന് പറയുന്നതും 350 സീറ്റുകൾ നേടുമെന്നത് പറയുന്നതും പ്രതിപക്ഷത്തിന്റെ ഐക്യത്തിൽ മാത്രം നടക്കുന്നതാണ്.
വല്യേട്ടൻ മനോഭാവം കളഞ്ഞ് പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് നിർത്താൻ അവരിൽ നിന്ന് ലഭിക്കുന്നത് മാത്രം സ്വീകരിക്കാൻ ഉള്ള മനോഭാവം രാഹുൽ ഗാന്ധിക്ക് കാണിക്കാൻ കഴിഞ്ഞാൽ മാത്രമെ ഈ സഖ്യം വിജയിക്കു. ഉദാഹരണത്തിന് യുപിയിൽ ഇപ്പോൾ തന്നെ രണ്ടു സീറ്റിങ് സീറ്റുകൾ കോൺഗ്രസിനുണ്ട്. ഒരുപക്ഷേ രണ്ടു കൂടി ലഭിച്ചെന്ന് വരാം അതിനപ്പുറം കോൺഗ്രസ് ചോദിക്കാൻ പാടില്ല. ബാക്കി സീറ്റുകൾ എസ്പിക്കും ബിഎസ്പിക്കും വീതിച്ചുകൊടുക്കാൻ മധ്യസ്ഥത ഏറ്റെടുക്കേണ്ടത് കോൺഗ്രസാണ്.
ബിഹാറിലെ സ്ഥിതി അങ്ങനെ തന്നെയാണ്. ബിഹാറിൽ ലല്ലുപ്രസാദ് യാദവിന്റെ മുൻതൂക്കത്തെ അംഗീകരിച്ച് ഉള്ളതു കൊണ്ട് ഒതുങ്ങി ജീവിച്ചാലെ കോൺഗ്രസിന് വിജയിക്കാൻ സാധിക്കൂ. ഒഡിഷയിലും ആന്ധ്രയിലും തെലുങ്കാനയിലും കോൺഗ്രസിന്റെ സഹായം ഇല്ലാതെ മഹാഭൂരിപക്ഷം നേടാൻ കഴിവുള്ളവരാണ് അവിടുത്തെ പ്രാദേശിക പാർട്ടികൾ അവരോട് എന്തെങ്കിലും തരു എന്ന് പറഞ്ഞ് അവർക്ക് ലഭിക്കുന്ന സീറ്റനേക്കാൾ ഉള്ള പ്രാധാന്യം അവരുടെ സഖ്യത്തിന് കൊടുക്കാനും മനോവലിപ്പം കോൺഗ്രസിന് ഉണ്ടെങ്കിൽ മാത്രമെ കോൺഗ്രസ് വിജയിക്കു.
രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിന് തയാറായാൽ പോലും പ്രാദേശിക സഖ്യം അതിന് തയാറാകുമോ എന്ന് കണ്ടു തന്നെ അറിയണം. ത്രിണമൂൽ കോൺഗ്രസിനെപോലെ ബംഗാളിലെ മുഴുവൻ സീറ്റുകളും കൈവശപ്പെടുത്തിയിരിക്കുന്ന കോൺഗ്രസിന് എന്തെങ്കിലും നൽകിയാൽ അതു വാങ്ങാനുള്ള മര്യാദയാണ് കാണിക്കേണ്ടത്. അത്തരമൊരു വിട്ടുവീഴ്ച മനോഭാവം കോൺഗ്രസ് കാണിക്കുന്നില്ലെങ്കിൽ ഈ സഖ്യങ്ങളൊന്നും വിജയിച്ചെന്ന് വരില്ല. യുപിയിലെ ബിഎസ്പിയെയും ആന്ധ്രയിലെ ടിഡിപിയെയും പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഏതു നിമിഷവും പ്രലോഭനങ്ങൾ കൊടുത്ത് സ്വാധീനിക്കാനുള്ള ശേഷി അമിത് ഷാക്കും മോദിക്കും ഉണ്ടെന്നത് മറക്കരുത്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിത്തോറ്റ് സാത്വിക്-ചിരാഗ് സഖ്യം
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- യുപിയിൽ സമാജ് വാദി പാർട്ടിയും, കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്