ഹൈറേഞ്ചിൽ കനത്ത മഴ; ദുരിതക്കയത്തിൽ മുങ്ങി മലയോരം ആനച്ചാലിൽ ഉരുൾപൊട്ടി; കല്ലാറുകൂട്ടി അണക്കെട്ട് തുറന്ന് വിട്ടു
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നതിനൊപ്പം ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.രാജകുമാരി,രാജാക്കാട് ബൈസൺവാലി പഞ്ചായത്തുകളിലാണ് ഏറെയും നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്.ശക്തമായ കാറ്റും മഴയും ശമനമില്ലാതെ തുടരുന്നതിനാൽ മലയോരമേഖലയാകെ ഭീതിയിയുടെ നിറവിലാണ് നിമഷങ്ങൾ തള്ളിനീക്കുന്നത്. കനത്ത കാറ്റിലും മഴയിലും മലയോരമേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ വർദ്ധിക്കുകയാണ്.ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് മുരിക്കുംതൊട്ടി പിച്ചാപ്പിള്ളിയിൽ ജോർജിന്റെ വീടിന് മുകളിലേക്ക് വന്മരം കടപുഴകി വീണു. ടീൻഷീറ്റുപയോഗിച്ച് മേഞ്ഞ മേൽക്കൂരയും ഭിത്തിയും തകർന്നു. വീടിനകത്തുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശബ്ദം കേട്ട് വീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു.
വീടിന്റെ അതിരിൽ നിന്നിരുന്ന ഗ്രാന്റ്റിസ് മരമാണ് കടപുഴകി വീണത്.മരച്ചില്ലകൾ വെട്ടിമാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും വൻ മരമായിതിനാൽ പരാജയപ്പെടുകയായിരുന്നു തുടർന്നാണ് അടിമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയത്.ഏകദേശം രണ്ടു ലക്ഷം രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.വീടിന് സമീപത്തായി അപകട ഭീക്ഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്. എന്നാൽ മരങ്ങൾ മുറിക്കുന്നതിന് അനുമതിയില്ലാത്തതിനാൽ ദുരന്തഭീക്ഷണിയിലാണ് കുടുംമ്പം ദൈനംദിന ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത് വില്ലേജ് പൊലീസ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപ്പികൾ സ്വികരിച്ചു. രാജകുമാരി നോർത്ത് കാവുമറ്റത്തിൽ ഏലിയാസിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുടുത്തു.രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.
വീടിനകത്തു കിടന്ന് ഉറങ്ങിയിരുന്ന ഏലിയാസിന്റെ തലയിൽ ഓട് പതിച്ച് ആഴത്തിൽ മുറിവേറ്റു. ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏലിയാസിന്റെ ഭാര്യ ഏലിയാമ്മയും മകൻ സന്തോഷും വീടിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.പഴക്കം ചെന്ന മേൽക്കൂരയാണ് അപകടത്തിന് കാരണമായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് രേഖകളും സർട്ടിഫിക്കറ്റുകളും ഭക്ഷണ സാധനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. കയറി കിടക്കുവാൻ മറ്റൊരിടമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.രാജകുമാരി ഗ്രാമപഞ്ചായത്ത് നിവാസികൾ ജാഗ്രതപാലിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.എൽദോ ആവശ്യപ്പെട്ടു.
ശാന്തമ്പാറ പൊലീസ് സ്റ്റേഷന് സമീപത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് മുകളിലേക്ക് കാട്ടുമരം ഒടിഞ്ഞുവീണു.സമീപത്തായി നിന്നിരുന്ന വൻ മരം കേടുബാധയെ തുടർന്ന് വട്ടം ഒടിഞ്ഞു ക്വാർട്ടേഴ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു എസ്ഐ. രാധാകൃഷ്ണനും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്സിന് മുകളിലേക്കാണ് മരം പതിച്ചത്.എസ്ഐയും കുടുംബവും നാട്ടിൽ പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി. കോൺക്രീറ്റ് മേൽക്കൂരയ്ക്കും ഭിത്തിക്കും വിള്ളൽ സംഭവിച്ചു.കൂടാതെ എസ്ഐ. വിനോദ് കുമാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മേൽക്കൂരയിലേക്കും പൊലീസ് സ്റ്റേഷന് മുകളിലേക്കും ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വൻ അപകട ഭീക്ഷണിയാണ് ഉയർത്തുന്നത്. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുവാൻ വനം വകുപ്പ് അനുമധി നൽകാത്തതിനാൽ ഭീതിയിലാണ് പൊലീസ് ഉദ്യോഹസ്ഥർ ക്വാർട്ടേഴ്സുകളിൽ കഴിയുന്നത്.ശക്തമായ മഴ രാജാക്കാട് മേഖലയിലും വ്യാപാക നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്.
കല്ലാർകൂട്ടി ഡാംതുറന്നു
കനത്ത മഴയിൽ ജലവിതാനം ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കൊട്ടിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ചു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത് .ഇതിൽ മുന്നെണ്ണമാണ് ഇന്ന് രണ്ടു മണിയോടെ ഉയർത്തിയത്.നാലുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് വൈദ്യുത ബോർഡ് അധീകൃതർ തിരുമാനിച്ചിരുന്നതെങ്കിലും 12 മണിയോടെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴ ജലവിതാനം പരിധിക്കപ്പുറത്തേയ്ക്ക് ഉയരാൻ കാരണമായി.
ഇവിടെ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് നേര്യമംഗലം പവ്വർ ഹൗസിൽ വൈദ്യുതി ഉൾപ്പാദിപ്പിക്കുന്നത് 17.5 മെഗാവാട്ടിന്റ് മുന്ന് ജനറേറ്റുകളും 25 മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് നേര്യമംഗലത്തുള്ളത്. എക്കൽ മണ്ണും മണലും അടിഞ്ഞുകിടി കിടക്കുന്നതിനാൽ അണക്കെട്ടിന്റെ സംഭരണശേഷി വർഷം തോറും കുറയുന്നതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു
ഉരുൾപൊട്ടി,റിസോർട്ടിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു
ആനച്ചാൽ ഈട്ടി സിറ്റിയിൽ മലമുകളിൽ നിന്നും ഉരുൾപൊട്ടി വൻ നാശ നഷ്ടം. ഏക്കറ് കണക്കിന് കൃഷിയിടം ഒലിച്ചുപോയി. മൂന്ന് വീടുകളിൽ മണ്ണും കല്ലും ഒഴുകിയെത്തി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് അധിതൃതർ നീക്കം തുടങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ റിസോർട്ടിന് സബ്കളക്ടർ സ്റ്റോപ് മെമോ നൽകി..
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ആനച്ചാൽ ഈട്ടിസിറ്റിയിക്ക് സമീപം വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ പ്രവർത്തിക്കുന്ന എഡ്ജ് റിസോർട്ടിന്റെ പുറകുവശത്തുനിന്നുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടി വെള്ളവും ചെളിലും കല്ലും ആഡിറ്റ് ഭാഗത്തേയ്ക്ക് പതിക്കുകയായിരുന്നു. സമീപത്തായിട്ടുണ്ടായിരുന്ന മൂന്ന് വീടുകളിലേയ്ക്ക് മണ്ണും ചെളിലും കല്ലുകളും പതിച്ചു. ആർക്കും പരിക്കുകളില്ല.
നിലവിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശത്തെ അമ്പതോളം വീടുകൾ അപകട ഭീഷിണിയിലാണ്. ഇവരെ മാറ്റി പാർപ്പിക്കുന്നതിന് അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട് സംഭവ സ്ഥലത്തെത്തിയ ദേവികുളം സബ് കളക്ടർ പ്രേംകുമാർ അപകടാവസ്ഥയിലായിരിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകി. മാത്രവുമല്ല പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ സബ്കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലായിരിക്കുന്ന വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനും അടിയന്തിര സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് റിസോർട്ട് നിർമ്മിക്കുന്നതിനെതിരേ നാട്ടുകാർ മുമ്പ് ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിരുന്നതായും പറയുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആക്ഷപമുയരുന്നുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായിട്ടും റിസോർട്ടിൽ നിന്നും ആളുകളെ മാറ്റുന്നതിന് ഉടമ തയ്യാറായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് സബ്കളക്ടറെത്തി റിസോർട്ടിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചത്. മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ രീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍