ഒറ്റക്കുത്തിന് കൊല്ലാനുള്ള പരിശീലനം ലഭിച്ചത് കർണ്ണാടകയിൽ നിന്ന്; കൊലയ്ക്ക് ശേഷം മുഖ്യപ്രതികളെത്തിയത് തീവ്രവാദ ക്യാമ്പിൽ; കാഞ്ഞങ്ങാട്ടെ വ്യാജ പാസ് പോർട്ട് ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ നാലു പേർ വിദേശത്തേക്ക് കടന്നതായും സൂചന; കാസർഗോട്ടെ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്; അഭിമന്യുവിനെ കൊന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വലഞ്ഞ് പൊലീസ്; ഐഎസ് ബന്ധത്തിലും അന്വേഷണം
രഞ്ജിത്ത് ബാബു
കാസർഗോഡ്: എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വിദേശത്ത് കടന്നത് കാസർഗോഡ് നിർമ്മിച്ച വ്യാജ പാസ്പ്പോർട്ടുകൾ വഴിയോ? ഒൻപത് വർഷം മുമ്പ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം പാസ്പ്പോർട്ടുകൾ വ്യാജമായി നിർമ്മിച്ചു നൽകിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 50 ഓളം പേർ രാജ്യ വിരുദ്ധ പ്രസ്ഥാനങ്ങളിൽപെട്ടവരും ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോയവരുമുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പ്പോർട്ട് നിർമ്മാണ സംഘത്തെക്കുറിച്ചും അവർ വിതരണം ചെയ്ത പാസ്പ്പോർട്ടുകളെക്കുറിച്ചും അന്വേഷിക്കാൻ ഐ.എസ്ഐ.ടി യെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു.
ഐ.എസ്ഐ. ടി. ഏറെക്കാലം അന്വേഷിച്ചിട്ടും ഈ കേസിൽ കാര്യമായ തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതോടെ വ്യാജ പാസ്പ്പോർട്ട് സംബന്ധിച്ച അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. 2006 ൽ കോഴിക്കോട് പാസ്പ്പോർട്ട് ഓഫീസ് മുഖേന പാക്കിസ്ഥാൻ സ്വദേശിയാ ഫഹദ് എന്നയാൾ പാസ്പ്പോർട്ട് കരസ്ഥമാക്കിയ കേസിൽ അന്വേഷണ ഏജൻസി യഥാർ്തഥ പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ കാഞ്ഞങ്ങാട് നിന്നും വ്യാജ രേഖയും വ്യാജ വിലാസവും നൽകി പാസ്പ്പോർട്ട് എടുത്തവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികൾ കാഞ്ഞങ്ങാടു നിന്നും പാസ്പ്പോർട്ട് നേരത്തെ തന്നെ ശേഖരിച്ചതായി സംശയം ഉയരുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് 9 വർഷക്കാലം തുമ്പില്ലാത്ത കേസിനെക്കുറിച്ച് അന്വേഷണത്തിന് ഇറങ്ങുന്നത്. അഭിമന്യു കൊലക്കേസ് പ്രതികൾ രാജ്യം വിടാൻ ഇങ്ങിനെയുള്ള പാസ്പ്പോർട്ടുകൾ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നേരത്തെ രഹസ്യാന്വേഷണ വിഭാഗം ഐ.എസ്ഐ.ടിക്ക് 200 ലേറെ പാസ്പ്പോർട്ടുകൾ കാസർഗോഡ്, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പുറത്തിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഐ. എസ്. ഐ. ടി. അന്വേഷണം എങ്ങുമെത്തിയുമില്ല. ഈ പഴുതുപയോഗിച്ച് അഭിമന്യു കേസിലെ പ്രതികൾ വ്യാജ വിവരങ്ങൾ നൽകി പാസ്പ്പോർട്ടെടുത്തിട്ടുണ്ടോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക.
പ്രതികൾ തീവണ്ടിമാർഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോർത്തിക്കൊടുക്കുന്നതിൽ കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങൾ നൽകുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാർഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്.ഡി.പി.ഐ. ബന്ധമുള്ള പുരുഷന്മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുൻകൂട്ടി പ്ലാൻചെയ്ത കൊലപാതകമായതിനാൽ ഇത്തരം സിം കാർഡുകൾ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.
ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവർ തിരച്ചിൽ വിവരങ്ങൾ ചോർത്തിനൽകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവർ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളിൽ ഒമ്പത് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കെടുത്തതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൊലപാതകത്തിൽ മുഖ്യപങ്കുള്ള നാലുപേർ പുറത്തുനിന്ന് പരിശീലനം ലഭിച്ച പ്രൊഫഷണൽ കൊലയാളികളാണെന്നാണ് റിപ്പോർട്ട്.
പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലുൾപ്പെട്ട നെട്ടൂർ, ഫോർട്ട്കൊച്ചി സ്വദേശികളാണു സംഘത്തിലുള്ളത്. ഇവരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. കൊലപാതകം നടത്തിയവരെ വ്യക്തമായി കാണാൻ കഴിയുന്ന മൂന്നു സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിലൊന്ന് അഭിമന്യു കുത്തേറ്റ് ഓടുന്നതും മറ്റൊന്ന് പ്രതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതുമാണ്. മഹാരാജാസ് കോളജിനു പുറകുവശത്തെ ഐ.എം.എ. ബ്ലഡ് ബാങ്കിനു സമീപത്തുവച്ചാണ് അഭിമന്യുവിനു കുത്തേൽക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു അക്രമികൾ കോളജിലെത്തിയത്. നേരത്തെ ഫോൺ വിളികളിലൂടെ എറണാകുളം നോർത്തിലെ കൊച്ചി ഹൗസിൽ കൂടിയാലോചനയ്ക്കുശേഷം രണ്ടു ബൈക്കുകളിലായാണു സംഘം കാമ്പസിലെത്തിയത്.
അഭിമന്യുവിനെ കുത്തിയശേഷം സംഘത്തിലുള്ള പ്രധാനികളായ അഞ്ചുപേർ ഓട്ടോറിക്ഷയിൽ പള്ളുരുത്തിയിലേക്കു പോയി. കോളജിനടുത്ത സ്റ്റോപ്പിൽനിന്നാണു ഇവർ ഓട്ടോറിക്ഷയിൽ കയറിയത്. ഈ ഓട്ടോ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കു സംഘവുമായി ബന്ധമില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളുരുത്തിയിലെത്തിയ സംഘം പ്രാദേശിക സഹായത്തോടെ കർണാടകത്തിലെത്തുകയായിരുന്നു. അവിടെ നിന്നും വിദേശത്തേക്ക് കടന്നതായാണ് സംശയം. എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനും അടിവേരുകളുള്ള സ്ഥലമാണു കർണാടക. മുവാറ്റുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടുകേസിൽ നേരിട്ടിടപെട്ട രണ്ടുപേർ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഇടപെട്ടിട്ടുണ്ടെന്ന നിർണായക വിവരവും പൊലീസിനു ലഭിച്ചു.
അതിനിടെ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായിട്ടിണ്ട്. ആലുവ എടത്തല ചുണങ്ങംവേലിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ചെമ്മലപ്പടിയിൽ അബ്ദുൾ സലിമിന്റെ മകൻ ആദിൽ ആണ് അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോൾ ഇയാളും സംഘത്തോടൊപ്പം ഉണ്ടായിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. അക്രമിക്കാൻ ഉദ്ദേശിച്ചുതന്നെയാണു സംഘം കോളജിലെത്തിയതെന്ന് ആദിൽ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആദിലിന്റെ സഹോദരൻ ആസിഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പിതാവ് അബ്ദുൾ സലീം ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടു റിമാൻഡിലാണ്. അറസ്റ്റിലായ ആദിൽ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്റെ ജില്ലാ ഭാരവാഹിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍